<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6913987781236611934</id><updated>2012-02-17T00:32:43.300-08:00</updated><category term='Otism'/><category term='മുരളി'/><category term='cancer'/><category term='Research'/><category term='Health Magazines'/><category term='the grand design'/><category term='govt of kerala'/><category term='സ്ത്രീപക്ഷം'/><category term='ഗുരുവായൂര്‍'/><category term='മിഥ്യാശാസ്ത്രം'/><category term='Indian Science'/><category term='VIRAL FEVER'/><category term='ayurveda'/><category term='pope'/><category term='Pain killers'/><category term='Pesticides'/><category term='stephen hawking'/><category term='swine flue'/><category term='sastra sahithya parishad'/><category term='Genetics'/><category term='medical mangement'/><category term='Hospitals'/><category term='Insulin'/><category term='Pregnency'/><category term='kalakaumudi'/><category term='Fridge'/><category term='Sugar'/><category term='Nurses'/><category term='Ethics'/><category term='നോബല്‍ സമ്മാനം'/><category term='kids'/><category term='ഡോക്ടര്‍'/><category term='Nature'/><category term='sanitary napkins'/><category term='രക്താർബ്ബുദം'/><category term='Endosulfan'/><category term='us killings'/><category term='Doctors'/><category term='malayala manorama'/><category term='Bush'/><category term='Madhavikkutty'/><category term='Mercy killing'/><category term='p'/><category term='Patient'/><category term='Sofa'/><category term='Latex'/><category term='Plantations of kerala'/><category term='Mathrubhumi Weekly'/><category term='Furniture'/><category term='Development'/><category term='Life'/><category term='Medical Strike'/><category term='Indiavision'/><category term='womens lib'/><category term='u s banks'/><category term='Salt'/><category term='kssp'/><category term='Stock Market'/><category term='സ്ത്രീ'/><category term='relegion'/><category term='ദുര്‍മ്മനസ്സ്'/><category term='Jayadeva'/><category term='WHO'/><category term='VEDA'/><category term='luckemeia'/><category term='കാമം'/><category term='medical war'/><category term='ആരോഗ്യം'/><category term='Physician'/><category term='journalism'/><category term='Karmatic Music'/><category term='origin of universe'/><category term='Media'/><category term='വൈദ്യം'/><category term='മ്മധവിക്കുട്ടി'/><category term='education'/><category term='Murali'/><category term='സാ‍ാമൂഹികവികസനം'/><category term='ecconomic crisis'/><category term='കൃഷി'/><category term='Family'/><category term='Autobiography'/><category term='blood cancer'/><category term='പ്രകൃതി'/><category term='Pest'/><category term='Bistander'/><category term='ധനകാര്യം'/><category term='മൂന്നാര്‍'/><category term='kick backs'/><category term='US Economy'/><category term='ഗര്‍ഭാശയ കാന്‍സര്‍'/><category term='USA'/><category term='Finance'/><category term='AIDS'/><category term='Life span'/><category term='Social Criticism'/><category term='Sales'/><category term='vedanta'/><category term='sex'/><category term='Shencottai'/><category term='ആറോഗ്യം'/><category term='Medicine'/><category term='Space science'/><category term='അന്ധവിശ്വാസം'/><category term='Rubber'/><category term='epidemic'/><category term='Kerala land scapes'/><category term='H1N1 virus'/><category term='aethesm'/><category term='Home'/><category term='MNCs'/><category term='Oncology'/><category term='Health'/><category term='HPV'/><category term='വിവാദം'/><category term='വി.എസ്സ്'/><category term='temples'/><category term='പന്നിപ്പനി'/><category term='science'/><category term='eastern mistisism'/><category term='Indian Economy'/><category term='UN'/><category term='विओक्स्क्स'/><category term='Coconut Oil'/><category term='Nephropathy'/><category term='Priye charuseele'/><category term='ksrtc'/><category term='swami saranam'/><category term='Climate'/><category term='SPIRITUALITY'/><category term='ashtapadi'/><category term='TANTRA'/><category term='Dibetics'/><category term='NGO'/><category term='മാദ്ധ്യമം'/><category term='literature'/><category term='Agriculture'/><category term='Kamala Surayya'/><category term='Slaughter'/><category term='യേശുദാസ്'/><category term='Jesmi'/><category term='Pain and Paliative'/><category term='sabarimala'/><category term='Treatment'/><category term='poetry'/><category term='Casuality'/><category term='Death'/><category term='Freezer'/><title type='text'>അക്ഷരക്കഷായം</title><subtitle type='html'>പാരമ്പര്യങ്ങള്‍ക്കായി ഒരിടം
2007 ജനവരി മുതല്‍ അണുജാലികയില്‍</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default?max-results=100'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>76</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6913987781236611934.post-2466586228477499780</id><published>2012-02-14T03:23:00.000-08:00</published><updated>2012-02-14T03:23:52.589-08:00</updated><category scheme='http://www.blogger.com/atom/ns#' term='Sales'/><category scheme='http://www.blogger.com/atom/ns#' term='Sofa'/><category scheme='http://www.blogger.com/atom/ns#' term='Home'/><category scheme='http://www.blogger.com/atom/ns#' term='Furniture'/><title type='text'>സോഫാ</title><content type='html'>സോഫാ വാങ്ങണം. ഒരു മോഹമാണത്. പതുപതുത്ത, ഇരിക്കുമ്പോൾ കുഴിഞ്ഞു പോകുന്ന, കണ്ടാൽ ആർക്കും അസൂയ തോന്നുന്ന വിലകൂടിയ ഒരു സോഫാ. അതിനാണു ഞങ്ങൾ ഷോറൂമിൽ കയറിയത്.&lt;br /&gt;&lt;br /&gt;കുഷനിട്ട മരസെറ്റിയാണു ഇപ്പോൾ വീട്ടിലുള്ളത്. അതിനു ഒരു കേടുമില്ല. നല്ല ഒന്നാം തരം തേക്കിൽ ആശാരിയെ വീട്ടിൽ ഇരുത്തി പണിയിച്ചത്.&amp;nbsp; അതിഥികളെ സ്വീകരിച്ചിരുത്താൻ അതു മതിയാകും. പക്ഷെ അതിന്റെ ഫാഷനൊക്കെ പോയി. 30 കൊല്ലമായി അതു തന്നെയാണു വീട്ടിൽ കിടക്കുന്നത്. അതു മാറ്റി മേടിക്കണമെന്നു ഞാൻ നിശ്ചയിച്ചു.&lt;br /&gt;&lt;br /&gt;ഷോറൂമിൽ നിരന്നു കിടക്കുന്ന സോഫകളിൽ എന്നെ ആകർഷിച്ചത് ഒരു ഇമ്പോർട്ടഡ് ലെതർ പീസാണു. വില 1.25 ലക്ഷം. അതല്പം കടന്നു പോയില്ലെ എന്നൊഴിച്ചാൽ മറ്റൊന്നിനേക്കുറിച്ച് ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. എന്റെ നോട്ടം അതിൽ ഉടക്കിക്കിടക്കുന്നതു കണ്ടപ്പോൾ നല്ലപാതിക്ക് ചങ്കിടിക്കാൻ തുടങ്ങി. ഒരു കാര്യത്തിലും ബോധമില്ലാത്തവനാണു ഞാനെന്നു ആയമ്മയ്ക്കറിയാം. ഇത് ഇഷ്ടപ്പെട്ടെങ്കിൽ ഇതുമായേ വീട്ടിൽ പോകു. പക്ഷെ ഇത്ര വില ജാസ്തിയുള്ള ഒന്നു വാങ്ങണോ എന്ന് ശ്രീമതിയുടെ മനസിലൂടെ ഒരു ചിന്ത കടന്നു പോയി. ഖജനാവ് കാലിയാക്കുന്ന ഒരു കാര്യത്തിലും ആയമ്മയ്ക്ക് താല്പര്യമില്ല. ആവശ്യവും പ്രയോജനവുമാണു ചെലവ് ചെയ്യാനുള്ള അവളുടെ മാനദണ്ഡങ്ങൾ. പെട്ടെന്നു അവളിലെ വിഷ്ണുശർമ്മാവ് ഉണർന്നു. മന്ദബുദ്ധികളെ രക്ഷിക്കാനുള്ള സാരസ്വതം ശ്രീമതിയിൽ നിന്നൊഴുകാൻ ആരംഭിച്ചു.&lt;br /&gt;&lt;br /&gt;- നമുക്കെന്തിനാ ഇത്ര വില കൂടിയ സോഫാ?&lt;br /&gt;- ഹേയ്! വിലയാണോ പ്രശ്നം? ഇത് കണ്ടില്ലെ? എന്തു ഭംഗിയാണു. നമ്മുടെ മനസിന്റെ ഇഷ്ടമല്ലെ പ്രധാനം. ഇതു നമ്മുടെ സ്റ്റാറ്റസിനു നന്നായി ഇങ്ങങ്ങുകയും ചെയ്യും. താനൊന്നു ആലോചിച്ചെ!&lt;br /&gt;- പക്ഷെ, മാഷെ ഇതിനു നമ്മുടെ ഫ്ലോറുമായി ഒരു മാച്ചുമില്ല.&lt;br /&gt;&lt;br /&gt;അപ്പോഴാണു ഞാനത് ശ്രദ്ധിച്ചത്. മുന്തിരിക്കറുപ്പാണു സോഫായുടെ നിറം. ഞങ്ങളുടെ ഫ്ലോറിനു ചുവപ്പ് നിറവും. ശരിയാണു. ശ്രീമതി പറഞ്ഞതിൽ ഒരല്പം കാര്യമുണ്ട്. അതു പറയുമ്പോൾ താൻ ഒരു മികച്ച ഇന്റേണൽ ഡിസൈനറാണെന്ന ഒരു ഭാവം അവൾ എടുത്തണിഞ്ഞു. അതു വഴി എന്റെ സൌന്ദര്യബോധത്തെ ഒന്നുണർത്തി ആ വിലകൂടിയ സോഫായിൽ നിന്നും ശ്രദ്ധ മാറ്റിക്കുവാനുള്ള പഞ്ചതന്ത്രം മെടഞ്ഞു.&lt;br /&gt;&lt;br /&gt;- ഞാനൊന്നു നോക്കട്ടെ&lt;br /&gt;ചുറ്റും പരതിക്കൊണ്ട് ആയമ്മ പറഞ്ഞു.&lt;br /&gt;അങ്ങനെയാണു ആ ചെറി റെഡ് സോഫ കണ്ടെത്തുന്നത്.&lt;br /&gt;- ഇത് നന്നായിട്ടില്ലെ?&lt;br /&gt;- കൊള്ളാം!&lt;br /&gt;&lt;br /&gt;എനിക്കുമത് ബോധിച്ചു. വില 60000 മേയുള്ളു താനും. ആദ്യം കണ്ടതിനേക്കാൾ അഴകുള്ളതായും തോന്നി. വെൽ‌വെറ്റ് കവറിങ്ങ്. ട്രഡീഷണൽ കാർപ്പെന്ററി.&lt;br /&gt;&lt;br /&gt;എനിക്കത് ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ ഒരു കള്ളച്ചിരി ആ ചുണ്ടിൽ വിരിഞ്ഞു. ഉടനെ ഉണ്ടായി ആയമ്മയുടെ ആത്മഗതം.&lt;br /&gt;&lt;br /&gt;- പെട്ടെന്നു പൊടി പിടിക്കും. അതാ ഒരു പ്രശ്നം! &lt;br /&gt;&lt;br /&gt;വാതിലും ജനലുമൊക്കെ തുറന്നിടുന്ന വീടാണു ഞങ്ങളുടേത്. ദിവസം രണ്ടു തവണ അടിച്ചു വാരിയില്ലെങ്കിൽ പൊടി ഇഷ്ടം പോലെ കാണും. പൊടി അലർജ്ജി ഉണ്ടാക്കും. (അപ്പോൾ പഴയ ചാണകം മെഴുകിയ വീടുകളിൽ എന്തോരം അലർജ്ജി ആയിരുന്നിരിക്കണം?) അതായത് ബാംഗ്ലൂർ നഗരത്തിന്റെ സ്റ്റാറ്റസിലാണു ഞങ്ങൾ ഇപ്പോൾ ജീവിക്കുന്നതെന്നു ചുരുക്കം!&lt;br /&gt;&lt;br /&gt;അപ്പോഴാണു മാലഖയേപ്പോലൊരു സെയിത്സ് ഗാൾ അവതരിച്ചത്. അവൾ ശ്രീമതിയുടെ ആത്മഗതത്തിൽ ആകൃഷ്ടയായി പ്രത്യക്ഷപ്പെട്ടതു പോലെയിരുന്നു.&lt;br /&gt;&lt;br /&gt;- എന്താ ചേച്ചി പൊടിപിടിക്കുമെന്നോ? വീക്കിലി വാക്വം ക്ലീനർ വച്ചൊന്നു സ്വാപ് ചെയ്താൽ മതി. പൊടി കളയാൻ ഈസിയല്ലെ! പുതിയതു പോലെ ഇരിക്കും. ക്വാളിറ്റി വെൽ‌വെറ്റാണു. വീട്ടിൽ വാക്വം ക്ലീനർ ഇല്ലെ?&lt;br /&gt;&lt;br /&gt;അതു പറഞ്ഞിട്ട് അവൾ ശ്രീമതിക്ക് നേരെ ഒരു നോട്ടമെറിഞ്ഞു. &lt;span style="color: #3d85c6;"&gt;‘&lt;/span&gt;&lt;i style="color: #3d85c6;"&gt;ഒരു വാക്വം ക്ലീനറില്ലാത്ത വീടാണോ സ്ത്രീയേ നിന്റേത്&lt;/i&gt;&lt;span style="color: #3d85c6;"&gt;’ &lt;/span&gt;എന്നൊരു പുച്ഛം അതിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;അവനവനു ഉപയോഗമില്ലാത്ത സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നവനാണു മദ്ധ്യവർഗ്ഗ മലയാളി.&amp;nbsp; കിടപ്പുമുറികളുടെ തട്ടുകൾ മുഴുവനും നിറയ്ക്കുന്നത് അത്തരം സാധനങ്ങൾ കൊണ്ടാണു. ചിലവയുടെ പാക്കറ്റുകൾ പോലും തുറന്നിട്ടുണ്ടാവില്ല. അപ്പോൾ ഞങ്ങളുടെ വീട്ടിലും ഒരു വാക്വം ക്ലീനർ കാണാതെ വരില്ല എന്നു അവൾ ഊഹിച്ചെങ്കിൽ അവളെ കുറ്റം പറയാമോ? അഥവാ അങ്ങനെ ഒരെണ്ണം വാങ്ങിച്ചിട്ടില്ലെങ്കിൽ ഈ സോഫാ മേടിക്കാൻ ഇവിടെ വരുമോ?&lt;br /&gt;&lt;br /&gt;എന്തായാലും ഞാൻ ഗാളിനോട് യോജിച്ചു. ഞങ്ങളുടെ വീട്ടിൽ വാക്വം ക്ലീനർ ഉണ്ട്. ശ്രീമതിക്ക് അതു ഉപയോഗിക്കാനുമറിയാം. (ശ്രീമതിക്കെന്നു പ്രത്യേകം പ്രസ്താവ്യം. എനിക്ക് അതുമായി ഒരു ബന്ധവുമില്ല) &lt;br /&gt;&lt;br /&gt;ഷോറൂമിലായതു കൊണ്ടാവാം ശ്രീമതി പൊട്ടിച്ചിരിച്ചില്ല. വാക്വം ക്ല്ലീനറെന്നല്ല ഒരു ഗൃഹോപകരണവും ഞാൻ കൈ കൊണ്ട് തൊടുന്ന പ്രശ്നമില്ല. എന്നു മാത്രമല്ല അത്തരം ഉപകരണങ്ങൾ കൊണ്ട് ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാകുന്ന നാശത്തെക്കുറിച്ച് വാചാലമായി സംസാരിക്കുകയും ചെയ്യും. വാഷിങ് മെഷീനിൽ തുണി ലോഡ് ചെയ്യാൻ പറഞ്ഞാൽ കേട്ടഭാവം നടിക്കാത്ത മൂരാച്ചിയാണു ഇഷ്ടപ്പെട്ട സോഫക്ക് വേണ്ടി വാക്വം ക്ലീനറിനെ പിന്താങ്ങിയിരിക്കുന്നത്. ഇത്രയേ ഒക്കേ ഉള്ളു മനുഷ്യന്റെ ആദർശം. മമതയുണ്ടായാൽ ആദർശം മാറിപ്പോകും.&lt;br /&gt;&lt;br /&gt;- ദേ, ഇങ്ങോട്ട് ഒന്നു വന്നേ&lt;br /&gt;&lt;br /&gt;നിരത്തിയിട്ടിരിക്കുന്ന ഫർണീച്ചറുകൾക്കിടയിലൂടെ ശ്രീമതി എന്നെ ആകർഷിച്ചു കൊണ്ടു പോയി. പുതിയ ഏതെങ്കിലും മോഡൽ ആയമ്മയുടെ കണ്ണിൽ പെട്ടുകാണും. ഞാൻ പിന്നാലെ ചെല്ലുമ്പോൾ ഗാൾ ഞങ്ങളെ പിന്തുടരുന്നുണ്ടോ എന്നു ശ്രീമതി നോക്കുന്നുണ്ടായിരുന്നു. പേനാക്കത്തിയിൽ ചുണ്ണാമ്പ് തേച്ച് നീട്ടിയതു കണ്ട് പകച്ച യക്ഷിയേപ്പോലെ ഒരേ നില്പ് നിൽക്കുകയാണു അവൾ.&lt;br /&gt;&lt;br /&gt;- ദേ, മാഷെ, നമുക്കിപ്പോ ഒരു സോഫയുടെ ആവശ്യം യഥാർത്ഥിൽ ഉണ്ടോ? മോളുടെ പഠിത്തത്തിനു കാശു വേണ്ടെ? അതിങ്ങനെയൊക്കെ ചെലവാക്കിയാൽ......&lt;br /&gt;&lt;br /&gt;അവൾ പഞ്ചതന്ത്രം പുറത്തെടുത്തു. മകളോട് എനിക്കൊരല്പം വാത്സല്യം കൂടുതലുണ്ടെന്നു സഹധർമ്മിണിക്കറിയാം. അവളുടെ ഭാവിമോഹങ്ങളാണെങ്കിൽ അല്പം ചെലവ് കൂടിയതുമാണു. ഇപ്പോൾ കാശ് വെറുതെ കളഞ്ഞാൽ അപ്പോൾ വിഷമിക്കും. ഗൾഫുകാരുടെ അവസ്ഥ നമുക്കും പറ്റും. ഇപ്പോൾ തന്നെ വീടിനും കാറിനുമായി നല്ലൊരു സംഖ്യ വായ്പയെടുത്തിട്ടുണ്ട്.&lt;br /&gt;&lt;br /&gt;‌- എന്നു പറഞ്ഞാലെങ്ങനാ? നമ്മുടെ സ്റ്റാറ്റസിനു ചേരുന്ന ഫർണീച്ചറുകൾ വാങ്ങേണ്ടത് ഒരു ആവശ്യം തന്നെയല്ലെ? വില കൂടിയ സോഫകൾ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നു നീ തന്നെയല്ലെ ഒരു വാരികയിൽ നിന്നു എന്നെ വായിച്ചു കേൾപ്പിച്ചത്.&lt;br /&gt;&lt;br /&gt;അവൾ ചിരിച്ചു. ഇങ്ങനെയൊരു പോഴനേയാണല്ലോ ദൈവം എന്നോട് കൂട്ടിച്ചേർത്തതെന്നു അവൾ നിശ്ചയമായും മനസിൽ വിചാരിച്ചു കാണും.&lt;br /&gt;&lt;br /&gt;‌‌- വാരികയിൽ അങ്ങനെയൊക്കെ കാണും. അങ്ങനെയെഴുതിയാലല്ലെ ഫർണിച്ചർ ഷോപ്പുകാർ അവർക്ക് പരസ്യം കൊടുക്കു. അതു കണ്ട് നാം ചെന്നു സാധനങ്ങൾ വാ‍ങ്ങാൻ തുടങ്ങിയാൽ നമ്മുടെ കാശങ്ങ് പോകും. അതെന്താ ഓർക്കാത്തത്? പിന്നെ ഈ സ്റ്റാറ്റസ് എന്നു പറയുന്നത് പട്ടം പോലെയാ. കാറ്റുണ്ടെങ്കിൽ അതങ്ങ് പൊങ്ങി പൊങ്ങി പോകും. കാണാൻ രസമാ. പക്ഷെ ചരട് പൊട്ടുന്നതെപ്പഴാന്നു പറയാൻ പറ്റത്തില്ല. ഇടയ്ക്കൊക്കെ പത്രത്തിൽ കാണാറില്ലയോ, കടം വാങ്ങിയ കുടുംബം ആത്മഹത്യ ചെയ്തു എന്നൊക്കെ.&lt;br /&gt;&lt;br /&gt;മരിക്കുന്നത് എനിക്ക് ഭയമുള്ള കാര്യമാണു. അതു കൊണ്ട് തന്നെ ഞാൻ ചിന്തിക്കാമെന്നു തത്ത്വത്തിൽ അംഗീകരിച്ചു. എങ്കിലും സോഫ മേടിച്ചാൽ കൊള്ളാമായിരുന്നു.&lt;br /&gt;&lt;br /&gt;- ഇനി ഞാനൊന്നു പറയട്ടെ......&lt;br /&gt;&lt;br /&gt;നിഗൂഢമായ ഒരു പുഞ്ചിരിയോടെ ഫർണീച്ചറുകൾക്കിടയിലൂടെ നടന്നു അവയെ തൊട്ടും തലോടിയും അവൾ ചോദിച്ചു.&lt;br /&gt;&lt;br /&gt;- ഉം&lt;br /&gt;&lt;br /&gt;‌- ആരെങ്കിലും വന്നാൽ മാന്യമായി ഇരിക്കാൻ കഴിയുന്ന ഒരിടം വേണം, അത്രേയല്ലേ ഉള്ളു. പഴയതാണെങ്കിലും നമുക്ക് നല്ലൊരു സെറ്റിയുണ്ട്. അതിനു ഫാഷനില്ലെന്നത് ശരിയാണു. ഇപ്പോൾ അത്തരം സെറ്റികൾ ചുരുക്കം ആളുകളേ ഉപയോഗിക്കുന്നുള്ളു. ഏതെങ്കിലും അതിഥി പറയുമോ താൻ ഇന്ന ബ്രാൻഡ് സോഫയിലേ ഇരിക്കു എന്നു?&lt;br /&gt;&lt;br /&gt;അതൊരു പോയന്റാണു. വീട്ടിലേക്ക് ഒരാൾ വരുന്നത് കാര്യം എന്താണെന്നു വച്ചാൽ അത് സാധിച്ചിട്ട് പോകാനാണു. അതിനിടയിൽ ഒരു പ്രത്യേക ബ്രാൻഡ് സൌകര്യം ഇല്ലെന്നു പറഞ്ഞ് വന്ന കാര്യം വേണ്ടെന്നു വച്ചു പോകാറില്ല. അവർക്ക് ഇരിക്കാൻ വൃത്തിയായ ഒരു സ്ഥലം കൊടുക്കണം. ഇപ്പോൾ അത് ഞങ്ങൾക്ക് ഉണ്ട്. പൊട്ടിയതും പൊളിഞ്ഞതുമായ ഇരിപ്പിടങ്ങൾ ഒന്നുമല്ല. ഒരു കൊല്ലം മുൻപാണു കുഷനുകൾ പുതുക്കുകയും വുഡ് ടച്ച് പോളീഷ് നടത്തുകയും ചെയ്തത്.&lt;br /&gt;&lt;br /&gt;- നമ്മുടെ വീടൊക്കെ സാധാരണക്കാരുടെ വീടല്ലെ മാഷെ? നമ്മളേപ്പോലെ സാധാരണക്കാരാണു അവിടെ വരുന്നതും. ഇത്തരം വിലകൂടിയ സോഫകളൊക്കെ വാങ്ങിച്ചിട്ട് അവരെ മോഹിപ്പിക്കുകയും അസൂയപ്പെടുത്തുകയും ചെയ്തു നാം പാപം വരുത്തി വയ്ക്കണോ?&lt;br /&gt;&lt;br /&gt;വീണ്ടും അവൾ വിഷ്ണുശർമ്മാവാകുന്നു. മോഹം പാപമുണർത്തും എന്ന ആദ്ധ്യാത്മിക ചിന്തയുടെ വാളാണിപ്പോൾ ആയമ്മ എടുത്തു വീശിയിരിക്കുന്നത്. മരണം പോലെ തന്നെ എനിക്ക് ഭയമുള്ളതാണു പാപവും. ശ്രീമതി തുടർന്നു-&lt;br /&gt;&lt;br /&gt;- ഇത്തരം ഫർണീച്ചറൊക്കെ അടച്ചിട്ട് ഏ.സിയൊക്കെ പ്രവർത്തിക്കുന്ന മുറികളിലേ ശോഭിക്കു. ശരിയല്ലേന്നു ഒന്നു നോക്കിക്കെ. നമ്മുടെ കൂട്ട് തുറന്നിട്ട മുറികളിൽ ഇതൊക്കെ കൊണ്ടു ചെന്നു വച്ചാൽ സക്കർ ബർഗ്ഗ് തിരുനക്കര മൈതാനത്തു വന്നു തനിച്ചിരിക്കുന്ന പോലെ ആകത്തൊള്ളു. അല്ലെ?&lt;br /&gt;&lt;br /&gt;ഇപ്പോൾ ഞാൻ ശരിക്കും പൊട്ടിച്ചിരിച്ചു പോയി. യക്ഷി ഞങ്ങളെ നോക്കി നില്പുണ്ടായിരുന്നു. അതു കൊണ്ട് പെട്ടെന്നു ചിരിയടക്കി.ഇത്രയും കൊല്ലം എന്റെ ഒപ്പം കഴിഞ്ഞിട്ടും ആയമ്മയ്ക്ക് ഫലിത ബോധമുണ്ടെന്നുള്ളത് അത്ഭുതം തന്നെ!&lt;br /&gt;&lt;br /&gt;ഞാൻ കണ്ണു തുറന്നു ചുറ്റിനും നോക്കി. സെണ്ട്രലൈസ്ഡ് ഏ.സിയാണു ഷോറൂം. അലങ്കാര വിളക്കുകൾ കണ്ണു ചിമ്മുന്നു. അതിന്റെ മായിക ശോഭയിൽ തിളങ്ങുന്ന ഫർണീച്ചറുകൾ. സോഫാ മേടിച്ചാൽ ഈ ഒരു സങ്കല്പവുമായി ആയിരിക്കും വീട്ടിലേക്ക് ചെല്ലുക. അങ്ങനെ ചെല്ലുമ്പോൾ.......&lt;br /&gt;&lt;br /&gt;കറന്റ് ചെലവ് കുറയ്ക്കാനായി 2 ട്യൂബ് കിടന്നിടത്ത് ഒരു സി.എഫ്.എൽ ആക്കിയ ഞങ്ങളുടെ വീട്ടിൽ ഇതെങ്ങനെ വികൃതമാകുമെന്നു ആലോചിച്ച് ഞാൻ ഞെട്ടി. ഇപ്പോൾ എനിക്കൊരു കാര്യം ബോദ്ധ്യമായി, ഈ MCP എന്നൊക്കെ പറഞ്ഞൂ നടക്കുന്നതു വെറുതെയാ. അതൊക്കെ വാചകമടീലേ ഉള്ളു. വിവേകം പെണ്ണിനു തന്നെയാണു. അന്നും, ഇന്നും, എന്നും.&lt;br /&gt;&lt;br /&gt;&lt;br /&gt;- ഈ ഫർണീച്ചറിൽ നാമെങ്ങനെയാണു ആകൃഷ്ടരായത്? നമ്മുടെ കുടുംബത്തിനു ഒരു ഫിലോസഫി ഇല്ലാത്തതു കൊണ്ടല്ലെ? നമ്മുടെ വീടുകളിൽ ഇപ്പോൾ ജീവിക്കുന്ന ഒരു തത്ത്വശാസ്ത്രമില്ല.&lt;br /&gt;&lt;br /&gt;ഇന്നലെ വരെ ഈ സോഫയേക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലായിരുന്നു. അതു പറഞ്ഞ് തന്നത് പരസ്യങ്ങളാണു. പരസ്യങ്ങളിലൂടെ നാമത് പല തവണ കണ്ടപ്പോൾ അത് നമ്മുടെതാണെന്നൊരു തോന്നൽ. എന്നാൽ അത് കൈവശം ഇല്ലാ താനും. എങ്കിൽ പിന്നെ അതു സ്വന്തമാക്കുകയായി ലക്ഷ്യം. അതിനു കടമെടുത്താ‍യാലും നാം ഇറങ്ങിപുറപ്പെട്ടു.&lt;br /&gt;&lt;br /&gt;ശരിക്കാലോചിച്ചാൽ നമ്മുടെ ഉള്ളിൽ നിന്നു ആരേയൊക്കെയോ മാറ്റിയിട്ട് ഈ കച്ചവടക്കാർ അവിടെ കയറി ഇരിക്കുകയല്ലെ ചെയ്തത്? പണ്ടായിരുന്നെങ്കിൽ നമ്മുടെ ഒക്കെ ചെറുപ്പത്തിൽ അച്ഛനമ്മമാരാണു ഇത്തരം കാര്യങ്ങൾ വിവേകത്തോടെ നോക്കിയിരുന്നത്. നമുക്ക് പുതിയൊരു ഫർണിച്ചർ വേണമെന്നു തോന്നിയാൽ അവരോടാണു പറയുക. അവർ കച്ചവടക്കാരനേയോ ആശാരിയേയോ കണ്ട് അത് സാധിച്ചു തരും. ഇപ്പോൾ അതാവശ്യമില്ലെങ്കിൽ അത് പറയും. ഇന്നിപ്പോൾ അതൊന്നുമില്ല. എല്ലാം കച്ചവടക്കാർ കീഴടക്കി. അവർക്ക് കച്ചവടം കൂടണമെന്ന ഒരു പോളിസിയേ ഉള്ളു. അതിനു വേണ്ടി അവർ എന്തും പറഞ്ഞു കളയും. നാം അതു കേട്ട് വിസ്മയിക്കുന്നു. നമ്മൾ ഒന്നും കൂടിയാലോചിക്കുന്നില്ല. വിവേകം നമ്മളെ കൈവിട്ടിരിക്കുകയാണോ മാഷെ?&lt;br /&gt;&lt;br /&gt;ഭീമമായ വിലകൊടുത്ത് ഈ സോഫാ വാങ്ങിയാൽ എന്താണു നേട്ടം? എന്റെ ഗർവ്വം ശമിക്കും എന്നത്  വാസ്തവം. പക്ഷെ അതു കൊണ്ട് എന്തു പ്രയോജനം. ഒരു എക്സ്ചേഞ്ച് ഓഫറിലാണു ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. പഴയ സെറ്റി കടക്കാർ എടുക്കും. അതിനു മോഹവിലയാണു അവർ നൽകാമെന്നു പറഞ്ഞിരിക്കുന്നത്. അതിന്റെ രഹസ്യവും ശ്രീമതി വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;- ഇത്രയും വില നമ്മുടെ പഴയ സെറ്റിക്ക് തരണമെങ്കിൽ അതിനു ഒരു ആന്റിക് വാല്യൂ കാണില്ലെ മാഷെ? അല്ലെങ്കിൽ ആരാ ഇതിനു ഈ വിലയിടുന്നത്. പണിയിപ്പിച്ച കാലത്തേക്കാൾ വിലയല്ലെ അവർ ഇപ്പോൾ പറയുന്നത്. അല്ലെങ്കിൽ നമുക്ക് തരാമെന്നു പറയുന്ന വിലകൂടി പുതിയ ഫർണീച്ചറിൽ ചേർത്തു നമ്മുടെ പണം തന്നെ തിരികെ തരും. വീടുകളിൽ ഫർണിച്ചറുകൾ സൂക്ഷിക്കാൻ സൌകര്യമില്ലാത്തവർക്ക് ഇത്തരം എക്സ്ചേഞ്ചുകൾ ആശ്വാസമായിരിക്കും. രണ്ടായാലും നമ്മൾ പൊറുക്കണം. നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം അങ്ങനെ വെറുതെ കളയണോ? മാഷു പറയു....&lt;br /&gt;&lt;br /&gt;അതു കൂടി കേട്ടതോടെ അവിടെ നിന്നു രക്ഷപ്പെട്ടാൽ മതിയെന്നായി. പക്ഷെ എങ്ങനെ പുറത്തു ചാടും? അതിനും വഴി കണ്ടെത്തിയതു സഹധർമ്മിണി തന്നെ.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-fVtGRm35B1U/TzpEK7slHeI/AAAAAAAAAUI/nMKkzCooN6g/s1600/sof2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/-fVtGRm35B1U/TzpEK7slHeI/AAAAAAAAAUI/nMKkzCooN6g/s1600/sof2.jpg" /&gt;&lt;/a&gt;&lt;/div&gt;‘ഡിസൈഡ് ചെയ്തോ’ എന്നു ചോദിച്ചു കൊണ്ട് യക്ഷി കടന്നു വന്നു. അതു തന്നെ അവസരം എന്നു കണ്ട് ശ്രീമതി അതിൽ പിടിച്ചു കയറി. സോഫായുടെ മെറ്റീരിയൽ, ഡിസൈൻ, കാർപ്പന്ററി തുടങ്ങിയവയിൽ അവർ തമ്മിൽ വലിയൊരു വാഗ്വാദം നടന്നു. ശ്രീമതിയുടെ ഫർണീച്ചർ കാര്യത്തിലുള്ള വ്യുൽ‌പ്പത്തി കണ്ട് ഞാൻ അന്തം വിട്ടു. തന്റെ സങ്കല്പത്തിലുള്ള സോഫയേപ്പറ്റി ആയമ്മ പറഞ്ഞപ്പോൾ യക്ഷിയുടെ കണ്ണു തള്ളിപ്പോയി. ആ അന്വോന്യത്തിൽ യക്ഷി തോറ്റു. മാറ്റച്ചുരികയ്ക്കായി അവൾ സൂപ്പർവൈസറുടെ നേർക്ക് നോക്കുന്നതിനിടയിൽ രോഷം അഭിനയിച്ചു കൊണ്ട് ഞങ്ങൾ പുറത്തു ചാടി. വാരികകൾ വരുത്തുന്നതു കൊണ്ട് ഇങ്ങനെയും ചില പ്രയോജനമില്ലെ? ഇത്തരം ഇൻഫർമേഷാൻ കിട്ടുന്നുണ്ടല്ലോ എന്നു ശ്രീമതി. എന്നാൽ വേഗം വിട്ടോ എന്നു പറഞ്ഞു കൊണ്ട് ഞങ്ങൾ കാറിലേക്ക് കയറി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-2466586228477499780?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/2466586228477499780/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=2466586228477499780' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2466586228477499780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2466586228477499780'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2012/02/blog-post.html' title='സോഫാ'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-fVtGRm35B1U/TzpEK7slHeI/AAAAAAAAAUI/nMKkzCooN6g/s72-c/sof2.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-622269856439599739</id><published>2012-01-26T05:11:00.000-08:00</published><updated>2012-01-26T05:12:44.014-08:00</updated><category scheme='http://www.blogger.com/atom/ns#' term='Health'/><category scheme='http://www.blogger.com/atom/ns#' term='Treatment'/><category scheme='http://www.blogger.com/atom/ns#' term='medical mangement'/><category scheme='http://www.blogger.com/atom/ns#' term='Hospitals'/><title type='text'>ചികിത്സാ നിരീക്ഷണ കമ്മീഷൻ സ്ഥാപിക്കണം</title><content type='html'>ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?&lt;br /&gt;&lt;br /&gt;നിങ്ങൾക്ക്  ഒരസുഖം ബാധിച്ചാൽ ചികിത്സ കിട്ടണം. അതിനു ഇക്കാലത്ത് സമീപിക്കാവുന്നത് ഒരു ഡോക്ടറെ /  ആശുപത്രിയെയാണ്. അവിടെ പലവിധ പരിശോധനകൾക്ക് നിങ്ങൾ വിധേയമാകുന്നു. എന്നിട്ടാണു രോഗം നിശ്ചയിക്കപ്പെടുന്നത്. ആ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി മരുന്നു കഴിക്കുകയോ  ശസ്ത്രക്രിയ നടത്തുകയോ ചെയ്യുന്നു. ചിലപ്പോൾ അയവങ്ങൾ മാറ്റിവയ്ക്കാം. എന്തായാലും നിങ്ങൾ ഒരു&amp;nbsp; മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുന്നു. അതു കഴിയുമ്പോൾ അസുഖം  മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും. ചിലപ്പോൾ  ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി വീട്ടിലേക്ക് മടങ്ങും. മിക്കപ്പോഴും അവശനായി  മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. മറ്റുള്ളവർക്ക് ബാദ്ധ്യതയും പ്രാരാബ്ധവുമായി ജീവിതാശ നശിച്ച് മരിക്കും. അല്ലാതെ ആശുപത്രി ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യത്തോടെ  ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധം തുച്ഛമായാണു കാണപ്പെടുന്നത്.   ഇതൊക്കെയല്ലെ ഒരു മലയാളി പേഷ്യന്റിന്റെ സാധാരണ അനുഭവങ്ങൾ. ആരോഗ്യാർത്ഥികൾ ഈ അനുഭവത്തിലൂടെ കടന്നു പോകുന്നതിൽ  ആശുപത്രി സംവിധാനങ്ങൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും  എന്തുമാത്രം പങ്കുണ്ട് എന്നറിയാൻ ഇന്നു ഒരു സംവിധാനവും ഇന്നില്ല.&lt;br /&gt;&lt;br /&gt;ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ ചികിത്സ കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും  ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ.  അപ്പോൾ എന്തു ചെയ്യും? എന്തെങ്കിലും വഴി ഈ ഭൂമിമലയാളത്തിൽ ഉണ്ടോ? അതൊക്കെ പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു  സംവിധാനം ഇന്ത്യയിൽ എവിടെയും ഉള്ളതായി അറിവില്ല. ഒരു തരം ബ്രിട്ടീഷ് ഹൈറാർക്കിയാണു മോഡേൺ മെഡിസിന്റെ രംഗത്തു.&lt;br /&gt;&lt;br /&gt;ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന വിശ്വാസം  നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു  വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം  വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം  ഉണ്ടാകണം. രോഗത്തിനു  ചികിത്സമാത്രം നടത്തിയാൽ  അതുണ്ടാവില്ല.  കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ നോക്കണം. അതിനിടയിൽ രോഗി പീഢിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാൻ ഒരു വഴിയില്ല.&lt;br /&gt;&lt;br /&gt;പനിയായി  ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു.  അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു  പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി  വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല.  ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല. അപ്പോൾ ഡോക്ടർ ന്യായമായും ആശുപത്രിയുടെ സാമ്പത്തിക കാര്യ മാനേജർ പറയുന്നത് കേൾക്കാൻ ബാദ്ധ്യസ്ഥനായിത്തീരും. അയാൾക്കാണെങ്കിൽ രോഗി ഒരു ചരക്ക് മാത്രമാണു. ചികിത്സ വിൽക്കാൻ വച്ചിരിക്കുന്ന ഉൽ‌പ്പന്നവും. ഡോക്ടർ ചരക്ക് വിൽക്കാനുള്ള ഉപകരണം. അതെങ്ങനെ ലാഭകരമായി കച്ചോടം ചെയ്യാമെന്നേ ഫിനാൻഷ്യൽ മാനേജർ ചിന്തിക്കു. &lt;br /&gt;&lt;br /&gt;അപ്പോൾ ഫിനാൻസ് മാനേജർ എന്തു ചെയ്യും? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു  രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം എന്നു ഡോക്ടർക്ക് നിർദ്ദേശം കൊടുക്കും. നല്ല ഡോക്ടറാണെങ്കിൽ  കൂടി പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കിയാൽ പോലും, സ്പെഷാലിറ്റി ആശുപത്രിയിൽ  ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ അയാൾ കാക്കത്തൊള്ളായിരം  ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്തണമെന്നു നിർബ്ബന്ധമൊന്നുമില്ല. പണമുണ്ടാക്കാനുള്ള  ഒരു വഴി ടെസ്റ്റുകൾ ഉപയോഗിക്കപ്പെടണമെന്നു മാത്രമേയുള്ളു. ചില ഡോക്ടറന്മാരുണ്ട് ടെസ്റ്റ് നടത്തണ്ടെങ്കിൽ  അത് കുറിപ്പടിയിൽ സൂചിപ്പിക്കുകയോ  വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട്  ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ  അതൊരു പരിരക്ഷയാകും.&lt;br /&gt;&lt;br /&gt;ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു  കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്.  ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം  ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ  വിനയായി. സ്കാൻ വീഡിയോ സഹിതമായിരുന്നു റിപ്പോർട്ട്. എന്നാൽ ആ ഹതഭാഗ്യയായ സ്ത്രീ തന്റെ ‘ചൈൽഡ് ഫാക്ടറി’ ഡീകമ്മീഷൻ ചെയ്തിട്ട് 11 കൊല്ലമായിരുന്നു. അവർ സരസയായതു കൊണ്ട് ഡോക്ടറോട് ചോദിച്ചു: “ഇവിടെ ഈ സംവിധാനമുണ്ടെന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരായിരം പേരെ ഇങ്ങോട്ട് അയച്ചേനെ” ഡോക്ടർക്കും മാനേജർക്കും വളിച്ച മുഖവുമായി ഇരിക്കാനേ കഴിഞ്ഞുള്ളു. രോഗി  കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു. അത് നിർത്തിക്കാൻ ചികിത്സക്ക്&amp;nbsp; ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം  മാവേലിക്കരയിലെ ആ ഹോസ്പിറ്റലിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ  അയൽ‌സംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ  മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി  കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക്  കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി  അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ  തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു അതിൽ നായകനായി അഭിനയിച്ചത്.&lt;br /&gt;&lt;br /&gt;അപകടക്കേസ്സുകളിൽ  മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ  പെട്ടെന്നു നടത്താറുണ്ട്. ഇതൊന്നും വിശകലനം നടത്താൻ പ്രയാസമാണു. ചിലതൊക്കെ അപ്പോൾ അത്യാവശ്യമാകും. എന്നാൽ അനാവശ്യ മാനേജുമെന്റുകൾ നടത്തുന്നതോ? രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു ആശുപത്രികൾ അതു ചെയ്യുന്നത്. ചിലതൊക്കെ ഡോക്ടറന്മാർ അറിയാറു പോലുമില്ല. അപകടത്തിൽ ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗി. അയാളുടെ എല്ലുകൾക്കും ഒടിവുണ്ട്. രോഗി എതാണ്ട് മരിക്കുമെന്നു ഉറപ്പായപ്പോൾ അസ്ഥികൾ ശസ്ത്രക്രിയയിലൂടെ മെച്ചപ്പെടുത്തണമെന്നു ആശുപത്രി നിർബ്ബന്ധം പിടിച്ചു. രോഗിയുടെ ഡോക്ടറായ ഒരു ബന്ധുവിനു ഒരു സംശയം തോന്നി. അയാൾ രോഗിയെ നിരീക്ഷിച്ചപ്പോൾ ഒരു സംശയം മസ്തിഷ്കമരണം സംഭവിച്ചില്ലേ? പിന്നെന്തിനാ പ്ലേറ്റിടണമെന്നു അവർ പറയുന്നത്.&amp;nbsp; ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം  ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. മെറിറ്റിൽ പ്രവേശനം നേടി, നന്നായി പഠിച്ച്, പി.എസ്.സി ടെസ്റ്റെഴുതി സർക്കാരിൽ ജോലിനേടിയ ഒരാളായതു കൊണ്ടാവും ആ ഡോക്ടർക്കങ്ങനെ തോന്നിയത്. എന്തായാലും അദ്ദേഹത്തിനു അങ്ങനെ തോന്നിയതു കൊണ്ട് രോഗി പ്രവർത്തിച്ചിരുന്ന കേന്ദ്രസർക്കാർ സ്ഥാപനത്തിനു 1.25 ലക്ഷം രൂപ നഷ്ടമായില്ല.&lt;br /&gt;&lt;br /&gt;വേറൊരു  കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ,  ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ  രഹസ്യമായി പറയും: “വിദേശത്തു ഈ രോഗത്തിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ  കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ  എത്തീട്ടില്ല.വേണമെങ്കിൽ  വരുത്തിത്തരാം. എന്താ?”&lt;br /&gt;&lt;br /&gt;അതു കൂടി  ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി  ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ  ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു  കമ്പനിയിൽ നിന്നും പണം.&lt;br /&gt;&lt;br /&gt;വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം  നടക്കുന്നുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു.  രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം  പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ  ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു  മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ  (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ  മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ  ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു.  ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ  ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല ഒരു സംശയമാണു. കാരണം അവയുടെ മുടക്കുമുതൽ അത്രയ്ക്ക് ഭീമമാണു.&lt;br /&gt;&lt;br /&gt;അപ്പോൾ  എവിടെക്കയോ എലികൾ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ  അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും  നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ  ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ  കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ  മതിയോ?&lt;br /&gt;&lt;br /&gt;രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?&lt;br /&gt;ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?&lt;br /&gt;ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടും?&lt;br /&gt;മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?&lt;br /&gt;നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?&lt;br /&gt;&lt;br /&gt;അതിനൊക്കെ  ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത  ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ  നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും  ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ,  ഡോ.കെ.മാധവൻ‌കുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ  തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ്  കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.&lt;br /&gt;&lt;br /&gt;ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.&lt;br /&gt;&lt;br /&gt;ശാസ്ത്ര  സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു  സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?&lt;span id="goog_60114817"&gt;&lt;/span&gt;&lt;span id="goog_60114818"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-622269856439599739?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/622269856439599739/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=622269856439599739' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/622269856439599739'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/622269856439599739'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2012/01/blog-post_3578.html' title='ചികിത്സാ നിരീക്ഷണ കമ്മീഷൻ സ്ഥാപിക്കണം'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-4287529775774669811</id><published>2012-01-26T01:03:00.000-08:00</published><updated>2012-01-26T01:03:21.935-08:00</updated><category scheme='http://www.blogger.com/atom/ns#' term='Autobiography'/><category scheme='http://www.blogger.com/atom/ns#' term='literature'/><category scheme='http://www.blogger.com/atom/ns#' term='p'/><title type='text'>ആത്മകഥകൾ എന്തിനു വായിക്കണം?</title><content type='html'>ആത്മകഥാകൃത്തുക്കൾ കഥ തുടങ്ങുമ്പോൾ പറയുന്ന ഒരു പല്ലവിയുണ്ട്. എല്ലാ  സത്യവും പറയില്ല. അത് മറ്റു ചിലരെ വേദനിപ്പിക്കും. അങ്ങനെയാണു ആത്മകഥകൾ  തുടങ്ങാറ്. അതാണു ഏറ്റവും വലിയ നുണ. ആത്മകഥ എന്ന പേരിനെ നിഷേധിക്കുന്ന ഒരു  പ്രയോഗമാണത്. തന്റെ പ്രിയങ്ങളും മനസിന്റെ നിഗൂഢതകളും തുറന്നു കാട്ടാൻ അവർ  ആഗ്രഹിക്കുന്നില്ല എന്നതിന്റെ സൂചനയാണു ആ മുങ്കൂർ ജാമ്യമെടുപ്പ്. എന്റെ  സത്യാന്വേഷണ പരീക്ഷകൾ പോലും അതിൽ നിന്നും വ്യത്യസ്ഥമല്ലെന്നു ഖേദപൂർവ്വം  പറയേണ്ടിയിരിക്കുന്നു. സത്യത്തെ അന്വേഷിച്ചു പോയ ഗാന്ധിജി സുഭാഷ്  ചന്ദ്രബോസിനെ കോൺഗ്രസ്സ് പ്രസിഡന്റെ സ്ഥാനത്തു നിന്നും മാറ്റാൻ സത്യഗ്രഹം  കിടന്ന ആളാണു. എന്താണു അതിനു കാരണം? സാങ്കേതികമായി ചില ന്യായങ്ങൾ  പറയുന്നുണ്ടെങ്കിലും നെഹൃവിനോട് തനിക്കുള്ള പ്രിയവും വിധേയത്വമാണു അതിന്റെ  പ്രേരണയെന്നു അദ്ദേഹം തുറന്നു പറയുന്നില്ല. അപ്പോൾ തന്നെ സത്യാന്വേഷണ  പരീക്ഷകൾ അസത്യാന്വേഷണ പരീക്ഷകളായി മാറുന്നു. നമ്മുടെ നാട്ടിലെ ചവറു  വ്യക്തിത്വങ്ങൾ ആത്മകഥ എന്ന പേരിൽ എന്തൊക്കെയാണു വച്ചു കാച്ചുന്നത്.  അതൊക്കെ നാം ഘോഷത്തോടെ കൊണ്ടു നടത്തുന്നു. ഗാന്ധിക്ക് കഴിയാത്തത് ഇവരിൽ  നിന്നു നാം പ്രതീക്ഷിക്കുന്നു. കഷ്ടം!&lt;br /&gt;&lt;br /&gt;ആത്മകഥ കൊണ്ട് എന്തു  പ്രയോജനം? അതു മനസിലാക്കിയാവണം ഇ.എം.എസ് ആത്മകഥ എഴുതാതെ വിട്ടത്. ആത്മകഥ  എന്ന പേരിൽ അദ്ദേഹം പുറത്തു വിട്ടത് അന്നത്തെ കേരള സാമൂഹികാവസ്ഥയും പാർട്ടി  ചരിത്രവുമായിരുന്നു. അതു പോലും അപൂർണ്ണവും പക്ഷപാതപരവുമാണെന്നു പറയാതെ  തരമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അതു  അദ്ദേഹത്തിനു ഒരാവശ്യമായിരുന്നതു കൊണ്ട് ഇ.എം.എസ്സിന്റെ ആത്മകഥയെ സാധാരണ  ആത്മകഥ എന്ന രീതിയിൽ കാണേണ്ടതില്ല.&lt;br /&gt;&lt;br /&gt;ആത്മകഥാ ചരിത്രത്തിൽ  വ്യത്യസ്ഥമായ ഒന്നാണു കവിയുടെ കാൽ‌പ്പാടുകൾ. എന്നാൽ അതു ആത്മകഥയേക്കാൾ ഉപരി  ഒരു കവിതയാണു. പി.കുഞ്ഞിരാമൻ നായർക്ക് ചേരുന്ന ഒരു കൃതി.&lt;br /&gt;&lt;br /&gt;എം.കെ.കെ  നായരുടെ ആത്മകഥ തന്റെ വ്യഥകളുടെ ഒരു ചരിത്രമാണെന്നു പറയാം. തന്റെ ഈഗോയെ  പരമാവധി മാറ്റി നിർത്തി ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹം ശ്രമിച്ചു. അതും  ആദരണീയം. എന്നാൽ മലയാറ്റൂരിന്റെ സർവ്വീസ് സ്റ്റോറി വായനാ സുഖമുണ്ടെങ്കിലും  ബ്യൂറോക്രസിയുടെ പ്രചാരണപുസ്തകമാണു.&lt;br /&gt;&lt;br /&gt;എല്ലാ ആത്മകഥകളിലും  എഴുത്തുകാരൻ അവനവനെ വിശകലനം ചെയ്യുന്നതിനു പകരം സമൂഹത്തിൽ തന്റെ സ്ഥാനം  അടയാളപ്പെടുത്താനാണു ശ്രമിക്കുന്നത്. അതു ചെയ്യുമ്പോൾ അവർ ചെയ്ത പാതകങ്ങൾ  മറച്ചു വയ്ക്കും. ഗാന്ധിജി സുഭാഷ് ബോസിന്റെ കാര്യത്തിൽ ചെയ്ത പോലെ. നളിനി  ജമീലയ്ക്ക് വേണ്ടി എഴുതപ്പെട്ട കഥയിൽ പോലും അതു കാണാം.&lt;br /&gt;&lt;br /&gt;ശരിക്കാലോചിച്ചാൽ  ആത്മകഥ കൊണ്ട് എന്തു പ്രയോജനം? മറ്റൊരാളുടെ ജീവിതം വേറൊരാൾക്ക്  ജീവിക്കാനാവില്ല. എന്നു മാത്രമല്ല ആത്മകഥയ്ക്ക് വലിയൊരു ദോഷവുമുണ്ട്.  എഴുത്തുകാ‍രന്റെ ജീവിതവീക്ഷണത്തോടും ഈഗോയോടും താദാത്മ്യം പ്രാപിക്കേണ്ടി  വരും. അതു വായനക്കാരന്റെ ജീവിതത്തെ ഒന്നുകൂടി സങ്കീർണ്ണമാക്കും. എല്ലാ  ജീവനും വാസനാ ബദ്ധമായിട്ടാണു കർമ്മ കലാപങ്ങളിൽ ഏർപ്പെടുന്നത്. അതു തന്നെ  ജീവിച്ചു തീർക്കാനും ചിന്തിക്കാനും ധാരാളം. അതിനിടയിൽ മാറ്റൊരാളുടെ  വാസനാജാലത്തിന്റെ ചുമടുകൂടി എന്തിനു എടുക്കണം? ആ വാസകളെക്കൂടി നാം  കൂടെക്കൂട്ടേണ്ടി വരുമ്പോൾ എന്താകും കഷ്ടപ്പാടുകൾ. അങ്ങനെ ഉയർന്നു വന്ന ഒരു  താരമാണു അന്നാ ഹസ്സാരെ. ഗാന്ധിയുടെ ആത്മകഥയുടെ പ്രചാരമാവില്ലെ (എഴുതിയതും  പറഞ്ഞു കേട്ടതും) ഹസ്സാരെയേ വിശുദ്ധനാക്കാൻ നോക്കുന്നതിന്റെ പിന്നിൽ.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/-SSyW_4v5vFU/TyEWkHdsDXI/AAAAAAAAAT4/3okVHbACMTU/s1600/p.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/-SSyW_4v5vFU/TyEWkHdsDXI/AAAAAAAAAT4/3okVHbACMTU/s1600/p.jpg" /&gt;&lt;/a&gt;&lt;/div&gt;ഇന്ത്യയിൽ  ശ്രദ്ധേയമായ ഒരു ആത്മകഥയുണ്ട്. പക്ഷെ അതാർക്കും അംഗീകരിക്കാൻ ഇഷ്ടമില്ല.  അത് വ്യാസന്റെ ആത്മകഥയാണു. മഹാഭാരതം എന്നാണു അതിന്റെ പേർ. ജീവന്റെ ആദ്യചലനം  മുതൽ കർമ്മകലാപങ്ങളിലൂടെ മോക്ഷത്തിലേക്കുള്ള യാത്ര. വ്യാസൻ അതു ഭംഗിയായി  ചിത്രീകരിച്ചിട്ടുണ്ട്. അതിലെ ഓരോ കഥാപാത്രവും താൻ തന്നെയാണെന്നു  സത്യസന്ധതയോടെ അദ്ദേഹം പറയുന്നു. ദുര്യോധനനും, ധർമ്മപുത്രരും, കൃഷണനും,  ശകുനിയുമെല്ലാം തന്റെ തന്നെ ആർക്കീടൈപ്പുകൾ എന്നു അ പറയാൻ വ്യാസനു  മടിയില്ല. ആ ഭാവനയുടെ ഉദാത്തതയിലേക്കുറ്യരുന്ന സത്യസന്ധമായ ഒരു ആത്മകഥ  ചൂണ്ടിക്കാട്ടുവാനുണ്ടോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-4287529775774669811?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/4287529775774669811/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=4287529775774669811' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/4287529775774669811'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/4287529775774669811'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2012/01/blog-post_26.html' title='ആത്മകഥകൾ എന്തിനു വായിക്കണം?'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-SSyW_4v5vFU/TyEWkHdsDXI/AAAAAAAAAT4/3okVHbACMTU/s72-c/p.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-1858909254410411955</id><published>2012-01-25T00:46:00.001-08:00</published><updated>2012-01-25T00:48:36.630-08:00</updated><category scheme='http://www.blogger.com/atom/ns#' term='ayurveda'/><title type='text'>അന്നം</title><content type='html'>&lt;div class="uiHeader uiHeaderBottomBorder mbm"&gt;&lt;div class="clearfix uiHeaderTop"&gt;&lt;div class="uiHeaderActions rfloat"&gt;&lt;br /&gt;&lt;/div&gt;&lt;div class="mbs uiHeaderSubTitle lfloat fsm fwn fcg"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;അന്നമാണു  സർവ്വം. വെറുതെ പറയുന്നതല്ല. നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകുമോ  അന്നത്തെക്കുറിച്ചു? ഒരു കുഞ്ഞ് വളരുന്നത് ശ്രദ്ധിച്ചാലതറിയാം.  ശരീരപോഷണത്തിനു വേണ്ടത് അത് ആഹരിക്കുന്നു. ശരീരം സ്വയമേവ അതിനെ രക്ത, മജ്ജ,  മാംസ ശുക്ലാദികളായി പരിണമിപ്പിച്ച് ശരീരത്തെ പോഷിപ്പിക്കുന്നു. ശരീരവും  മനസും എങ്ങനെയായിത്തീരണമെന്നത് അന്നത്തെ ആശ്രയിച്ചിരിക്കും.&lt;br /&gt;&lt;br /&gt;അന്നമെന്നു  കേൾക്കുമ്പോൾ നാം കഴിക്കുന്ന ആഹാരത്തേയാണു ഓർക്കുക. അത് സ്ഥൂലാന്നം.  സൂക്ഷ്മാന്നങ്ങൾ വേറെയുണ്ട്. നമ്മുടെ കാഴ്ചകൾ, കേൾവികൾ, ആലോചനകൾ.  സ്ഥൂലാന്നത്തേക്കാൾ സൂക്ഷിക്കേണ്ടത് അവയാണു. അവ ഉള്ളിലേക്ക് ചെന്നാൽ  സൂക്ഷ്മമായി പ്രവർത്തിക്കുന്നതു നാം അറിയണമെന്നില്ല. ഇതു കൊണ്ടായിരിക്കണം  പണ്ടുള്ളവർ കുട്ടികളെ മുതിർന്നവരുടെ കാര്യത്തിൽ ഇടപെടീക്കാതിരുന്നത്.  മുതിർന്നവർ സംസാരിക്കുന്നിടത്ത് കുട്ടികൾ വരുന്നത് അവർ വിലക്കി.  നിഷിദ്ധകാര്യങ്ങളും പ്രായപൂർത്തിയായവർക്കും ഇണകൾക്കും ബാധകമായ കാര്യങ്ങളും  അവരിൽ നിന്നും മറച്ചു വച്ചു. ഇന്നു കുട്ടികൾക്ക് എല്ലാം സ്വാധീനത്തിലാണു.  പല വീടുകളിലും മുതിർന്നവർക്ക് പകരം തീരുമാനമെടുക്കുന്നതു പോലും  കുട്ടികളാണു. ഇതൊക്കെ അവർ പുറത്തുനിന്നു അന്നമായി സ്വീകരിച്ച്, മനസിൽ&amp;nbsp;  സ്വാംശീകരിച്ച് ക്രിയയാക്കി മാറ്റിയവയാണു. ആധുനിക മാദ്ധ്യമങ്ങൾ അതിനു  ഒരുപാട് സഹായിച്ചു.&lt;br /&gt;&lt;br /&gt;ദൃശ്യശ്രവ്യമാദ്ധ്യമങ്ങളിലൂടെ കുട്ടികൾ  ആഹരിക്കുന്ന ചിത്രങ്ങളും, വിവരണങ്ങളും, വികാരങ്ങളും, സന്ധികളും കുട്ടികളെ  വളരെ വ്യത്യസ്ഥരാക്കുന്നു. അവരുടെ ഭാവനയും പ്രവർത്തികളും  അസ്വാഭാവികമാകുന്നു. അവയെ പരിഹരിക്കാനാവാതെ ശിശുമന:ശ്ശാസ്ത്രം ഇന്നു  പാടുപെടുകയാണു. കാർട്ടൂൺ ചിത്രങ്ങളും, ഭീകരസിനിമകളും അവരുടെ ജനിതകങ്ങളിൽ  അനേകവിധം ആന്ദോളനങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭാവസ്ഥയിൽ അമ്മമാർ കാണുന്നതും  കേൾക്കുന്നതുമായ ജീവിത വിരുദ്ധമായ സന്ദേശങ്ങൾ, ഓട്ടിസം പോലുള്ള രോഗങ്ങൾ  ഉണരാൻ കാരണമാകുമോ എന്നു അന്വേഷിക്കുന്നത് ഉചിതമായിരിക്കും.&lt;br /&gt;&lt;br /&gt;സ്ഥൂലാന്നം  കഴിച്ചാൽ അതിനനുഗുണമായ ശാരീരിക മാറ്റമുണ്ടാകുമെന്നു ആർക്കും തർക്കമില്ല.  സൂക്ഷ്മാന്നവും അതു പോലെ തന്നെ പ്രവർത്തിക്കില്ലെ എന്നാലോചിക്കുന്നത്  രസകരമായിരിക്കും. നമ്മുടെ സാമൂഹികാവസ്ഥയിലും കുടുംബവ്യവസ്ഥിതിയിലും  ഉണ്ടായിട്ടുള്ള മാറ്റങ്ങൾ അതു വച്ച് പഠിക്കണം. അതിനു മാദ്ധ്യമസന്ദേശങ്ങൾ  എത്രത്തോളം ഇടയാക്കീട്ടുണ്ട് എന്നന്വേഷിക്കണം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-1858909254410411955?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/1858909254410411955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=1858909254410411955' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1858909254410411955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1858909254410411955'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2012/01/blog-post_25.html' title='അന്നം'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-3852592015288804066</id><published>2012-01-24T09:24:00.001-08:00</published><updated>2012-01-24T09:24:48.200-08:00</updated><title type='text'>ഇതാണു തമാശ!</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;“1900 ത്തിൽ മനുഷ്യരുടെ ശരാശരി ആയുർദൈർഘ്യം 37 വയസ്സായിരുന്നു. 2000 ൽ  അത് 70 ആയി. ശാസ്ത്രപുരോഗതി മനുഷ്യായുസ്സ് വർദ്ധിപ്പിക്കാൻ എങ്ങനെ  സഹായിച്ചു എന്നതിന്റെ തെളിവാണിത്. ഗവേഷണത്തിന്റെ കുതിച്ചുചാട്ടം ഇങ്ങനെ  തുടരുകയാണെങ്കിൽ 2100 ആകുമ്പോഴേക്കും മനുഷ്യായുസ്സ് 100 ൽ കവിഞ്ഞു  കൂടായ്കയില്ല.”&lt;br /&gt;&lt;br /&gt;പത്മവിഭൂഷൺ ഡോ. വിജയരാഘവൻ&lt;br /&gt;(ഹൃദ്രോഗവിദഗധൻ - 2012 ജനവരി 24 മാതൃഭൂമി ദിനപ്പത്രത്തിനു നൽകിയത്)&lt;br /&gt;&lt;br /&gt;ഡോക്ടർ ഇത് കാര്യമായിട്ട് പറഞ്ഞതോ, ന്യൂനോക്തിയിൽ പറഞ്ഞതോ? ന്യൂനോക്തിയാവാനാണു സാധ്യത. പത്രക്കാരനു അതു മനസിലായിക്കാണില്ല.&lt;br /&gt;&lt;br /&gt;പത്രത്തിനു  നൽകിയ ഈ കമന്റ് സൂക്ഷ്മമായി ഒന്നു പരിശോധിച്ചാൽ അതിൽ ഈ നൂറ്റാണ്ടിലെ  ഏറ്റവും വലിയ ഫലിതം അടങ്ങിയിരിക്കുന്നത് കാണാം. മെഡിക്കൽ രംഗത്തെ ഗവേഷണങ്ങൾ  സത്ഫലങ്ങൾ ഉളവാക്കുന്നു. അങ്ങനെയുള്ള സത്ഫലങ്ങൾ മനുഷ്യായുസ്സിനെ 100 ൽ  എത്തിക്കും. അപ്പോൾ നമുക്ക് പിന്നിലേക്ക് ഒന്നു ചിന്തിക്കാം. ഒന്നര  നൂറ്റാണ്ട് മുൻപ് മലയാളിയുടെ ആയുസ്സ് ഏതാണ്ട് നൂറിനടുത്തു തന്നെയായിരുന്നു.  കുടുംബചരിത്രങ്ങളിലേക്ക് ആരു പോയി നോക്കിയാലും അതു മനസിലാകും. ഡൊക്ടർക്കും  അതിൽ സംശയമുണ്ടാവില്ല. അന്നു അതെങ്ങനെയാണു സാധിച്ചെടുത്തത്.  അക്കാലത്തെന്തോ കാര്യമായ ശാസ്ത്ര ഗവേഷണം നടത്തിട്ടുണ്ട്.  അതെന്താ‍യിരിക്കുമെന്നു ആലോചിക്കുന്നത് നല്ലതാണു.&lt;br /&gt;&lt;br /&gt;അപ്പോൾ 37  എന്നു അദ്ദേഹം പറഞ്ഞിരിക്കുന്നത് മലയാളിയുടെ ആയുസ്സിന്റെ കണക്കാവില്ല. ജനന  മരണങ്ങൾ ഇന്നത്തെ രീതിയിൽ ശാസ്ത്രീയമായി കേരളത്തിൽ ക്രോഡീകരിക്കാൻ  തുടങ്ങിയിട്ട് എത്ര കാലമായിക്കാണും? ഒരു 80 കൊല്ലം. അതിനപ്പുറം  സാദ്ധ്യതയില്ല. ബ്രിട്ടീഷുകാരുടെ ഇംഗ്ലീഷ് ആശുപത്രികൾ വന്നതിൽ‌പ്പിന്നെയാണു  അത്തരമൊരു കണക്കെടുപ്പിന്റെ ആവശ്യമുണ്ടായത്. നാട്ടിൽ നിലവിലുള്ള വൈദ്യത്തെ  ഇകഴ്ത്താനും മാഞ്ചസ്റ്ററിലെ കെമിക്കൽ കമ്പനികളുടെ രാസവസ്തുക്കൾ  വിറ്റഴിക്കാനും അവർക്ക് ഒരു സ്റ്റാറ്റിസ്റ്റിക്സ് വേണം. അതിൽ നിന്നാണു ജനന  മരണങ്ങൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത്. ആ കണക്കുകൾ ഭാഗീകമാണു. അതിനെ  കേരളത്തിന്റെ മൊത്തം കണക്കായി എടുക്കാനാവില്ല. ഇതു നമ്മളേക്കാൾ നന്നായി  ഡോക്ടർക്ക് അറിയാം.&lt;br /&gt;&lt;br /&gt;അപ്പോൾ ശരാശരി ആയുർദൈർഘ്യം  പറഞ്ഞിരിക്കുന്നത് ലോകത്തിന്റെ കണക്കാണു. അതിൽ തെറ്റുമില്ല.  ദാരിദ്ര്യം,പട്ടിണി, യുദ്ധങ്ങൾ, ജീവിക്കാനുള്ള കഠിനശ്രമങ്ങൾ കാരണം  യൂറോപ്പും പാശ്ചാത്യരാജ്യങ്ങളും നട്ടം തിരിയുകയായിരുന്നു. പോഷകാഹാര  പ്രശ്നങ്ങളായിരുന്നു മരണത്തിനു കൂടുതലും കാരണമായത്. അതു കൊണ്ടാണല്ലോ യു.എൻ  പോഷകാഹാര സ‌മൃദ്ധിക്കു വേണ്ടി നിലകൊള്ളാൻ ഒരു വിഭാഗം തന്നെ  ഉണ്ടാക്കിയിർക്കുന്നത്.&lt;br /&gt;&lt;br /&gt;മറ്റൊരു കാരണമുള്ളത് ആ ദേശങ്ങളിൽ  ആയുർവ്വേദം പോലെ ശാസ്ത്രീയ അടിത്തറയുള്ള ഒരു വൈദ്യശാസ്ത്രം  നിലനിന്നിരുന്നില്ല എന്നുള്ളതാണു. പ്രാകൃത വൈദ്യമായിരുന്നു അവിടെ  ഉണ്ടായിരുന്നത്. അതിനെ പരിഷ്കരിച്ചതാണു മോഡേൺ മെഡിസിൻ. മൊഡേണ്മെഡിസിനുള്ള  അപാകത അത് യന്ത്ര മാതൃകയിൽ സ്ഥാപിച്ചിട്ടുള്ള ഒന്നാണെന്നതാണു. യുദ്ധകാലത്ത്  അത് ഫലപ്രാ‍പ്തിയോടെ പ്രവർത്തിക്കുന്നത് കാണാം. എന്നാൽ തുടർന്നിങ്ങോട്ട്  അത് പ്രതിസന്ധി നേരിടുന്ന കാഴ്ചയാണു നമുക്ക് മുന്നിൽ. മെഡിക്കൽ രംഗം  ഭിഷഗ്വരമാരുടെ കൈവിട്ട് ഇന്നു രാസവ്യവസായികളുടെ കയ്യിലാണു. അവരുടെ  ലാഭേച്ഛയ്ക്കനുസരിച്ചാണു ഇന്നു ആ രംഗത്തു നടക്കുന്ന ഗവേഷണങ്ങൾ.&lt;br /&gt;&lt;br /&gt;അപ്പോൾ  ഡോ.വിജയരാഘവൻ തന്റെ പ്രസ്താവനയിലൂടെ ഉദ്ദേശിക്കുന്നത് ഈ ഗവേഷണങ്ങളെ ഒന്നു  പരിഹസിക്കാൻ തന്നെയാവണം. വളരെ പെട്ടെന്നു വളരെയധികം ആളുകളിൽ ഒരു മെഡിക്കൽ  മാനേജുമെന്റ് നടത്തി ലാഭവുമായി പിൻ‌വാങ്ങുക എന്നതാണു ഇന്നത്തെ മെഡിക്കൽ  വ്യവസായികളുടെ രീതി. അതിനെ അംഗീകരിക്കാത്ത ഒരാളാണു അദ്ദേഹം. അതിന്റെ ഇരകളെ  ആശ്വസിപ്പിക്കാൻ എന്നും തയ്യാറായിട്ടുമുണ്ട് ഈ ഡോക്ടർ.&lt;br /&gt;&lt;br /&gt;1960 ൽ  40 നു അടുത്ത് പ്രായമുള്ളവരാണു ആശുപത്രികളിൽ എത്തിയിരുന്നതെന്നു  പ്രസ്താവനയുടെ തുടർച്ചായി കാണാം. 2010 ആയപ്പോഴേക്കും അത് 60 ആയി എന്നു  വാർത്ത തുടരുന്നു. ഇവിടെ തൊട്ട് തമാശ ആരംഭിക്കുകയാണു. പീഡിയാട്രിക്ക്  ഒ.പിയുടെയും ഐപിയുടേയും കണക്കെത്ര? 40 വയസുള്ളവർ വരുന്നില്ലെങ്കിൽ അവർ  എവിടെപ്പോയി? ആശുപത്രിയിലുമില്ല, വീട്ടിലുമില്ലെങ്കിൽ പിന്നെ അവരെവിടെയാണു?  കല്ലറകളിൽ എന്നാണോ മാദ്ധ്യമൻ ഉദ്ദേശിക്കുന്നത്? ഈ പത്രത്തിന്റെ ചരമക്കോളം  ഒന്നു പരിശോധിച്ചാൽ നമുക്ക് കാണാം, ശരാശരി 40 വയസ്സുള്ളവരുടെ മരണ സംഖ്യ.&lt;br /&gt;&lt;br /&gt;പിന്നെ  ചുറ്റിനും ഒന്നു നോക്കു. ദിവസേന എന്തെങ്കിലും ഒരു മരുന്നു കഴിക്കാത്തവർ  എത്രപേരുണ്ട്? ഇവരൊക്കെ സ്വയം ചികിത്സിക്കുന്നവരാണോ? അവർ ആശുപത്രിയിൽ  ചെന്നിട്ടാണു മരുന്നു കുറിപ്പിക്കുന്നതെങ്കിൽ അവരുടെ കണക്ക് എവിടെപ്പോയി?  അതോ അവരൊക്കെ മോഡേൺ മെഡിസിൻ ഉപേക്ഷിച്ച് മറ്റ് ശാഖകളിലാണോ ഇപ്പോൾ ചികിത്സ?&lt;br /&gt;&lt;br /&gt;ഡോ.  വിജയരാഘവന്റെ മുഖക്കുറിപ്പോടെ മാതൃഭൂമിയിൽ ആരംഭിച്ചിരിക്കുന്ന പരമ്പര  മെഡിക്കൽ രംഗത്തിന്റെ പരാധീനതയിൽ നിന്നു ഉടലെടുത്തതാണു. എനിക്ക്  തോന്നുന്നത് വൻ‌കിട ആശുപത്രികളിൽ ആളുകൾ കുറഞ്ഞു തുടങ്ങി എന്നാണു. അവിടേക്ക്  ആളെ ആകർഷിക്കാനുള്ള വാർത്താ-പരസ്യങ്ങളാവണം ഇത്തരം ലേഖനപരമ്പരകൾ. കഴിഞ്ഞ  ദിവസം ഒരു ദൃശ്യമാദ്ധ്യമത്തിലും കണ്ടു ഇത്തരമൊരു ആളേ പിടുത്തം. കാര്യം  സമദൂരമെന്നൊക്കെ തോന്നിച്ചാലും ചർച്ച ഒരു പ്രത്യേക ഡോക്ടറുടെ  വീരേതിഹാസത്തിന്റെ പ്രചരണമാണു. ജനം തീരുമാനിക്കട്ടെ. എന്തു വേണമെന്നു.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-3852592015288804066?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/3852592015288804066/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=3852592015288804066' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/3852592015288804066'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/3852592015288804066'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2012/01/blog-post.html' title='ഇതാണു തമാശ!'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-2424778454166299599</id><published>2011-11-03T11:16:00.000-07:00</published><updated>2011-11-03T11:16:26.001-07:00</updated><category scheme='http://www.blogger.com/atom/ns#' term='medical war'/><category scheme='http://www.blogger.com/atom/ns#' term='Health'/><category scheme='http://www.blogger.com/atom/ns#' term='NGO'/><category scheme='http://www.blogger.com/atom/ns#' term='Doctors'/><title type='text'>നരബലി</title><content type='html'>&lt;div class="uiHeader uiHeaderBottomBorder mbm"&gt;&lt;br /&gt;&lt;/div&gt;ഒരു മൂന്നാം ലോകരാജ്യത്ത് മരുന്നു പരീക്ഷണങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1000.&lt;br /&gt;&lt;br /&gt;ആ രാജ്യത്തിലെ സർക്കാർ തന്നെ പറഞ്ഞതാണിത്.&lt;br /&gt;&lt;br /&gt;ശാസ്ത്രപരീക്ഷണത്തിന്റെ ഒരു ബാക്ഡ്രോപ്പില്ലെങ്കിൽ ഈ മരണത്തെ എന്തു പറഞ്ഞു വിശേഷിപ്പിക്കുമായിരുന്നു?&lt;br /&gt;&lt;br /&gt;നരബലി?&lt;br /&gt;&lt;br /&gt;പ്രത്യേക ഒരു ഉദ്ദേശത്തോടെ ആളെക്കൊല്ലുന്നതല്ലെ നരബലി?&lt;br /&gt;&lt;br /&gt;മരുന്നു  പ്രവർത്തിക്കുന്നതെങ്ങനെ എന്നറിയാൻ മനുഷ്യനെ കൊല്ലുക. മനുഷ്യനെ മാത്രമല്ല  ശാസ്ത്രപരീക്ഷണങ്ങളുടെ പേരിൽ കൊന്നൊടുക്കുന്നത്. വെള്ളെലികളും, കുതിരയും,  കുരങ്ങുമായി കൊല ചെയ്യപ്പെടുന്നവ വേറെയുണ്ട്. അവയുടെ എണ്ണം ലക്ഷങ്ങൾ  കവിയും. ശാസ്ത്രത്തിന്റെ പിൻബലമില്ലെങ്കിൽ അവയെന്താകുമായിരുന്നു?&lt;br /&gt;&lt;br /&gt;ജന്തുബലികൾ?&lt;br /&gt;&lt;br /&gt;ആധുനിക  സമൂഹം നരബലിയും ജന്തുബലിയും പ്രാകൃതമായാണു കാണുന്നത്. അത് ചെയ്യുന്നവരെ  സംസ്കാരശൂന്യരായാണു വ്യവഹരിക്കുന്നത്. ഇത്തരം നരഹത്യകളൂം ജന്തുഹിംസയും  തടയാൻ എല്ലാ ആധുനിക സർക്കാറുകൾക്കും നിയമങ്ങളുമുണ്ട്. എന്നിട്ടും  അവയിപ്പോഴും അഭംഗുരം തുടരുകയാണു! നാം ആധുനിക കാലത്തിലാണു പോലും.&lt;br /&gt;&lt;br /&gt;ഇവയൊക്കെ  ഇത്ര പരസ്യമായി പുറം‌ലോകം അറിഞ്ഞിട്ടും ഒരു മനുഷ്യാവകാശ സംഘടനയും ഇടപെട്ടു  കണ്ടില്ല. വഴിയിൽ കാണുന്ന പട്ടിയേയും പൂച്ചയേയും പിടിച്ചു സംരക്ഷിക്കുന്ന  സെലിബ്രിട്ടികളും അവരുടെ സമിതികളും നിശബ്ദമാണു. ലോകത്തിന്റെ ഏത് കോണിൽ  അനീതി കണ്ടാലും പ്രസ്താവന ഒപ്പിട്ടു കൊടുക്കുന്ന ഒപ്പ് പ്രതിഷേധക്കാരുടെ  ഒരു പ്രസ്താവന പോലും പുറത്തു വന്നില്ല. ആക്റ്റിവിസ്റ്റുകൾ നല്ല  വരായ്കയുള്ളതു കൊണ്ടാവാം ഇതൊന്നും കണ്ടതായി നടിച്ചിട്ടില്ല. കോളം കോളം  സ്രവിക്കുന്ന പത്രപ്രവർത്തകരോ മാരത്തോൺ ചാനൽ ചർച്ചകൾ സംഘടിപ്പിക്കുന്ന  വി.ജേകളോ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇത്രേയൊക്കയേ ഉള്ളു എല്ലാരുടേയും  പ്രതിബദ്ധത.&lt;br /&gt;&lt;br /&gt;ഈ നരഹത്യകളൊന്നും മൂന്നാം ലോകരാജ്യത്തിന്റെ  സർക്കാരുകൾ സ്വയം ചെയ്യുന്നതല്ല. ആ രാജ്യങ്ങളിലെ വൈദ്യശാസ്ത്രഗവേഷണ  സ്ഥാപനങ്ങളും ചെയ്യുന്നതുമല്ല. എന്തിനു അവിടുത്തെ സ്വകാര്യ മരുന്നു  വ്യവസായികൾ പോലും ചെയ്യുന്നതല്ല.&lt;br /&gt;&lt;br /&gt;വികസിതനാടുകളിലെ മരുന്നു  കമ്പനികൾക്കു വേണ്ടിയാണു ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടക്കുന്നത്. അവരുടെ  രാജ്യത്ത് ഇത്തരം പ്രാകൃത പരീക്ഷണങ്ങൾ അനുവദനീയമല്ല. അതിനു അനുമതി  കിട്ടിയാൽ തന്നെ കടക്കേണ്ട നൂലാമാലകൾ അനേകം. അതൊക്കെ സാധിച്ച്  പരീക്ഷണത്തിനു ഒരു രോഗിയെ സമ്പാദിച്ചാൽ കൊടുക്കേണ്ട നഷ്ടപരിഹാരം കോടികൾ.  എന്നാൽ മൂന്നാം ലോകത്തിൽ ഈവിധ പ്രശ്നങ്ങൾ ഒന്നുമില്ല. ഇത്തരം പരീക്ഷണങ്ങൾ  ചെയ്തു കൊടുക്കാൻ ആശുപത്രികൾ തയ്യാറാണു. ആവശ്യത്തിലധികം സ്പെസിമനുകൾ  കിട്ടും. ചെലവ് വളരെക്കുറവ്. ഗിനിപ്പന്നികളാകുന്ന രോഗികൾക്ക് തങ്ങൾ മരുന്നു  പരീക്ഷണത്തിനു വിധേയരാകുന്നുണ്ടെന്നു അറിയുക പോലുമില്ല. അതു കൊണ്ട്  നഷ്ടപരിഹാരവുമില്ല. അതു കൊണ്ട് തന്നെ വികസിതരാജ്യങ്ങളിലെ മരുന്നു കമ്പനികൾ  പരീക്ഷണങ്ങൾക്ക് മൂന്നാം‌ലോകരാജ്യങ്ങളിലേക്ക് നീങ്ങുന്നു. അവിടുത്തെ ജനത  വികസിതരാജ്യങ്ങളിലെ വ്യവസായികൾക്ക് ഗിനിപ്പന്നികളാണു. ആ പാവങ്ങളുടെ വിധിയെ  ചോദ്യം ചെയ്യാൻ ആരും വരില്ലെന്നു അവർക്കറിയാം. ആരെങ്കിലും  ഇറൺഗിപ്പുറപ്പെട്ടാൽ തന്നെ നക്കാപ്പിച്ച കൊടുത്ത് ഒതുക്കിത്തീർക്കാമെന്നു  ഉറപ്പുണ്ട്.&lt;br /&gt;&lt;br /&gt;ഇന്ത്യയും മൂന്നാം ലോകത്തിന്റെ പട്ടികയിലാണു  പെടുന്നതെന്നു ഓർക്കുക. കഴിഞ്ഞ മുപ്പതു കൊല്ലത്തിനിടയിൽ സർക്കാരിന്റെ  പൊതുജനാരോഗ്യാശുപത്രികൾ പിന്നാക്കം പോവുകയും സ്വകാര്യ ആശുപത്രികൾ തഴച്ചു  വളരുകയും ചെയ്ത ഒരു ചിത്രവുമുണ്ട്. ഇന്നിപ്പോൾ അത് കാണുമ്പോൾ ഭയമാണു  തോന്നുന്നത്. അവിടെ നടക്കുന്നതെന്തായിരിക്കും? സ്വകാര്യ ആശുപത്രികൾക്ക് മേൽ  സർക്കാരുകൽക്ക് പരിമിതമായ നിയന്ത്രണമേയുള്ളു എന്നത് കൂടിയറിയുമ്പോൾ ഭയം  ഇരട്ടിക്കുകയാണു. ചികിത്സയിൽ നിന്നു കിട്ടുന്ന വരുമാനം കൊണ്ട് മാത്രം  ആശുപത്രികൾ ലാഭകരമായി നടത്തിക്കൊണ്ടു പോകാനാവില്ലെന്നു സ്വകാര്യ ആശുപത്രി  മാനേജുമെന്റുകൾ ഉളുപ്പില്ലാതെ പറയുമ്പോൾ അവർ എന്താണു ഉദ്ദേശിക്കുന്നത്?  (ഇന്നത്തെ, 3-11-11, മാതൃഭൂമി പത്രം കാണുക) ചികിത്സയ്ക്ക് പുറമേ  മറ്റുവഴിയിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കും എന്നു പ്രഖ്യാപിക്കുകയല്ലെ?  മരുന്നു പരീക്ഷണം പോലെ ലാഭകരമായ എന്തു വഴിയുണ്ട് വേറെ?&lt;br /&gt;&lt;br /&gt;സർക്കാർ  ആശുപത്രികളിൽ കഴിവും യോഗ്യതയുമുള്ള ഡോക്ടറന്മാർ പരിമിത സാഹചര്യങ്ങളിൽ  പ്രവർത്തിച്ച് സാധാരണക്കാരായ രോഗികളുടെ ജീവൻ സംരക്ഷിക്കുന്നുണ്ട്.  അതിനിടയിൽ സംഭവിക്കുന്ന നിസ്സാരമായ തെറ്റുകൾ പെരുപ്പിച്ചു കാട്ടി  വാർത്തയാക്കുമ്പോഴും, സൌകര്യങ്ങളുടെ കുറവിലും, സംവിധാനങ്ങളുടെ കുറ്റം  കൊണ്ടും, മരുന്നു കൊണ്ട് തന്നെയും&amp;nbsp; മരണമെന്തെങ്കിലും സംഭവിച്ചാൽ അത്തരം  മരണങ്ങളെ നരഹത്യയാക്കാനുംനമ്മുടെ പൊതു സമൂഹത്തിനു എന്തൊരു ഉത്സാഹമാണു?  ഡോക്ടറന്മാർക്കെതിരേ കേസ്സെടുപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന  സാമൂഹ്യപ്രവർത്തകർക്കും&amp;nbsp; അതിനു എരിതീയിൽ എണ്ണയൊഴിക്കുന്ന രീതിയിൽ വാർത്ത  ചമക്കുന്ന മാദ്ധ്യമങ്ങൾക്കും&amp;nbsp; ശാസ്ത്രത്തിന്റെ പേരിൽ നടക്കുന്ന നരബലികൾ  കാണാൻ കണ്ണില്ലാതെ പോയത് എന്തു കൊണ്ടാണ്?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-2424778454166299599?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/2424778454166299599/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=2424778454166299599' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2424778454166299599'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2424778454166299599'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/11/blog-post.html' title='നരബലി'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-7926822632207639551</id><published>2011-10-13T10:37:00.000-07:00</published><updated>2011-10-13T10:37:42.278-07:00</updated><category scheme='http://www.blogger.com/atom/ns#' term='medical war'/><category scheme='http://www.blogger.com/atom/ns#' term='Medicine'/><category scheme='http://www.blogger.com/atom/ns#' term='Health'/><category scheme='http://www.blogger.com/atom/ns#' term='Hospitals'/><category scheme='http://www.blogger.com/atom/ns#' term='Doctors'/><title type='text'>ആശുപത്രികൾ നിരീക്ഷിക്കപ്പെടണം</title><content type='html'>ആരോഗ്യരംഗത്ത് ലോകനിലവാരം പുലർത്തുന്നതാണു കേരളം എന്നു ഒരു കാലത്ത് മലയാളി അഭിമാനിച്ചിരുന്നു. ഇന്നത് എത്തി നിൽക്കുന്നത് എവിടെയാണ്?&lt;br /&gt;&lt;br /&gt;നിങ്ങൾക്ക്  ഒരസുഖം ബാധിച്ചാൽ അതിനു ചികിത്സ ചെയ്യണം. അതിനു നിങ്ങൾ ഒരു ഡോക്ടറെ /  ആശുപത്രിയെ സമീപിക്കുന്നു. അവിടെ നിങ്ങൾ പലവിധ പരിശോധനകൾക്ക്  വിധേയമാകുന്നു. അതിനെ അടിസ്ഥാനപ്പെടുത്തി മരുന്നുകൾ കഴിക്കുകയോ  ശസ്ത്രക്രിയപോലുള്ള മെഡിക്കൽ മാനേജുമെന്റിനു വഴങ്ങുകയോ ചെയ്യുന്നു. അസുഖം  മാറാം. മാറിയില്ലെന്നും വരാം. പലപ്പോഴും രോഗി മരിച്ചെന്നിരിക്കും.ചിലപ്പോൾ  ആശുപത്രിജന്യമായ പുതിയ രോഗങ്ങളുമായി മടങ്ങും. മിക്കപ്പോഴും അവശനായി  മരുന്നും ചികിത്സയുമായി ശിഷ്ടകാലം കഴിച്ച് കൂട്ടും. അപ്പോഴെല്ലാം  മറ്റുള്ളവർക്ക് ബാദ്ധ്യതയും സ്വയം നിരാശ്ശനുമായിരിക്കും. എല്ലാവരാലും  അവഗണിക്കപ്പെട്ട് പിന്നെ ഒരു ദിവസം മരിക്കും. അല്ലാതെ പൂർണ്ണ ആരോഗ്യത്തോടെ  ജീവിതത്തിലേക്ക് മടങ്ങുന്നവർ വിരലിലെണ്ണാവുന്ന വിധത്തിൽ തുച്ഛമാണു.   ഇതൊക്കെയാണു സാധാരണ മലയാളി പേഷ്യന്റ്സിന്റെ സ്ഥിരം അനുഭവങ്ങൾ. ഈ അനുഭവത്തിൽ  ആശുപത്രികൾക്കും ഡോക്ടറന്മാർക്കും അവരുടെ മുതലാളിമാരുടെ ആർത്തിക്കും  എന്തുമാത്രം പങ്കുണ്ട് എന്നു നമുക്കറിയാൻ ഒരു സംവിധാനം ഇന്നില്ല.&lt;br /&gt;&lt;br /&gt;അല്ലെങ്കിൽ  തന്നെ ഒരു രോഗത്തിനു ചികിത്സിക്കുമ്പോഴോ അതു കഴിഞ്ഞോ ഡോക്ടറും ആശുപത്രിയും  ചെയ്തത് ശരിയായ മാനേജുമെന്റാണോ എന്നൊരു സംശയം വന്നു എന്നിരിക്കട്ടെ.  അപ്പോൾ അത് പരിശോധിച്ച് രോഗികളെ ബോദ്ധ്യപ്പെടുത്താൻ സ്വതന്ത്രമായ ഒരു  സംവിധാനം ഇന്ത്യയിൽ ഇല്ല. ഡോക്ടർക്ക് തെറ്റുപറ്റില്ല എന്ന അന്ധവിശ്വാസം  നല്ലതാണു. പക്ഷെ ഡോക്ടർ അറിഞ്ഞൂകൊണ്ട് തെറ്റ് ചെയ്യില്ല എന്നു  വിശ്വസിക്കാനാവില്ല. മിക്ക സ്പെഷലിസ്റ്റുകളും ആറക്ക പ്രതിഫലം  വാങ്ങുന്നവരാണു. അവർക്ക് ആ പ്രതിഫലം കൊടുക്കണമെങ്കിൽ അതിനു തക്ക വരുമാനം  ഉണ്ടാകണം. രോഗത്തിനു  ചികിത്സമാത്രം നടത്തിയാൽ  അതുണ്ടാവില്ല.  കാശുവരണമെങ്കിൽ അതിനു കച്ചവടത്തിന്റെ വഴി തന്നെ വേണം.&lt;br /&gt;&lt;br /&gt;പനിയായി  ചെല്ലുമ്പോൾ മൂന്നു ദിവസം നോക്കട്ടെ. അതുവരെ ആവി പിടിക്കു.  അത്യാവശ്യമുണ്ടെങ്കിൽ ഒരു ചൂട് ഗുളിക കഴിക്കാം. പഥ്യം നോക്കണം. എന്നു  പറഞ്ഞു വിട്ടാൽ എന്തു കിട്ടാനാ? വളരെ നിസ്സാരമായ തുകയേ അതിനു ഫീസ്സായി  വാങ്ങാൻ പറ്റു. അങ്ങനെ വാങ്ങിയാൽ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ പറ്റില്ല.  ഡോക്ടർക്ക് അത്യാധുനിക ആഢംബരങ്ങളിൽ അഭിരമിക്കാൻ കഴിയില്ല.&lt;br /&gt;&lt;br /&gt;അപ്പോൾ  പിന്നെ എന്തു ചെയ്യണം? പനിയാണെങ്കിലും എലിപ്പനിയാകാൻ സാദ്ധ്യതയുണ്ടെന്നു  രോഗിയേ ഭയപ്പെടുത്തി അനവധി ടെസ്റ്റുകൾ ചെയ്യിക്കണം. നല്ല ഡോക്ടറാണെങ്കിൽ  പനി, നിസ്സാര ജലദോഷമാണെന്നു മനസിലാക്കും. അയാൾ സ്പെഷാലിറ്റി ആശുപത്രിയിൽ  ആർത്തിപിടിച്ചിരിക്കുന്ന അവസ്ഥയിലാണെങ്കിൽ പക്ഷെ കാക്കത്തൊള്ളായിരം  ടെസ്റ്റുകൾക്ക് കുറിക്കും. ടെസ്റ്റ് നടത്താനൊന്നുമല്ല. പണമുണ്ടാക്കാനുള്ള  ഒരു വഴി. ടെസ്റ്റ് നടത്തണ്ടെങ്കിൽ  അതയാൾ കുറിപ്പടിയിൽ സൂചിപ്പിക്കുകയോ  വിളിച്ച് പറയുകയോ ചെയ്യും. അടൂരിലെ ‘ആ’ ഡോക്ടർ ചെയ്യുന്ന പോലെ. എന്നിട്ട്  ചെയ്യാത്ത ടെസ്റ്റ് റിക്കാർഡാക്കി വക്കും. ഇനി രോഗിയെങ്ങാൻ തട്ടിപ്പോയാൽ  അതൊരു പരിരക്ഷയാകും. ചെയ്യാത്ത ടെസ്റ്റിന്റെ റിസൾട്ട് പുറത്തു  കൊടുത്തുവിടുന്നതിന്റെ അപകടം ചില ഡോക്ടറന്മാരെങ്കിലും അനുഭവിച്ചിട്ടുണ്ട്.  ഗർഭാശയം നീക്കിയ ഒരു സ്ത്രീയുടെ സ്കാനിങ്ങിന്റെ റിസൾട്ടിൽ ആ അവയവം  ആരോഗ്യത്തോടെ ഇരിക്കുന്നു എന്നു കുറിച്ചു വച്ചത് ഒരു ഡോക്ടർക്ക് ഒരിക്കൽ  വിനയായി. മാവേലിക്കരയിലെ ഒരു ഹൊസ്പിറ്റലിലാണത് സംഭവിച്ചത്. രോഗി  കണ്ടവരോടൊക്കെ നടന്നത് പറഞ്ഞു എന്നു മാത്രമല്ല ചികിത്സക്ക് അവരിൽ നിന്നു  ഈടാക്കിയ പണവും ഇടനിലക്കാർക്ക് ‘സന്തോഷ‘വും കൊടുക്കേണ്ടി വന്നു. അതിനു ശേഷം  അയാളിൽ നിന്നും ഒരു റിസൾട്ടും പുറത്ത് കിട്ടില്ല.&lt;br /&gt;&lt;br /&gt;കേരളത്തിന്റെ  അയൽ‌സംസ്ഥാന പട്ടണത്തിൽ ഒരു വലിയ സ്വകാര്യമെഡിക്കൽ കോളേജുണ്ട്. അവിടെ  മരിച്ച ഒരു രോഗിയെ 9 ദിവസം വെന്റിലേറ്ററിൽ കിടത്തി ചികിത്സിച്ചതായി  കാണിച്ച് വൻ തുകയീടാക്കി. പക്ഷെ നിർഭാഗ്യവശാൽ ആ കൊള്ളയടി പൊളിഞ്ഞു. കണക്ക്  കൂട്ടിയ തുക പോയി. അത് മാത്രമല്ല സംഗതി കണ്ടുപിടിച്ച വ്യക്തിക്കു അടിമയായി  അവിടുത്തെ മാനേജുമെന്റ്. ഈ യഥാർത്ഥ സംഭവം അടിസ്ഥാനമാക്കി ഒരു തമിഴ് സിനിമ  തന്നെ ഇറങ്ങിയിട്ടുണ്ട്. മാധവനോ മറ്റോ ആണു നായകനായി അഭിനയിച്ചത്.&lt;br /&gt;&lt;br /&gt;അപകടക്കേസ്സുകളിൽ  മരിക്കും എന്നുറപ്പുള്ളപ്പോൾ വളരെയധികം മെഡിക്കൽ മാനേജുമെന്റുകൾ  പെട്ടെന്നു നടത്താറുണ്ട്. രോഗിയെ രക്ഷിക്കാനുള്ള തീവ്രശ്രമമെന്ന രീതിയിലാണു  ആർത്തിക്കാരയ ഭിഷഗ്വരവർഗ്ഗവും അവരുടെ മുതലാളിമാരും അതു ചെയ്യുന്നത്.  മിക്കതും വെറുതെ. ശ്വാസകോശം തുളഞ്ഞിരിക്കുന്ന ഒരു രോഗിയുടെ  അസ്ഥിയൊടിഞ്ഞെങ്കിൽ അതു മാറ്റി പ്ലേറ്റിടണമെന്നു അവർ പറയും. എന്നാൽ  ശ്വാസകോശത്തിന്റെ പരിക്ക് തീർത്ത് രോഗിരക്ഷപ്പെടുമെന്നുണ്ടെങ്കിൽ മാത്രം  ചെയ്യേണ്ട ഒരു മാനേജുമെന്റാണത്. അതവർ പറയില്ല. അസ്ഥിക്ക് സർജ്ജറി  നടത്തണമെന്നു നിർബ്ബന്ധിക്കും. പക്ഷെ  പക്ഷെ കീറികുറിക്കുന്നതല്ലാതെ  വേറൊന്നും ചെയ്യില്ല. അതു കഴിഞ്ഞ് മരിക്കുമ്പോൾ അകത്ത് കമ്പിയിട്ടിട്ടുണ്ടോ  എന്നാരും അന്വേഷിക്കാറില്ല. ശവം ദഹിപ്പിക്കുന്നവർക്കാണെങ്കിൽ  സഞ്ചയത്തിന്റെയന്നു കമ്പിയുണ്ടായിരുന്നോ എന്നു വേണമെങ്കിൽ പരിശോധിക്കാം.  പക്ഷെ സങ്കടത്തിനിടയിൽ അതിനാരും മിനക്കെടാറില്ല.&lt;br /&gt;&lt;br /&gt;വേറൊരു  കൃത്രിമത്വമുള്ളത് മരുന്നു പരീക്ഷണങ്ങളാണു. മിക്ക സന്ദർഭത്തിലും രോഗിയോടോ,  ബന്ധുക്കളോടോ അതു പറയാറില്ല. ചില മിടുക്കന്മാരായ ഡോക്ടറന്മാരുണ്ട്. അവർ  രഹസ്യമായി പറയും: “വിദേശത്തു ഇതിനു ഇപ്പോൾ മരുന്നുണ്ട്. ഈയിടെ  കണ്ടുപിടിച്ചതേയുള്ളു. ഞാൻ സ്റ്റേറ്റ്സിൽ പോയപ്പോൾ അറിഞ്ഞതാണു. ഇന്ത്യയിൽ  എത്തീട്ടില്ല.വേണമെങ്കിൽ  വരുത്തിത്തരാം. എന്താ?”&lt;br /&gt;&lt;br /&gt;അതു കൂടി  ഉപയോഗിച്ച് പരമാവധി ചികിത്സ ചെയ്തു എന്നു വരുത്തിത്തീർക്കാൻ വേണ്ടി  ബന്ധുവർഗ്ഗം അതിനു സമ്മതിക്കും. ഡോക്ടർക്ക് മരുന്നു പരീക്ഷണം നടത്താൻ  ഒരവസരവും ഇരട്ടി ലാഭവും ഒറ്റയടിക്ക് കൈവരും. രോഗിയിൽ നിന്നും മരുന്നു  കമ്പനിയിൽ നിന്നും പണം.&lt;br /&gt;&lt;br /&gt;വലിയ ആശുപത്രികളിൽ മരുന്നു പരീക്ഷണം  നടക്കുനുണ്ടെന്നു പറയാൻ അവർക്ക് മടിയില്ല. അതിനു വേറൊരു രീതിയാണു.  രോഗിയുടേയും ബന്ധുക്കളുടേയും സമ്മതമുണ്ടായിരുന്നു എന്നു അവർ തെളിവ് സഹിതം  പ്രഖ്യാപിക്കും. ഓപ്പറേഷനോ ഗൌരവമായ ഏതെങ്കിലും ടെസ്റ്റോ വേണ്ടി വരുമ്പോൾ  ആശുപത്രി അധികൃതർ ഒപ്പിടിവിക്കുന്ന കാക്കത്തൊള്ളായിരം കടലാസുകളിൽ ഒന്നു  മരുന്നു പരീക്ഷണത്തിനുള്ള സമ്മതപത്രമാണെന്നു രോഗിക്കോ  (ജീവിച്ചിരിപ്പുണ്ടെങ്കിൽ) ബന്ധുക്കൾക്കോ ഒപ്പിട്ട് കൊടുക്കുമ്പോൾ  മനസിലാകില്ല. ചില പ്രത്യേക ഏജ് ഗ്രൂപ്പിലുള്ള രോഗികൾക്ക് വലിയ  ട്രീറ്റ്മെന്റ് കൊടുക്കുന്നത് കാണുമ്പോൾ ഊഹിച്ചോളു അവർ ഗിനിപ്പന്നികളാണു.  ഇത്തരം മരുന്നു പരീക്ഷണങ്ങൾ നടത്തുന്നതിനു സഹായിച്ചില്ലെങ്കിൽ ഇത്ര വലിയ  ആശുപത്രികൾ ഒക്കെ എങ്ങനെ നടത്തിക്കൊണ്ട് പോകും? അല്ല എന്റെ ഒരു സംശയമാണു.&lt;br /&gt;&lt;br /&gt;അപ്പോൾ  എവിടെയോ എലിയൊക്കെ ചീഞ്ഞു നാറുന്നുണ്ട്. ആരോഗ്യരംഗത്തെ നാറ്റമിപ്പോൾ  അസഹനീയമാണു. രോഗികൾക്ക് ജീവനും പണവും ബന്ധുക്കൾക്ക് താങ്ങും തണലും  നഷ്ടപ്പെടുന്നു. ആശുപത്രി, ഡോക്ടർ, മരുന്നു ഇവയൊന്നും മലയാളിക്ക് ഉടനെ  ഉപേക്ഷിക്കാനാവില്ല. അതിനുള്ള ധൈര്യമുണ്ടാകണമെങ്കിൽ ഒന്നു രണ്ട് തലമുറ  കഴിയേണ്ടി വരും. അതു വരെ മലയാളി മെഡിക്കൽ വ്യവസായത്തിന്റെ ഇരയായി ജീവിച്ചാൽ  മതിയോ?&lt;br /&gt;&lt;br /&gt;രോഗം ചികിത്സിക്കുന്നത് ശരിയായ രീതിയിലാണോ എന്നൊരു സംശയം തോന്നിയാൽ അത് പരിഹരിക്കാൻ എന്താണു വഴി?&lt;br /&gt;ഡോക്ടർ ഒരു മരുന്നു കുറിച്ചു. അത് അപ്പോൾ ആവശ്യമുള്ളതാണൊ എന്നു തോന്നിയാൽ അതു പരിഹരിക്കാൻ എന്തു ചെയ്യും?&lt;br /&gt;ശസ്ത്രക്രിയ പോലുള്ള മെഡിക്കൽ മാനേജുമെന്റുകൾ ആവശ്യമുള്ളതു കൊണ്ടാണോ ചെയ്യുന്നതെന്നു എങ്ങനെ ബോദ്ധ്യപ്പെടു?&lt;br /&gt;മരുന്നു പരീക്ഷണം നടക്കുന്നില്ലെന്നു ഉറപ്പു വരുത്താൻ കഴിയുന്നതെങ്ങനെ?&lt;br /&gt;നിർദ്ദേശിക്കുന്ന ടെസ്റ്റുകൾ ആവശ്യമായിരുന്നോ എന്നെങ്ങനെ നിശ്ചയിക്കാൻ കഴിയും?&lt;br /&gt;&lt;br /&gt;അതിനൊക്കെ  ഒരൊറ്റ മാർഗ്ഗമേയുള്ളു. : മനുഷ്യാവകാശ കമ്മീഷൻ ഒക്കെ പോലെ ഒരു ഉന്നത  ചികിത്സാ നിരീക്ഷണ കമ്മീഷൻ ഉണ്ടാകണം. എല്ലാ ആശുപത്രികളേയും അതിന്റെ  നിരീക്ഷണ വിഭാഗവുമായി ഓൺലൈനിൽ ബന്ധപ്പെടുത്തണം. എല്ലാ ഫാർമ്മസികളും  ലാബുകളും അതിന്റെ വലയിൽ കുരുങ്ങിക്കിടക്കണം. ഡോ.എം.എസ്.വല്യത്താൻ,  ഡോ.കെ.മാധവൻ‌കുട്ടി എന്നവരേപ്പോലെ പ്രഗത്ഭരും പ്രതിബദ്ധതയുമുള്ളവർ അതിന്റെ  തലപ്പത്തു വരണം. പരാതികൾ ഗവണ്മെന്റ് ചെലവിൽ അന്വേഷിച്ച് തീർപ്പ്  കല്പിക്കണം. തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ഭീമമായ തുക ഈടാക്കണം.&lt;br /&gt;&lt;br /&gt;ഹ..ഹാ!! എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ.&lt;br /&gt;&lt;br /&gt;ശാസ്ത്ര  സാഹിത്യ പരിഷത്ത്, ഡോ.സൂരജ് രാജൻ തുടങ്ങിയവരുള്ള കേരളത്തിൽ അതിനു ഒരു  സ്വപ്നത്തിന്റെ സാദ്ധ്യത പോലുമില്ലെന്നു എങ്ങനെ വിശ്വസിക്കും?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-7926822632207639551?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/7926822632207639551/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=7926822632207639551' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7926822632207639551'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7926822632207639551'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/10/blog-post.html' title='ആശുപത്രികൾ നിരീക്ഷിക്കപ്പെടണം'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-8172162814603290220</id><published>2011-07-01T11:18:00.000-07:00</published><updated>2011-07-01T11:20:50.735-07:00</updated><category scheme='http://www.blogger.com/atom/ns#' term='Life'/><category scheme='http://www.blogger.com/atom/ns#' term='Life span'/><category scheme='http://www.blogger.com/atom/ns#' term='Death'/><title type='text'>ജീവിത ദൈർഘ്യം.</title><content type='html'>&lt;div class="uiHeader uiHeaderBottomBorder mbm"&gt;&lt;div class="clearfix"&gt;&lt;div class="mbs uiHeaderSubTitle lfloat fsm fwn fcg"&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;p&gt;ജീവിത ദൈർഘ്യത്തെപ്പറ്റിയുള്ള നമ്മുടെ കണക്കുകളിൽ എനിക്ക് സംശയമുണ്ട്.&lt;/p&gt;&lt;p&gt;ഏതാണ്ട് 50 വർഷം മുൻപ് ഇന്നത്തേക്കാൾ ജീവിത ദൈർഘ്യം കുറവായിരുന്നു എന്നാണു പ്രചരണം.&lt;/p&gt;&lt;p&gt;അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?&lt;/p&gt;&lt;p&gt;ജനമരണങ്ങൾ നിർബ്ബന്ധമായും രേഖപ്പെടുത്താൻ തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.&lt;/p&gt;&lt;p&gt;1900-1950  വരെയുള്ള കാലത്ത് രേഖപ്പെടുത്തൽ ഇന്നത്തെപ്പോലെ കൃത്യമായിരുന്നില്ല. കുറേ  രേഖപ്പെടുത്തിയിട്ടുണ്ട്. അവയേയും ഇന്നത്തെ കണക്കുകളേയും താരതമ്മ്യം  ചെയ്യുന്നത് ശാസ്ത്രീയമാണോ?&lt;/p&gt;&lt;p&gt;നമുക്ക് അവലംബിക്കാൻ കഴിയുന്നത് നമ്മുടെ  നേരിട്ടുള്ള അറിവുകളെയാണു. നമ്മൂടെ കുടുംബത്തിലും ചുറ്റുപാടും ജീവിത  ദൈർഘ്യം എത്രയായിരുന്നു എന്നു ഓർത്തു നോക്കാം.&lt;/p&gt;&lt;p&gt;എന്റെ കുടുംബം&lt;/p&gt;&lt;p&gt;മുത്തച്ഛൻ - 92 വയസ്സ്&lt;/p&gt;&lt;p&gt;മുത്തശ്ശി 96 (അക്ഷരാഭ്യാസമില്ലായിരുന്നു)&lt;/p&gt;&lt;p&gt;അച്ഛൻ 62 (മോഡേൺ മെഡിക്കൽ പ്രാക്റ്റീഷണർ - മരണ കാരണം പാങ്ക്രിയാറ്റൈറ്റിസ്)&lt;/p&gt;&lt;p&gt;അമ്മ 84 (നാലാം ക്ലാസ്. 58 ആം വയസിൽ അലർജ്ജിക്ക് ചികിത്സിച്ച് ഡയബറ്റിക്കായി. പ്രമേഹം മൂർച്ഛിച്ചതാണു മരണ കാരണം)&lt;/p&gt;&lt;p&gt;മൂത്ത ജേഷ്ഠൻ 49 (പ്രമേഹം ചികിത്സിച്ചിട്ടും ജീവിക്കാൻ കഴിഞ്ഞില്ല)&lt;/p&gt;&lt;p&gt;രണ്ടാമത്തേയാൾ 48 (വാഹനാപകടം - ഇത് ഈ കണക്കിൽ കൂട്ടണ്ട)&lt;/p&gt;&lt;p&gt;അമ്മാവൻ 68 (ബിരുദധാരി, അദ്ധ്യാപകൻ - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)&lt;/p&gt;&lt;p&gt;അമ്മയി 63 (10 ആം ക്ലാസ്സ് - വങ്കുടലിൽ രക്തസ്രാവം - സൂപ്പർ സ്പെഷലിസ്റ്റുകൾ ശ്രമിച്ചിട്ടും രക്ഷപ്പെട്ടില്ല)&lt;/p&gt;&lt;p&gt;അപ്പച്ചി 94 (ആരോഗ്യത്തോടെ ഇരുന്ന് സുഖ മരണം.)&lt;/p&gt;&lt;p&gt;അമ്മയുടെ അമ്മാവൻ 101 (ഒരു പഴന്തടീ- നിയമ ബിരുദധാരി - കർഷകൻ)&lt;/p&gt;&lt;p&gt;ചെറിയച്ഛൻ - 89&lt;/p&gt;&lt;p&gt;ചെറിയമ്മ - 87&lt;/p&gt;&lt;p&gt;ഭാര്യയുടെ അപ്പുപ്പൻ 98&lt;/p&gt;&lt;p&gt;പണ്ടൂള്ളവർ  അതായത് 50 വർഷം മുൻപ് ആളുകൾ ആരോഗ്യത്തോടെ ദിർഘകാലം ജീവിച്ചിരുന്നു എന്നാണു  എനിക്ക് മനസിലാകുന്നത്. ആധുനിക വൈദ്യവും ലോകാരോഗ്യസംഘടനയും ഇടപെടാൻ  തുടങ്ങിയപ്പോൾ അത് കുറഞ്ഞു എന്നു ചരമക്കോളം നോക്കിയാലും മനസിലാകും.  കുറഞ്ഞപക്ഷം അതിനു ശേഷം മനുഷ്യൻ ജീവിച്ചാൽത്തന്നെ മരുന്നുകളുമായി  ആശുപത്രിക്ക് ഒരു ഉപകാരമായി മാത്രമാണു ജീവിച്ചിരിക്കുന്നത്. നിങ്ങൾക്ക്  എന്തു തോന്നുന്നു&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-8172162814603290220?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/8172162814603290220/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=8172162814603290220' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/8172162814603290220'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/8172162814603290220'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/07/blog-post.html' title='ജീവിത ദൈർഘ്യം.'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-1766461383554389568</id><published>2011-06-12T05:05:00.001-07:00</published><updated>2011-06-12T05:06:22.263-07:00</updated><title type='text'>ചക്കപ്പഴവും പാലും</title><content type='html'>&lt;p&gt;ചക്കപ്പഴവും പാലും ഒന്നിച്ച് കഴിക്കരുതെന്നു പണ്ടുള്ളവർ പറയും. അത്  വിരുദ്ധാഹാരമാണു. വിരുദ്ധാഹാരം വയറ്റിൽ വിഷമായി മാറും. ദോഷങ്ങൾ ഉണ്ടാകും.  ആയുർവ്വേദവും അതു ശരിവക്കുന്നു. പക്ഷെ നാമിന്നു ചായക്കൊപ്പം ചക്കപ്പഴം  കഴിച്ച് പഴമയെ വെല്ലുവിളിക്കാറുണ്ടെന്നത് വേറെ കാര്യം.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;വളരെ  പ്രശസ്തനായിരുന്ന ഒരു പോഷകാഹാര വിദഗ്ധക്തനായ ഡോക്ടർ ഇതൊക്കെ  അന്ധവിശ്വാസമാണെന്ന് പറഞ്ഞ് നിഷേധിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ  ശാസ്ത്രം ഈ വിഷയത്തിൽ എന്തെങ്കിലും ഗവേഷണം നടത്തിയിട്ടുണ്ടോ എന്നു  ചോദിച്ചപ്പോൾ അദ്ദേഹതിനു അതേക്കുറിച്ചൊന്നും അറിയില്ലായിരുന്നു. താൻ പഠിച്ച  പാഠഭാഗത്ത് ഇത്തരമൊരു പരാമർശമില്ലെന്നേ അദ്ദേഹത്തിന്റെ വാക്കുകൾക്ക്  അർത്ഥമുള്ളു. പക്ഷെ അദ്ദേഹം അങ്ങനെ പറയാൻ വിനയം കാണിച്ചില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അദ്ദേഹത്തെ  അംഗീകരിക്കണോ എന്റെ മുതിർന്നവരേ അംഗീകരിക്കണോ എന്നൊരു ചോദ്യം എന്റെ  മനസിലുണ്ടായി. ഈ ഡോക്ടർക്ക് യൂണിവേഴ്സിറ്റി കൊടുത്ത ഒരു  ബിരുദമുണ്ടെന്നതാ‍ണു അദ്ദേഹത്തിന്റെ വാക്കുകൾക്ക് മൂല്യമുണ്ടാക്കുന്നത്.  അദ്ദേഹം എങ്ങനെ ജീവിക്കുന്നെന്നോ എത്രമാത്രം ശാസ്ത്രത്തോട് ഇണങ്ങിയാണ്  കഴിയുന്നതെന്നോ നമുക്കറിയില്ല. പക്ഷെ നമ്മുക്ക് മുൻപുള്ളവർ സത്യമായി  നമ്മുടെ മുന്നിലുള്ളവരാണു. അവരുടെ ജീവിതത്തിന്റെ ഒരു തുടർച്ചയാണു നാം.  അവർക്കോ നമുക്കോ ദോഷമുൾലതൊന്നും അവർ വച്ചുപൊറുപ്പിക്കില്ല എന്നു നാം അനുഭവം  കൊണ്ടറിൺജാവരാണു. അപ്പോൾ അവരെ സംശയിക്കേണ്ട കാര്യമുണ്ടോ? എന്നാൽ  ശാസ്ത്രജ്ഞരും ഡോക്ടറന്മാരും പലപ്പോഴും കച്ചവടതാൽ‌പ്പര്യങ്ങൾക്ക്  വഴങ്ങേണ്ടി വരും. കാര്യം സിമ്പിളാണു. അവർക്ക് പണം കിട്ടും.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അപ്പോൾ പുസ്തകത്തിലെ ശാസ്ത്രമാണോ എന്റെ പൂർവ്വികരുടെ ജീവിതാനുഭവമാണോ ഞാൻ ആദരിക്കേണ്ടത് എന്നൊരു ചോദ്യമുദിക്കുന്നു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;മിടുക്കനാകാൻ  നാം നമ്മുടെ പൂർവികരെ തള്ളിക്കളയുകയും നമുക്ക് കേട്ട്കേൾവി മാത്രമുള്ള  ശാസ്ത്രത്തെ അവലം‌മ്പിക്കുകയും ചെയ്യാറുണ്ട്. ഇത് ശരിയാണോ? ആധുനിക  ശാസ്ത്രത്തിനു അത്ര കണ്ട് വിശ്വസനീയതയുണ്ടോ? ശാസ്ത്രം മുൻപ് പറഞ്ഞത് പലതും  മാറ്റിപ്പറയുന്നത് പതിവാക്കിയിരിക്കുന്നു. അവർ പിന്നീട് മാറുന്നത്  പലപ്പോഴും നമ്മുടെ പഴമക്കാർ പറഞ്ഞ ഇടത്തേക്കാവും. പക്ഷെ അതിനിടയിൽ  ശാസ്ത്രത്തെ നമ്പിയതിന്റെ കഷ്ടനഷ്ടങ്ങളിലാകും നാം. അതു കൊണ്ട് പരമാവധി  നമ്മുടെ പൂർവ്വികർ ചെയ്തത് ഭംഗിയായി ചെയ്തുകൊണ്ട് മുന്നോട്ട് പോകുന്നതല്ലെ  ഉചിതം?&lt;/p&gt;&lt;p&gt; &lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-1766461383554389568?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/1766461383554389568/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=1766461383554389568' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1766461383554389568'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1766461383554389568'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/06/blog-post.html' title='ചക്കപ്പഴവും പാലും'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-9204159536493218612</id><published>2011-05-29T09:00:00.001-07:00</published><updated>2011-05-29T09:00:36.293-07:00</updated><title type='text'>ഇറാന്റെ മഴ മോഷ്ടിച്ചു.</title><content type='html'>കഴിഞ്ഞ നവംബർ ഡിസംബർ മാസങ്ങളിൽ ആസ്ത്രേലിയ കടുത്ത മഴക്കെടുതിക്ക് ഇരയായി.  അന്നു, ആ മഴ സൃഷ്ടിച്ചത് അമേരിക്കയാണെന്ന ഒരു അന്ധവിശ്വാസം അവിടെ  പ്രചരിച്ചിരുന്നു. അവരുടെ കാർഷിക മേഖലയെ ആ മഴ കാര്യമായിത്തന്നെ ബാധിച്ചു.  രണ്ടു മാസത്തിനു ശേഷം ചുഴലിക്കൊടുങ്കാറ്റോടു കൂടിയ വേറെ ഒരു മഴവന്ന്  ആസ്ത്രേലിയയുടെ ടൂറിസ്റ്റ് മേഖലയെ തകർത്തപ്പോൾ ആ വിശ്വാസത്തിനു ബലമേറി.  അമേരിക്കൻ ഡോളർ പ്രതിസന്ധിയെ നേരിടുന്ന സന്ദർഭത്തിലായിരുന്നു ഇതു രണ്ടും  സംഭവിച്ചത്. അമേരിക്കയുടെ ദുഷ്ടബുദ്ധി എങ്ങനെയും പ്രവർത്തിക്കാം. ഇപ്പോൾ ഈ  വാർത്ത വായിക്കുമ്പോൾ അന്ന് ആസ്ത്രേലിയക്കാർക്കുണ്ടായ സംശയം ശരിയാണൊ എന്നു  തോന്നിപ്പോവുന്നു. പ്രത്യേക ഉപകരണങ്ങൾ വച്ച് മഴമേഘങ്ങളെ സൃഷ്ടിക്കാനും  തടഞ്ഞൂ‍ നിർത്താനും മഴ പെയ്യിക്കാനും കഴിയുമെന്നുള്ളത് വിശ്വാസമല്ല  ശരിയാവാനിടയുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യകൾ ജനതയ്ക്ക്  സൌകര്യമൊരുക്കാനല്ലാതായി തീർന്നിട്ടു. പകരം കൂടുതൽ ഉപദ്രവം  ഉണ്ടാക്കുന്നതിനാണു. അത് നല്ലതാണു താനും. ജനം ഈ സയൻസിന്റേയും  ടെക്കനോളജിയുടേയും തനിഗുണം മനസിലാക്കുമല്ലോ. അതു വഴി യാഥാർത്ഥ്യത്തിലേക്ക്  തിരിയുവാൻ അതിട നൽകുകയും ചെയ്യും. നാം വളർത്തിക്കൊണ്ടു വരുന്ന സാങ്കേതിക  വിദഗ്ധർ നമുക്ക് വിനാശകരമായിത്തീരുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ  കാത്തിരിക്കാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-9204159536493218612?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/9204159536493218612/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=9204159536493218612' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/9204159536493218612'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/9204159536493218612'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/05/blog-post_29.html' title='ഇറാന്റെ മഴ മോഷ്ടിച്ചു.'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-7537564798420086204</id><published>2011-05-25T09:28:00.000-07:00</published><updated>2011-05-29T08:50:32.959-07:00</updated><title type='text'>മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല..</title><content type='html'>&lt;p&gt;കുരുക്ഷേത്രത്തിൽ നടന്നത് മഹായുദ്ധമാണു. ഇവിടെ മഹത് ശബ്ദത്തിനു  ശ്രേഷ്ഠമെന്ന് അർത്ഥമില്ല. കാരണം ഒരു യുദ്ധത്തിനും മഹത്തരമാവാനാവില്ല.  യുദ്ധങ്ങൾ ദുരിതവും വേദനയും ഇരുൾച്ചയുമാണു കൊണ്ടുവരിക. വല്ല തോക്ക്  കച്ചവടക്കാരനുമേ യുദ്ധത്തിനു മഹത്വമുണ്ടെന്നു പറയു. അവർക്ക് അവരുടെ ചരക്ക്  വിറ്റു പോകണമല്ലോ.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;മഹാഭാരത യുദ്ധവും ഒരുപാട് ദുരിതങ്ങൾ  വിതച്ചു. ആയിരങ്ങൾ മരിച്ചു. വേദനിച്ച് വേദനിച്ച് പകപോലും  പ്രവർത്തിക്കാതെയായി. ഭർത്താക്കന്മാർ നഷ്ടപ്പെട്ട സ്ത്രീകൾ. അച്ഛൻ  നഷ്ടപ്പെട്ട മക്കൾ. മക്കൾ നഷ്ടപ്പെട്ട അമ്മമാർ. മനുഷ്യരേപ്പോലെ തന്നെ ആനകൾ,  കുതിരകൾ തുടങ്ങിയ ജന്തുക്കളും മരിച്ചു വീണു. എല്ലാവരും കുടിപ്പകയിൽ  നേരിട്ട് പങ്കെടുത്തവരോ, അവരോട് ചേർന്നു നിന്നവരോ ആയിരുന്നു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഇത്രയൊക്കെ  നാശനഷ്ടങ്ങൾ ഉണ്ടായിട്ടും അത് ജനപഥങ്ങളെ ബാധിച്ചതായി സാഹിത്യത്തിൽ   പരാമർശമുണ്ടായിട്ടില്ല. സുയോധനൻ പ്രജാക്ഷേമ തൽ‌പ്പരനായ രാജാവായിരുന്നു.  ധർമ്മപുത്രരേക്കുരിച്ചും അതു തന്നെയായിരുന്നു അഭിപ്രായം. അവർ യുദ്ധം  ചെയ്തത് എല്ലാ യുദ്ധങ്ങളിലും എന്ന പോലെ സ്വാർത്ഥത കൊണ്ട് മാത്രമായിരുന്നു.  ധർമ്മം സ്ഥാപിക്കാനുള്ള യുദ്ധമാണു നടന്നതെന്നു പറഞ്ഞാൽ എന്ത് ധർമ്മമാണു  സ്ഥാപിച്ചതെന്നു ചോദിക്കേണ്ടി വരും. ദു:ഖമുണ്ടാക്കുന്ന ധർമ്മമുണ്ടോ? ധർമ്മം  ദു:ഖമുണ്ടാക്കിയാൽ അതിനെ ധർമ്മമെന്നു വിളിക്കാമോ? മഹാഭാരത യുദ്ധം  അവശേഷിപ്പിച്ചത് വലിയ വലിയ ദു:ഖങ്ങൾ മാത്രമായിരുന്നു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഗാന്ധാരിക്ക്  മക്കൾ നൂറും നഷ്ടപ്പെട്ടു. അർജ്ജുനനു നഷ്ടമായത് വില്ലാളിയായ സ്വന്തം  പുത്രൻ. കൃഷ്ണനുമുണ്ടായി ദു:ഖം. അത് ലോകേഷണകൾ ഒന്നു കൊണ്ടുമായിരുന്നില്ല.  താൻ വെളിവാക്കിക്കൊടുത്ത തത്ത്വം അർജ്ജനനു മനസിലായില്ല.  മനസിലായിരുന്നെങ്കിൽ ചോരപ്പുഴയൊഴുകുന്നത് ഒഴിവാക്കാമായിരുന്നു. ധർമ്മ  പുത്രർക്കും വാശിയായിരുന്നു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;എല്ലാം കഴിഞ്ഞ് പാപങ്ങൾ  മോചിപ്പിക്കണമെന്ന മോഹം ഉണ്ടായപ്പോഴാണു രാജസൂയത്തിനു കോപ്പ് കൂട്ടിയത്.  യുദ്ധം കഴിഞ്ഞതു കൊണ്ടാകാം യാഗം നടത്താനുള്ള ധനം ഉണ്ടായിരുന്നില്ല. വീരത്വം  കാണിച്ച യുദ്ധം കഴിഞ്ഞതേയുള്ളൂ. കണ്ണുരുട്ടിയാൽ ജനം കാശ് കൊടുക്കും.  പാണ്ഡവർ പക്ഷെ അതിനു മുതിർന്നില്ല. ദ്വാപര യുഗത്തിൽ ഭരണാധിപന്മാർക്ക്  ഇന്നത്തേ അപേക്ഷിച്ച് കുറച്ചു കൂടി ജനത്തോട് സ്നേഹമുണ്ടായിരുന്നു എന്നു  കരുതണം. അഭ്യാസക്കാഴ്ചക്കുള്ള അരങ്ങൊരുക്കുമ്പോഴും രണ്ടാം തലമുറ രാജ്യപാതകൾ  തുറന്നു കൊടുക്കുമ്പോഴും അതിൽ നിന്നും ധനം സമ്പാദിച്ച് രഹസ്യമായി  സൂക്ഷിക്കണമെന്നു ഇരുപക്ഷത്തുള്ള രാജാക്കന്മാരാരുംവിചാരിച്ചില്ല. വ്യാസന്റെ  നിശബ്ദത എത്ര തുരന്നു പരിശോധിച്ചാലും അതിനുള്ള ഒരു തെളിവും  കണ്ടെത്താനാവില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;രാജസൂയം നടത്താൻ അതു കൊണ്ട് യുധിഷ്ഠിരൻ  വിഷമിച്ചു. കൃഷ്ണനാണു അതിനുള്ള പോംവഴി കാണിച്ചു കൊടുത്തത്. മരുത്തന്റെ  ധനമെടുക്കുക. മരുത്തൻ വെറുതെ ധനം സൂക്ഷിച്ചിട്ടുണ്ട്. ധന സമ്പാദനം  മൂർദ്ധന്യത്തിലെത്തിയാൽ അങ്ങനെ സമ്പാദിക്കുന്ന ധനം കൊണ്ട് ഒരു  ഉപയോഗവുമില്ലാതാകും. പിന്നെയത് കുഴിച്ചിടുകയേ നിവർത്തിയുള്ളു. അത് പിന്നീട്  ഉപകാരപ്പെടുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും. പക്ഷെ സ്വാർത്ഥമായി സ്വത്ത്  സമ്പാദനത്തിനു ഇറങ്ങിത്തിരിക്കുന്നവർ ഇതൊന്നും ഓർക്കാറില്ല. മരുത്തൻ തന്നെ  ഇന്നത്തെ നിലയിൽ ഒരു  സ്വിസ് ബാങ്ക് നടത്തിയ ആൾ ആയിരിക്കണം.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;എന്തായാലും രാജാവിനു ജനത്തിനു പുറത്ത് കരം ചുമത്താനോ ഉൽ‌പ്പന്ന വില വർദ്ധിപ്പിക്കാനോ തോന്നിയില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;ജനപഥത്തിന്റെ ശാപം കിട്ടാത്തതു കൊണ്ടാകണം, പാണ്ഡവർക്ക് സ്വസ്ഥമായി വാനപ്രസ്ഥത്തിനു പോകാനായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-7537564798420086204?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/7537564798420086204/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=7537564798420086204' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7537564798420086204'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7537564798420086204'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/05/blog-post_9308.html' title='മഹാഭാരതത്തിൽ ഇല്ലാത്തത് ഒന്നുമില്ല..'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-7778361088154849217</id><published>2011-05-25T09:25:00.000-07:00</published><updated>2011-05-25T09:27:10.757-07:00</updated><category scheme='http://www.blogger.com/atom/ns#' term='origin of universe'/><category scheme='http://www.blogger.com/atom/ns#' term='vedanta'/><category scheme='http://www.blogger.com/atom/ns#' term='science'/><category scheme='http://www.blogger.com/atom/ns#' term='stephen hawking'/><title type='text'>പ്രപഞ്ച രഹസ്യത്തിലേക്കുള്ള വാതിൽ...</title><content type='html'>പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് പോകുമ്പോൾ മനസും വാക്കും മടങ്ങിപ്പോരുമെന്നു  ഭാരതീയ ഋഷിമാർ കണ്ടെത്തിയിരുന്നു. അപ്പോൾ സാധാരണ ജനത്തിനു അതേക്കുറിച്ച്  ഒരു ബോധമുണ്ടാകാനുള്ള വഴിയെന്താണെന്നവർ കാരുണ്യപൂർവ്വം ആലോചിച്ചു.  പാരസ്പര്യത്തിലൂടെ അത് സാദ്ധ്യമാണെന്ന് അവർ കണ്ടെത്തി. പ്രപഞ്ചത്തിലുള്ള  സകലതിനോടും പാരസ്പര്യത്തിൽ കഴിയാൻ അതുകൊണ്ടാനവർ ഉപദേശിച്ചത്.  പക്ഷിമൃഗാദികളോടും സസ്യജാലങ്ങളോടും പാരസ്പര്യത്തോടെ നിന്നാൽ പ്രകൃതിയുടെ  രഹസ്യം തുറന്നു കിട്ടും. അപ്പോൾ നമ്മൂടെ അറവുശാലകൾ പൂട്ടിപ്പോവില്ലെ? നാം  കെട്ടിയുയർത്തിയ ആകാശചുംബികൾ പൊളിച്ചു കളയേണ്ടി വരില്ലെ? നാം അത് സ്വയം  ചെയ്തില്ലെങ്കിൽ പ്രകൃതി തന്നെ നിശ്ചയ്യമായും ഒരു ദിവസം അത് ചെയ്യും.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-7778361088154849217?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/7778361088154849217/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=7778361088154849217' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7778361088154849217'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7778361088154849217'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/05/blog-post_25.html' title='പ്രപഞ്ച രഹസ്യത്തിലേക്കുള്ള വാതിൽ...'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-2496647948581958684</id><published>2011-05-24T10:43:00.000-07:00</published><updated>2011-05-24T10:46:34.899-07:00</updated><category scheme='http://www.blogger.com/atom/ns#' term='MNCs'/><category scheme='http://www.blogger.com/atom/ns#' term='Coconut Oil'/><category scheme='http://www.blogger.com/atom/ns#' term='Indian Science'/><category scheme='http://www.blogger.com/atom/ns#' term='Research'/><category scheme='http://www.blogger.com/atom/ns#' term='science'/><title type='text'>മലയാളിയുടെ മിഥ്യാശാസ്ത്രബോധങ്ങൾ : 1</title><content type='html'>&lt;p&gt;വെളിച്ചെണ്ണയും തേങ്ങയും മലയാളി സമൂഹം ഉപേക്ഷിക്കാൻ ശ്രമിച്ചത് അവന്റെ  മിഥ്യാശാസ്ത്ര ബോധം കൊണ്ടാണെന്ന് തോന്നുന്നു. ആയിരത്തിതൊള്ളായിരിത്തി  അറുപതുകളോടെയാണു കേരളത്തിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സാർവ്വത്രികമായത്.  എന്തും ശാസ്ത്രീയമായി പഠിക്കണമെന്ന ബോധം അതുണ്ടാക്കി. ആ അവബോധം മലയാളി  സമൂഹത്തിന്റെ പാരമ്പര്യത്തെ കടപുഴക്കുന്നതായിരുന്നു. വിഗ്രഹഭഞ്ജകരാകുമ്പോൾ  നാം അതിന്റെ അനന്തരഫലങ്ങൾ ഓർത്തില്ല. പത്മവ്യൂഹം ഭേദിച്ചു കടന്ന  അഭിമന്യുവിനേപ്പോലെ പിന്നീട് അവർ അന്തരാളത്തിൽ പെട്ടു. രക്ഷപ്പെടണമെന്ന്  ആഗ്രഹമുണ്ടായാലും പക്ഷെ ഈഗോ, അത് ശക്തമായി നിലനിൽക്കുന്നു. അതു കൊണ്ട്  പുനർവിചിന്തനത്തിനോ മാറ്റത്തിനോ മലയാളി മടിക്കുകയും ചെയ്യുന്നു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;തേങ്ങയുടെ  മാത്രം കാര്യമെടുക്കാം. കുറഞ്ഞത് 500 കൊല്ലമെങ്കിലും ആയിക്കാണും തേങ്ങ  നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെട്ടിട്ട്. ഇത് ആധുനിക ചരിത്രഗവേഷകരുടെ മന്ദബുദ്ധി  നിലപാടാണേ. എനിക്കതിൽ യാതൊരു ബോദ്ധ്യവുമില്ല. കാരണം ആയിരക്കണക്കിനു വർഷം  പഴക്കമുള്ള ആയുർവ്വേദഗ്രന്ഥങ്ങളിൽ തേങ്ങയെപ്പറ്റി പരാമർശമുണ്ട്. അപ്പോൾ  പുളുന്താൻ സായിപ്പിനെ/നാടൻ സായിപിനെ ഞാനെന്തിനു വിശ്വസിക്കണം?&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;തെങ്ങിനേയും  തേങ്ങയും അടിസ്ഥാനമാക്കി സുസംഘടിതമായ ഒരു ജീവിത ശൈലി നമുക്കുണ്ടായിരുന്നു.  തെങ്ങുകൊണ്ടുള്ള ആദ്യത്തെ പ്രയോജനം പശുവിനെ തെങ്ങിൽ  കെട്ടാമെന്നതായിരുന്നു! തേങ്ങ പാചകത്തിനുപയോഗിക്കാം. അനവധി ചമ്മന്തികൾ  തേങ്ങകൊണ്ടുണ്ടാക്കാം. വിവിധതരം അരവുകൾ വേറെ. തേങ്ങാപ്പാലു കൊണ്ട് പായസം  വയ്ക്കാം. വെളിച്ചണ്ണ തേക്കാനും താളിക്കാനുംഉത്തമം. ഉരുക്ക് വെളിച്ചെണ്ണ  ദേഹത്തും നാവിലും തടവിക്കൊടുത്താൽ നവജാതശിശുക്കൾ പുഷ്ടിയോടെ വളരും. നിറവും  ആരോഗ്യവും കിട്ടും. തെങ്ങിന്റെ പഴുത്തമടൽ വാട്ടിപ്പിഴിഞ്ഞ നീരും  കൽക്കണ്ടവും ജീരകം വറുത്ത് പൊടിച്ചതും ചേർത്ത് കൊടുത്താൽ ഏത് ചുമയും  ശമിക്കും.(ഒറ്റ ഡോസ് മതിയാകും). ഓല പുരമേയാൻ ഉപയോഗിച്ചു. തടി  പുരയുണ്ടാക്കാനും. ചൂട്ടും കൊതുമ്പും തീയെരിക്കാൻ. ആവർത്തിച്ചുണ്ടാകുന്ന ആ  സ്വാഭാവിക ഇന്ധനം കുറെച്ചെങ്കിലും പിന്തുടെർന്നെങ്കിൽ ഇന്നീ പെട്രോൾ  വിലവർദ്ധന ഉണ്ടാകുമായിരുന്നോ? മലയാളികൾ ചിന്താ ശീലരാണെന്ന് പറയുന്നത്  വെറുതെയാണു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അങ്ങനെ തെങ്ങിനെ അടിസ്ഥാനപ്പെടുത്തി  ആരോഗ്യപൂർണ്ണമായ ഒരു ജീവിതം മലയാളി നയിച്ചു വരികയായിരുന്നു. അതു  കണ്ടുവളർന്നവർ ശാസ്ത്രബോധം നേടിയപ്പോൾ തെങ്ങിനെ ഉപേക്ഷിച്ചു. തേങ്ങയ്ക്കും  വെളിച്ചെണ്ണയ്ക്കും എന്തോ കുഴപ്പമുണ്ടെന്നു പേടിച്ചു. ആ പ്രചരണം നടന്നത്  ശാസ്ത്രത്തിന്റെ പേരിലായിരുന്നു. വലിയ കച്ചവടസ്ഥാപനങ്ങൾ ദുഷ്ടലാക്കോടെ  നടത്തിയതാണു അതെന്നു ഇതിനെ എതിർക്കാൻ ഉദ്ദേശിക്കുന്നവർ ഇന്നു പറയും.  അതവരുടെ മനസമാധാനത്തിനാ‍യത് കൊണ്ട് എതിർക്കേണ്ട കാര്യമില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;പക്ഷെ  യാഥാർത്ഥ്യമെന്താണു? നമ്മുടെ നാട്ടിലല്ലാതെ എവിടെയൊക്കെയോ നടന്ന  ശാസ്ത്രഗവേഷണങ്ങൾ. അതാണു വെളിച്ചെണ്ണ ആരോഗ്യത്തിനു ഹാനികരമാണു എന്നു  പറയുന്നത്. ആ അറിവ് ജനങ്ങളിൽ എത്തിയപ്പോൾ എന്തൊരലാഹമാണുണ്ടായത്. വെളിച്ചണ്ണ  ഉപേക്ഷിച്ച് ഡാൽഡ, സൂര്യകാന്തി എണ്ണ തുടങ്ങിയവയിലേക്ക് ആളുകൾ പാഞ്ഞു.  കുറേക്കഴിഞ്ഞ് അത് പാമോയിലിൽ ചെന്നു മുട്ടി. ഏറ്റവും അമ്പരപ്പുണ്ടായത്  വിദ്യാഭ്യാസമുള്ളവർക്കായിരുന്നു. അവർ ‘ശാസ്ത്രീയമായി‘ ജീവിക്കുകയും  ശാസ്ത്രകാരന്മാരെ ചൂണ്ടിക്കാണിച്ച് തെങ്ങിനും തേങ്ങയ്ക്കുമെതിരേയുള്ള  പ്രചാരണത്തിനു ചൂട്ടുപിടിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നമുണ്ടാകുമെന്നു  പറഞ്ഞ് ഡോക്ടറന്മാർ ജനത്തെ വിരട്ടി. എല്ലാവരും പഠിപ്പുള്ളവർ. പക്ഷെ അവർക്ക്  സാമാന്യബോധമോ ശാസ്ത്രീയ ചിന്തയോ ഉണ്ടായിരുന്നില്ല എന്നു വ്യക്തം.  അതുണ്ടായിരുന്നെങ്കിൽ അവർ ആലോചിച്ചേനെ ജീവിതാനുഭവവുമായി തട്ടിച്ചു  നോക്കുമ്പോൾ ഈ പറയുന്നതൊക്കെ ശരിയാണോ? ജീവിതാനുഭവത്തേക്കാൾ വലിയ  ശാസ്ത്രമുണ്ടോ?&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;തങ്ങളുടെ എത്രയോ തലമുറകൾക്ക് പിൻപിൽ  നിന്നാരംഭിച്ചതാണു തേങ്ങയുടെയും വെളിച്ചെണ്ണയുടേയും ഉപയോഗം. അവർ അതു  ഉപയോഗിച്ചിട്ടെന്തെങ്കിലും കുഴപ്പമുണ്ടായോ? എന്തു ഗുണമുണ്ടായിരുന്നു.  അതന്വേഷിക്കാൻ ദൂരെയെങ്ങും പോക്കണ്ട. സ്വന്തം വീട്ടിലും ചുറ്റുപാടും  നോക്കിയാൽ മതി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;തേങ്ങക്കെതിരായിട്ടുള്ള ഗവേഷണങ്ങൾ നടന്നത്  ഏത് നാട്ടിലായിരുന്നു? ആ നാട്ടിലെ ഭക്ഷണത്തിലെ മുഖ്യ ഇനം തേങ്ങയാണോ?  അവിടുത്തെ ചൂടും തണുപ്പും എത്ര. നമ്മൂടെ ഭക്ഷണരീതിയാണോ അവർക്ക്?  പിന്നെങ്ങനെ തേങ്ങയുടെ ദൂഷ്യം കൃത്യമായി അവർക്ക് പറയാൻ കഴിയും. ഈ ശാസ്ത്രീയ  ചിന്തയൊന്നും അന്നു കടന്നു വന്നില്ല.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;നമ്മുടെ മൊണ്ണാച്ചി  ശാസ്ത്രവാദികൾ ചിന്തിച്ചത് ലാബുകളാണു പ്രകൃതിയേക്കാൾ മികച്ച സ്ഥലം എന്നാണു.  അവിടെ സംഭവിക്കുന്നതെല്ലാം സത്യം. അവിടുത്തെ കൂലിപ്പണിക്കാർ എഴുതി  തയ്യാറാക്കുന്ന കടിതങ്ങൾ ഉണ്മ! സ്റ്റാറ്റിസ്റ്റിക്സിലെ  പ്രോബബിലിറ്റിക്കപ്പുറം പോകാത്ത ശാസ്ത്രഗവേഷണങ്ങളെ സംശയബുദ്ധ്യാ  നോക്കാനുള്ള ശാസ്ത്രബോധം പോലുമില്ലാത്ത ഉണ്ണാക്കന്മാരായിപ്പോയി പഠിപ്പുള്ള  മലയാളി മദ്ധ്യവർഗ്ഗം.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;അതിന്റെ ഫലം അവർ അനുഭവിച്ചു. എന്തിനു  ദോഷകരമാണോ വെളിച്ചെണ്ണ എന്നു പറഞ്ഞത് ആ രോഗം വ്യാപകമായി. വെളിച്ചെണ്ണക്ക്  പകരം പാമോയിലും പട്ടിക്കാട്ടവും ഉപയോഗിച്ചിട്ടും വെളിച്ചെണ്ണയാൽ  ബാധിക്കാവുന്ന രോഗമെന്നു പ്രചരിപ്പിച്ച രോഗം കൂടിക്കൂടി വരുന്നതെന്നു  ആലോചിച്ചില്ല. നമുക്ക് ചുറ്റുമുള്ള യാഥാർത്ഥ്യം കാണുവനുള്ള മിഴിത്തിളക്കം  മലയാളിക്ക് ഇല്ലാതെപോയി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;വെളിച്ചെണ്ണയ്ക്കെതിരേയുള്ള  പ്രചാരണത്തിനു ദുബ്ബലമെങ്കിലും പ്രതിരോധം തീർക്കാൻ ശ്രമിച്ചത് ശ്രീ.  ചിത്തിര തിരുന്നാൽ ഇൻസ്റ്റിറ്റ്യൂട്ടും ഡോ. എം.എസ്.വല്യത്താനുമായിരുന്നു.  മദ്ധ്യവർഗ്ഗ പണ്ഡിതജനം അതിനെ അവന്റെ സ്വാഭാവികദുശീലം കൊണ്ട് എതിർക്കുകയും  ചെയ്തു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;“സായിപ്പ് ഗവേഷണം ചെയ്ത് കണ്ടെത്തിയത് മറിച്ചാകുമോ? ഇതൊക്കെ തട്ടിപ്പല്ലേ. ഏതെങ്കിലും ഇന്ത്യാക്കാരനു സയൻസറിയാമോ?”&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ശ്രീചിത്രയിലെ  ഗവേഷണഫലം കൊണ്ട് ജനത്തിനു ഗുണമുണ്ടായില്ലെങ്കിലും ഡോ.എം.എസ്.വല്യത്താനു   ഗുണമുണ്ടായി. അദ്ദേഹം യഥാർത്ഥശാസ്ത്രത്തിലേക്ക് തിരിഞ്ഞു. ചരകന്റെ  പാരമ്പര്യത്തേക്കുറിച്ചൊക്കെ പഠിക്കാൻ തുടങ്ങി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;വല്യത്താനുണ്ടായ മാറ്റത്തിന്റെ നൂറിലൊന്നു കേരളത്തിലെ ശാസ്ത്രാഭിമാനികൾക്ക് ഉണ്ടായിക്കണ്ടാൽ മതിയായിരുന്നു. അതുണ്ടാകുമോ?&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-2496647948581958684?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/2496647948581958684/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=2496647948581958684' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2496647948581958684'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2496647948581958684'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/05/1.html' title='മലയാളിയുടെ മിഥ്യാശാസ്ത്രബോധങ്ങൾ : 1'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-8443009017261721250</id><published>2011-05-21T22:29:00.000-07:00</published><updated>2011-05-21T22:33:40.971-07:00</updated><category scheme='http://www.blogger.com/atom/ns#' term='eastern mistisism'/><category scheme='http://www.blogger.com/atom/ns#' term='vedanta'/><category scheme='http://www.blogger.com/atom/ns#' term='the grand design'/><category scheme='http://www.blogger.com/atom/ns#' term='stephen hawking'/><title type='text'>സ്റ്റീഫൻ ഹോക്കിൻസും നെന്മാറവേലയും.</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/-DD4u3999r-8/Tdif4caV8RI/AAAAAAAAAQw/NQjiIsvVh_U/s1600/GD.jpeg"&gt;&lt;img style="cursor:pointer; cursor:hand;width: 130px; height: 208px;" src="http://1.bp.blogspot.com/-DD4u3999r-8/Tdif4caV8RI/AAAAAAAAAQw/NQjiIsvVh_U/s400/GD.jpeg" alt="" id="BLOGGER_PHOTO_ID_5609409127938126098" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;ഗ്രാൻഡ് ഡിസൈൻ സ്റ്റീഫൻ ഹോക്കിങ്സിന്റെ പുതിയ പുസ്തകമാണു.  പ്രപഞ്ചത്തിന്റെ മാതൃക അദ്ദേഹം ഊഹിച്ചിരിക്കുന്നു എന്ന രീതിയിലാണു ആ  പുസ്തകത്തേക്കുറിച്ചുള്ള പ്രചരണം നടക്കുന്നത്. ശ്രീ.ഗിരിജാവല്ലഭൻ സാർ അതിനെ  ഖണ്ഡിച്ചു കൊണ്ട് ലേഖനമെഴുതിയിരുന്നു. ഹോക്കിങ്സിന്റെ പുത്തൻ ഗ്രന്ഥം  വായിച്ചിട്ടില്ല. ഇതിയാന്റെ ഷോർട്ട് ഹിസ്റ്ററി ഓഫ് ടൈം വായിക്കാൻ ശ്രമിച്ച്  ബോറടിച്ച ഒരാളെന്ന നിലയിൽ, ഗ്രാൻഡ് ഡിസൈൻ കണ്ടപ്പോൾ ചൂടുവെള്ളത്തിൽ വീണ  പൂച്ചയേപ്പോലെ മാറി നടക്കുകയാണു. സമയ ചരിത്രം ഇനിയും വായിച്ച്  മുഴുവിച്ചിട്ടില്ല. പക്ഷെ ഫിസിക്സിനോടുള്ള കമ്പം കൊണ്ട് അത് വായിച്ചവരോട്  അതിന്റെ കഥ പറയാൻ പറഞ്ഞു. പണ്ട് സിനിമാ കാണാൻ പറ്റാത്തവർ സിനിമാ  കണ്ടവരുടടുത്ത് കഥ കേൾക്കാൻ കാത് കൂർപ്പിച്ചിരിക്കുന്ന പോലെ. അതേ പണിയാണു  ഗ്രാൻഡ് ഡിസൈന്റെ കാര്യത്തിലും അനുവർത്തിച്ചത്. എനിക്ക് മനസിലായത്, ഇതാണു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;പ്രപഞ്ചം  എല്ലാ സാദ്ധ്യതകളും അടങ്ങിയ ഒരു സിസ്റ്റമാണു.(ബ്രഹ്മം?). അതിനു  സ്രഷ്ടാവില്ല.(ഉണ്ടെന്നു തോന്നിക്കുന്നത് മായ). തനിയെ ഓരോ  ഊർജ്ജനിലകളിലേക്കും അത് പരിണമിക്കും.(ഇച്ഛ?) ഓരോ എനർജി  സ്റ്റേറ്റിനനുസരിച്ച് ഓരോരോ ലോകങ്ങൾ ഉരുത്തിരിഞ്ഞൂ വരും.(അതല വിതലങ്ങൾ).  അങ്ങനെയുള്ളതിൽ ഒന്നാണു നാമിപ്പോൾ ജീവിക്കുന്ന ലോകം. (ഭൂലോകം). വേറെ എനർജി  സ്റ്റേറ്റുകളിൽ (സ്വാഭാവികമായി) വേറെ ലോകങ്ങൾ ഉണ്ടാവാം.(സ്വർല്ലോകം  തുടങ്ങി?) ഇതാണു ഞാൻ മനസിലാക്കുന്നത്. പുർണ്ണമായും ശരിയാണൊ എന്നറിയില്ല.  എങ്കിലും കുറേ ശരിയുണ്ടാവണം.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;സ്റ്റീഫൻ ചേട്ടൻ ഇത് പറഞ്ഞതിൽ  എനിക്ക് തർക്കമോ അസഹ്യതയോ ഇല്ല. ഇതു അതിന്റെ കാവ്യസങ്കല്പത്തോടെ  (ബ്രാക്കറ്റിൽ അത് കാണാം) ഇന്ത്യയിലെ ഭൂരിഭാഗവും ധരിച്ചു വച്ചിരിക്കുന്ന  ഒരു കാര്യമാണു. അവരുടെ മനസിൽ അത്തരം ലോകങ്ങളേപ്പറ്റി കവിതകൾ ഉണ്ട്. ആ  കവിതയെ ഭൂരിപക്ഷത്തിനും മനസിലാകാത്ത അക്കങ്ങളുടെയും ചിഹ്നങ്ങളുടെയും  രൂപത്തിലാക്കി എഴുതി വച്ചാൽ അതിനെ നാം പാണ്ഡിത്യമെന്നാണെല്ലോ പറയുന്നത്.  ഹൊക്കിങ്സിന്റെ പണിയതാണു. വയറ്റിപ്പിഴപ്പിനല്ലെ അത് ചെയ്തോട്ടെ.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;കാര്യം  അതൊന്നുമല്ല. ദൈവമില്ലെന്നു അദ്ദേഹം പറഞ്ഞു എന്നതാണു വിവാദം. അങ്ങനെ  സ്റ്റീഫൻ ഹോക്കിൻസ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാശ്ചാത്യനെ ചൊടിപ്പിക്കാൻ  വേണ്ടി മാത്രമാണു. ദൈവമില്ല എന്നു കേട്ടാൽ ഞെട്ടേണ്ടത് കത്തോലിക്കാ സഭ  മാത്രമേയുള്ളൂ. കർത്താവില്ലെങ്കിൽ പോപ്പില്ല. പോപ്പില്ലെങ്കിൽ സഭയില്ല.  സഭയില്ലെങ്കിൽ പള്ളികൾ ഇല്ല, ഇടയലേഖനമില്ല, തെരെഞ്ഞെടുപ്പില്ല,  ധനകാര്യമില്ല. ചുരുക്കത്തിൽ ഒന്നുമില്ല, വെറും കട്ടപ്പൊഹ!! മാത്രം.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;ഭാരതീയരായ  നാം ഇത് കണ്ട് ഏറ്റുപിടിക്കേണ്ട വല്ല കാര്യവുമുണ്ടോ? ഒരാവശ്യവുമില്ല.  ജനിച്ചാൽ ഒരു ലോകം. മരിച്ചാൽ ആത്മാവിന്റെ ലോകം. എനർജിസ്റ്റേറ്റ് അളവിനു  മെരുങ്ങാത്ത അനന്തയിലേക്ക് പോയാൽ മോക്ഷം. അളവറിയാത്ത ശൂന്യത്തിലേക്ക് പോയാൽ  മഹാപ്രലയം. എല്ലാ സാധ്യതകളൂം ഉൾക്കൊണ്ട് മനോവാചാമഗോചരമായിരിക്കുന്ന തുരീയം  വേറെ. ചായക്കടയിലും കള്ള് ഷാപ്പിലും കുളിക്കടവിലുമൊക്കെ ഇരുന്നു  ഇന്ത്യാക്കാർ അനായാസമായി സംസാരിക്കുന്ന വിഷയമാണു പ്രപഞ്ചോൽ‌പ്പത്തിയും  അതിന്റെ പരിണാമവും. അങ്ങനുള്ള  ഇന്ത്യക്കാരനു ഹൊക്കിൻസിന്റെ പുസ്തം കണ്ടാൽ  എന്നാ തോന്നാനാ. നെന്മാറ വേല കഴിഞ്ഞ് വന്നിരിക്കുന്നവന്റെ മുന്നിലിട്ടാണോ  ഏറുപടക്കം പൊട്ടിക്കുന്നത്? സ്റ്റീഫൻ ഹോക്കിൻസ് കുറഞ്ഞപക്ഷം കുടശ്ശനാട് കമലനെങ്കിലുമാകണം. അതു കൊണ്ട് അയാളെ വിട്. സായിപ്പിനെ  ചോടിപ്പിച്ച് പത്തു പുസ്തകം വിക്കുന്നെങ്കിൽ വിക്കട്ടെ.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-8443009017261721250?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/8443009017261721250/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=8443009017261721250' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/8443009017261721250'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/8443009017261721250'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2011/05/blog-post.html' title='സ്റ്റീഫൻ ഹോക്കിൻസും നെന്മാറവേലയും.'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-DD4u3999r-8/Tdif4caV8RI/AAAAAAAAAQw/NQjiIsvVh_U/s72-c/GD.jpeg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-6041329851911680185</id><published>2010-12-16T07:37:00.000-08:00</published><updated>2010-12-16T11:12:26.088-08:00</updated><category scheme='http://www.blogger.com/atom/ns#' term='Mercy killing'/><category scheme='http://www.blogger.com/atom/ns#' term='Kerala land scapes'/><category scheme='http://www.blogger.com/atom/ns#' term='Slaughter'/><category scheme='http://www.blogger.com/atom/ns#' term='Plantations of kerala'/><category scheme='http://www.blogger.com/atom/ns#' term='Latex'/><category scheme='http://www.blogger.com/atom/ns#' term='Rubber'/><title type='text'>റബർ മരങ്ങളുടെ ജീവിതം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_xVasIrnYCAQ/TQpkdwhWrSI/AAAAAAAAAQg/q9TTEasgJWY/s1600/Rub%2B1.jpeg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 267px; height: 189px;" src="http://2.bp.blogspot.com/_xVasIrnYCAQ/TQpkdwhWrSI/AAAAAAAAAQg/q9TTEasgJWY/s400/Rub%2B1.jpeg" alt="" id="BLOGGER_PHOTO_ID_5551359953091341602" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_xVasIrnYCAQ/TQpkX2hYD4I/AAAAAAAAAQY/n1KFxcFI0MU/s1600/Rub%2B2.jpeg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 259px; height: 194px;" src="http://4.bp.blogspot.com/_xVasIrnYCAQ/TQpkX2hYD4I/AAAAAAAAAQY/n1KFxcFI0MU/s400/Rub%2B2.jpeg" alt="" id="BLOGGER_PHOTO_ID_5551359851622829954" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_xVasIrnYCAQ/TQpkQ_xBI6I/AAAAAAAAAQQ/oa4dHkHcSwo/s1600/Rub.jpeg"&gt;&lt;img style="float: left; margin: 0pt 10px 10px 0pt; cursor: pointer; width: 199px; height: 187px;" src="http://1.bp.blogspot.com/_xVasIrnYCAQ/TQpkQ_xBI6I/AAAAAAAAAQQ/oa4dHkHcSwo/s400/Rub.jpeg" alt="" id="BLOGGER_PHOTO_ID_5551359733845271458" border="0" /&gt;&lt;/a&gt;&lt;br /&gt;റബറിന്റെ വില കിലോയ്ക്ക് 200 ആണിപ്പോൾ. പത്തെൺപത് മരങ്ങൾ ഉണ്ടെങ്കിൽ ഒരു കുടുംബത്തിനു സുഖമായി ജീവിക്കാം. കേരളത്തിൽ അനവധിപേർ റബറിനെ ജീവനോപാധിയായി സ്വീകരിച്ചിട്ടുണ്ട്. തെങ്ങിൽ നിന്നു കേരളത്തിന്റെ മരം റബറായി മാറിക്കഴിഞ്ഞു. റബർ കൃഷി കേരളത്തിലുണ്ടാക്കിയ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ ശ്രദ്ധേയവുമാണു.&lt;br /&gt;&lt;br /&gt;കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു റബർ മരത്തിന്റെ ജീവിതത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നു സംശയമാണു. റബ്ബർ മരം തന്നെ അത് പറയട്ടെ.&lt;br /&gt;&lt;br /&gt;റബ്ബർ തൈ നിങ്ങൾ കണ്ടിട്ടുണ്ടോ? കൊച്ചു കുഞ്ഞുങ്ങളേപ്പോലെ മനോഹാരിത തോന്നിക്കുന്ന ഒന്നാണത്. കരിമ്പച്ചയിലകൾ, ഒന്നോ രണ്ടോ. പേലവമായ തണ്ട്. ഈ ലോകത്തിന്റെ മനോഹാരിതയിലേക്ക് വളർന്നു കയറാൻ വെമ്പുന്ന നാമ്പ്!&lt;br /&gt;&lt;br /&gt;കുഞ്ഞുങ്ങളേക്കാൾ അരുമയോടെയാണു റബ്ബർ കർഷകർ അതിനെ നോക്കുന്നത്.  നഴ്സറികളിൽ നിന്നു വാങ്ങിക്കൊണ്ടു വരുന്നതോ സ്വയം മുളപ്പിച്ചെടുത്തതോ ആയ തൈകൾ സീസൺ നോക്കി ശ്രദ്ധയോടെ കുഴിയെടുത്ത് നടുന്നു. അവയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കർഷകന്റെ നോട്ടവും ജാഗ്രതയുമുണ്ടാകും. മഴയുണ്ടായോ കാറ്റടിച്ചോ അതിനെന്തെങ്കിലും സംഭവിച്ചു പോയാലോ എന്നോർത്ത് നെടുവീർപ്പിട്ടുകൊണ്ടാണു റബ്ബർ കർഷകൻ ഓരോ ദിവസവും തള്ളിനീക്കുന്നത്. ആവശ്യത്തിനു വെള്ളം കിട്ടുവാനും അധികം വരുന്ന വെള്ളം കെട്ടി നിൽക്കാതെ ഒഴുകിപ്പോകാൻ ചരിവുകൾ നിർമ്മിച്ചും ഭൂമിയെ തയ്യാറാക്കി വയ്ക്കുന്നു. വേണ്ടപ്പോഴൊക്കെ വളവും പുതയും നൽകി അവയെ കരുത്തോടെ വളരാൻ അനുവദിക്കുന്നു.&lt;br /&gt;&lt;br /&gt;ഏഴു കൊല്ലമാണു ഈ ജാഗ്രത തുടരുന്നത്. ഇതിനിടയിൽ തായിത്തടി കവരം വെച്ചു പോകാതെ അനാവശ്യശിഖരങ്ങൾ മുറിച്ചു മാറ്റും. ഓരോ പ്രതീക്ഷവച്ച് കുട്ടികളെ മികച്ച വിദ്യാലങ്ങൾ കണ്ടെത്തിച്ചേർക്കുന്നത് മാത്രമേ ഇതിനു സമാനമായിട്ടുള്ളു. സ്കൂളിൽ ഒരു കുട്ടി ഗതിപിടിക്കാതെ പോയാൽ ദു:ഖത്തിനു പരിമിതിയുണ്ട്. എന്നാൽ വളർത്തിക്കൊണ്ടു വന്ന ഒരു റബ്ബർ തൈ കെട്ടുപോയാൽ കർഷകന്റെ ചങ്കിടിയും. അതിന്റെ വേദന ഒരിക്കലും മാറുകയില്ല.&lt;br /&gt;&lt;br /&gt;ഏഴാം കൊല്ലം മുതലാണു റബ്ബർ കർഷകൻ ആഹ്ലാദചിത്തനാകുന്നത്. അയാളുടെ പ്രയത്നങ്ങൾക്ക് പ്രതിഫലം കിട്ടിത്തുടങ്ങുന്നതിന്റെ സന്തോഷമാണത്. പലർക്കും ചെമ്മീനിലെ ചെമ്പൻ കുഞ്ഞിനെപ്പോലെ തുള്ളിച്ചാടാൻ തോന്നും. (കൊട്ടാരക്കരയുടെ ഭാവപ്രകടനം ഇപ്പോഴും സൂപ്പർ!). കിലോക്ക് 200 ഇല്ല, 100 ഓ 125 ഓ ആയാലും ലാഭമാണു. വെറും ലാഭമല്ല. വൻ ലാഭം. മറ്റൊരു കൃഷിയും ഇത്ര ലളിതമല്ല. അതു കൊണ്ട് ലാഭത്തോടൊപ്പം അഹങ്കാരം കലർന്ന ഒരഭിമാനവുമുണ്ട്.&lt;br /&gt;&lt;br /&gt;ഈ ലാഭമെടുക്കൽ പിന്നെയൊരു 20 കൊല്ലം തുടരും. അതിനിടയിൽ അത്യാഹിതങ്ങൾ സംഭവിച്ചു കൂടായ്കയില്ല. കാറ്റ്, മഴ, ഉരുൾ പൊട്ടൽ, ഇലക്ട്രിസിറ്റിക്കാരുടെ ടച്ചിങ് വെട്ട് തുടങ്ങിയവയാണു പ്രതീക്ഷിക്കേണ്ട അപകടങ്ങൾ. ഇലക്ട്രിസിറ്റിക്കാരെ കാശ് കൊടുത്ത് നിർത്താം. അല്ലെങ്കിൽ മാണിസാറിനേക്കൊണ്ട് വിരട്ടിപ്പിക്കാം. കാറ്റിനും മഴയ്ക്കും ഉരുൾ പൊട്ടലിനും എന്ത് പരിഹാരമുണ്ട്? ദൈവം തന്നെ സഹായിക്കണം. അതിനാണെങ്കിൽ ഹിന്ദുക്കളുടെ ദൈവങ്ങൾക്ക് റബ്ബർപ്പാൽ ഇഷ്ടമല്ല. പശുവിൻ പാലാണവർക്ക് പഥ്യം! പിന്നെ ചെയ്യാവുന്നത് റബ്ബർ വിറ്റുകിട്ടിയ ലാഭത്തിൽ നിന്നു ഒരു പങ്കെടുത്ത് അമ്പലത്തിനകം അലമ്പാക്കുന്ന എന്തെങ്കിലും നിർമ്മാണ പ്രവർത്തനം നടത്താം. എന്നിട്ട് വലിയ അക്ഷരങ്ങളിൽ സ്വന്തം പേരെഴുതി വയ്ക്കാം. എന്നാലും ദൈവം തുണയ്ക്കുമോ എന്നറിയില്ല. അല്ലെങ്കിൽ തന്നെ റബ്ബറിന്റെ ദൈവം കൃഷ്ണനോ, ഭദ്രയൊ, ഹനുമാനോ ഒന്നുമല്ല. സാക്ഷാൽ കുരിശാണു.  അതിനു മദ്ധ്യസ്ഥ പ്രാർത്ഥനയുണ്ട്. അതു കൊണ്ടാണു റബ്ബറിന്റെ വില ഇടിയാതെ ഇപ്പോഴും നിക്കുന്നത്. ഗണപതിയുടെ തേങ്ങയുടെ കാര്യം എന്തായി?  ആലോചിച്ചു നോക്കു. എത്ര കഷ്ടമാണത്. അല്ലെങ്കിൽ എല്ലാ ദൈവങ്ങൾക്കും ഇഷ്ടമുള്ള പായസം ഉണ്ടാക്കാനുള്ള  നെല്ലിന്റെ കാര്യം! ആ കൃഷി തന്നെ ഭൂമി മലയാളത്തിൽ നിന്നു അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണു. അത് വിളയിച്ചിരുന്ന പാടങ്ങൾക്ക് മീതേയാണു റബ്ബറിന്റെ കാശു കൊണ്ട് മാളികകൾ പണിതിരിക്കുന്നതെന്ന് മറക്കണ്ട.&lt;br /&gt;&lt;br /&gt;20 കൊല്ലം കഴിഞ്ഞാണു റബ്ബർ മരങ്ങളുടെ യഥാർത്ഥ ജീവിതം ആരംഭിക്കുന്നത്. നാളതുവരെ ഓരോ കോശത്തിൽ നിന്നും പാലൂറ്റിയ കർഷകന്റെ സ്വഭാവം പൊടുന്നനേ മാറുന്നു. ഇപ്പോൾ അവനു മരങ്ങൾ ഒരു ഭാരമാണു. വേണ്ടത്ര പാലില്ലാത്തതിനാൽ അവനരിശം. പ്രയോജനമില്ലാത്ത മരങ്ങൾ  വെട്ടിക്കളയാൻ അവൻ തീരുമാനിക്കുന്നു. അപ്പോഴും അവന്റെ ലാഭദൃഷ്ടി പോകില്ല. 2 വർഷം കടുംവെട്ട്. അതുവരെ ഓമനിച്ച കർഷകനെ പിന്നെയവിടെ കാണില്ല. കശാപ്പുകാരന്റെ കത്തിക്കു മുന്നിലാണു പിന്നെ പാവം റബ്ബർ മരങ്ങളുടെ ജീവിതം! പാൽ തീരെ വറ്റുമ്പോൾ മരം മുറിച്ച് കഷണങ്ങളാക്കി ലോറിയിൽ കയറ്റുന്നു. എവിടേക്കെന്നറിയാതെ ഓടിച്ചു പോകുന്നു. ഭാഗ്യമുണ്ടെങ്കിൽ ഉരുപ്പടികളായി തിരികെ വരാം. ഇല്ലെങ്കിൽ വല്ല ഇഷ്ടിക ചൂളയിലും എരിഞ്ഞടങ്ങാം!&lt;br /&gt;&lt;br /&gt;ഇതാണു പാവം റബ്ബർ മരത്തിന്റെ കഥ. പണ്ട് കപ്പക്കാല ആയിക്കിടന്നിരുന്ന എക്കറുകണക്കിനു ഭൂമിയിലാണു റബ്ബർ മരങ്ങൾ പണം കായ്പിച്ചു കൊടുത്തത്. അതു പറഞ്ഞിട്ടൊന്നും കാര്യമില്ല. റബ്ബർ മരത്തിന്റെ ജീവിതം കഷ്ടതരമാണു. ലാഭം, ലാഭം എന്ന ഒറ്റ ലാക്കോടെ നട്ട്, വളർത്തി, പരിചരിച്ച്, പാലെടുത്ത് അവസാനം കൊല്ലാൻ കൊടുക്കുന്നു. അത് കൊല്ലൽ തന്നെയാണു. കടുംവെട്ടെന്നു ചേട്ടന്മാർ പറയും. സ്ലോട്ടർ എന്നാണു ഇംഗ്ലീഷ്. അതേ, അത് തന്നെ. അറവിനു വിടുക!&lt;br /&gt;&lt;br /&gt;ഞങ്ങൾക്ക് ഇപ്പോൾ ചാരിതാർത്ഥ്യമുണ്ട്. മലയാളി റബ്ബർ മരങ്ങളേ നെഞ്ചിലേറ്റിക്കഴിഞ്ഞിരിക്കുന്നു. അവന്റെ ജീവതാളം തന്നെ റബ്ബറാണു. റബ്ബറിനേപ്പോലെ ജീവിക്കാൻ തീരുമാനിച്ച കാഴ്ചയാണു ചുറ്റിനും.&lt;br /&gt;&lt;br /&gt;ഒരു കുട്ടി ജനിച്ചാൽ - മിക്കപ്പോഴും അത് പ്രസവമായിരിക്കില്ല, മുറിച്ചെടുക്കൽ ആയിരിക്കും - റബ്ബർ തൈ വളർത്തുന്ന പോലെയാണു പരിചരിക്കുന്നത്. മരങ്ങൾക്ക് ഫാക്ടംഫോസിത്ര, പൊട്ടാഷിത്ര എന്ന കണക്കു പോലെ പാക്ക്ഡ് ന്യൂട്രിയന്റുകൾ കുട്ടികൾക്ക് കൊടുക്കുന്നു. അവരെ വേലികെട്ടി സംരക്ഷിക്കുന്നു. പുഴുതിന്നാതിരിക്കാൻ ഡെറ്റോൾ സോപ്പു കൊണ്ട് കുളിപ്പിക്കുന്നു. എല്ലാം വളരുമ്പോൾ ലാഭം പ്രതീക്ഷിച്ച്! അവൻ വളരുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ റബ്ബറിനെ ആശ്രയിച്ചാണു.&lt;br /&gt;&lt;br /&gt;&lt;br /&gt;കുട്ടികൾ വളരുമ്പോൾ അവനെ ഒരു റബ്ബർ മരത്തെപ്പോലെയാക്കാനാണു മലയാളിക്ക് ഇഷ്ടം. അതിരുകൾ തിരിച്ച്, ഈച്ചയും പൂച്ചയും കയറാതെ, വേണ്ടാത്ത ശിഖരങ്ങൾ വെട്ടിക്കളഞ്ഞു അവനെ തികഞ്ഞ സ്വാർത്ഥനായി വളർത്തുക. മത്സരത്തിനത് അത് അത്യാവശ്യമാണു. മത്സരമാണു വില നിശ്ചയിക്കുന്നത്. മുന്തിയ വില കിട്ടാൻ അവനെ പ്രാപ്തനാക്കുക.&lt;br /&gt;&lt;br /&gt;കുട്ടി റബ്ബറുകുട്ടനായി വളരുന്നത് കാണുമ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷമാകും. പക്ഷെ വാർദ്ധക്യത്തിലെത്തുമ്പോഴാണ് കാര്യങ്ങൾ തകിടം മറിയുന്നത്. അച്ഛനാണു മകനായി പിറവിയെടുക്കുന്നതെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. അതിപ്പോൾ സത്യമാണെന്ന് തെളിഞ്ഞു. റബ്ബർ വളർത്തി പാലെടുത്ത് അവസാനം സ്ലോട്ടറിനു കൊടുക്കണം എന്ന ചിന്തയിൽ ജീവിച്ച അച്ഛനിൽ നിന്നു വാർദ്ധക്യമാകുമ്പോൾ ആ ചിന്ത മകനിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് കാണാം. സ്വന്തം വളർച്ചക്ക് ഉപയോഗപ്പെട്ട അച്ഛനും അമ്മയും വാർദ്ധക്യകാലത്ത് പ്രയോജനപ്പെടുന്നില്ല എന്നു മക്കൾ കണ്ടെത്തുന്നു. അവരെ സ്ലോട്ടറിനു കൊടുക്കാൻ നിർവ്വാഹമില്ലല്ലോ. അതു കൊണ്ട് ഓൾഡ് ഏജ് ഹോമുകളിലോ ഹോം നഴ്സുകളുടെ പക്കലോ ഏൽ‌പ്പിച്ച് രക്ഷപ്പെടുന്നു.&lt;br /&gt;&lt;br /&gt;റബ്ബറിനു ഇനി മരിക്കാം. ആ ജീവിതം അനുകരിക്കാൻ ഇനി മലയാളി ഉണ്ടല്ലോ!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-6041329851911680185?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/6041329851911680185/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=6041329851911680185' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6041329851911680185'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6041329851911680185'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/12/blog-post.html' title='റബർ മരങ്ങളുടെ ജീവിതം'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_xVasIrnYCAQ/TQpkdwhWrSI/AAAAAAAAAQg/q9TTEasgJWY/s72-c/Rub%2B1.jpeg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-2383114354780580387</id><published>2010-11-25T05:56:00.000-08:00</published><updated>2010-11-25T07:08:26.724-08:00</updated><category scheme='http://www.blogger.com/atom/ns#' term='NGO'/><category scheme='http://www.blogger.com/atom/ns#' term='Pest'/><category scheme='http://www.blogger.com/atom/ns#' term='Pesticides'/><category scheme='http://www.blogger.com/atom/ns#' term='Endosulfan'/><category scheme='http://www.blogger.com/atom/ns#' term='Agriculture'/><category scheme='http://www.blogger.com/atom/ns#' term='Indiavision'/><title type='text'>കീടങ്ങൾക്ക് പറയാനുള്ളത്</title><content type='html'>&lt;div style="text-align: center; font-weight: bold; font-style: italic; color: rgb(51, 51, 255);"&gt;അമരന്മാർ മരങ്ങളായിടുന്നു&lt;br /&gt;അജം ചത്ത് ഗജമായ് പിറക്കുന്നു&lt;br /&gt;ഗജം ചത്തങ്ങജവുമായിടുന്നു;&lt;br /&gt;നരി ചത്തു നരനായ് പിറക്കുന്നു&lt;br /&gt;നാരി ചത്തുടനോരിയായ്പോകുന്നു&lt;br /&gt;കൃപകൂടാതെ പീഢിപ്പിച്ചീടുന്ന&lt;br /&gt;നൃപൻ ചത്ത് കൃമിയായി പിറക്കുന്നു&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;പ്രിയ കീടാത്മകളെ&lt;br /&gt;&lt;br /&gt; അടുത്ത മാസത്തിൽ കീടനാശിനി നിർമ്മാതാക്കൾ ദൽഹിയിൽ സമ്മേളിക്കുന്നുണ്ട്. പ്രധാനമന്ത്രി ഇരിക്കുന്ന സ്ഥലമാണു ദില്ലി. ശീതം വർദ്ധിച്ചില്ലെങ്കിൽ തോമസ് മാഷും ഉണ്ടാകും അവിടെ.&lt;br /&gt;&lt;br /&gt; കീടനാശിനികളുടെ നിർമ്മാണത്തിനും വില്പനക്കും സംരക്ഷണം ആവശ്യപ്പെടുകയാണ് സമ്മേളനത്തിന്റെ ഉദ്ദേശം . കീടനാശിനികൾ നിരോധിക്കുകയല്ല നീതിപൂർവ്വകമായി ഉപയോഗിക്കുന്നതിലൂടെ അവയുടെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കണമെന്നാണമെന്നേ അവർ പറയു. കഠിനമായ വാക്കുകൾ ഒന്നും ഉപയോഗിച്ച് അവർക്ക് ശീലമില്ല്ല.&lt;br /&gt;&lt;br /&gt;സത്യം പറഞ്ഞാൽ കീടനാശിനിക്ക് എന്ത് ദൂഷ്യം? വെറുതേ ആളുകൾ ഓരോന്നു പറഞ്ഞുണ്ടാക്കുകയാണു. നമ്മൾ  കീടങ്ങൾ അത് കേട്ട് ഇളകരുത്. അവരാണു നമ്മുടെ കാണപ്പെട്ട ദൈവം എന്നറിയണം. അവർക്ക് പിന്തുണയും അഭിവാദ്യവുമർപ്പിക്കണം. അതിനു വേണ്ടിയാണു മാന്യ മഹാകീടങ്ങളെ, നിങ്ങളെ ഇവിടെ വിളിച്ചു ചേർത്തിരിക്കുന്നത്.&lt;br /&gt;&lt;br /&gt;നിങ്ങളിലെ മുതിർന്ന ഒരു കീടം ആത്മവിനാശകമായ രീതിയിൽ ചിന്തിക്കുകയാണോ എന്ന് നിങ്ങൾക്ക് സശയം തോന്നാം. മനുഷ്യസഹവാസം കൊണ്ട് കോഴയുടെ  പ്രലോഭനത്തിൽ പെട്ടുവോ എന്നും അതിശയിക്കാം.&lt;br /&gt;&lt;br /&gt;ഞാൻ തുറന്നു പറയട്ടെ നിങ്ങളുടെ സംശയവും അതിശയവും അസ്ഥാനത്താണു. എനിക്ക് നിങ്ങളോട് പറയുവാൻ ഒന്നേയുള്ളു. മനുഷ്യനെപ്പോലെ നമ്മൾ കീടങ്ങൾ ദുഷ്ടബുദ്ധ്യാ ചിന്തിക്കരുത്. നിങ്ങൾക്ക് യാതൊരു ആശങ്കയ്ക്കും ഇടയില്ലെന്ന് ഞാൻ ഉറപ്പ്  തരുന്നു.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt; &lt;span style="color: rgb(255, 0, 0);"&gt;(വമ്പിച്ച ചിറകടി)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt; ഞാൻ തുടരട്ടെ‌-&lt;br /&gt;&lt;br /&gt;ഈ മനുഷ്യർക്ക് ഒരു ഭാവനയുണ്ട്. ഈ ഭൂമി അവന്റെയൊക്കെ അപ്പനമ്മമാർ  സമ്പാദിച്ചതാണെന്നാണു അവരുടെ വിചാരം. ഒരു സ്ഥലം തന്റേതാണെന്ന് തോന്നിക്കഴിഞ്ഞാൽ അതിനവൻ ആദ്യം അതിരിടുന്നു. എലുകയും തണ്ടപ്പേരും  നിശ്ചയിക്കുന്നു. സർവ്വേ നമ്പർ പതിച്ച് കരം കൊടുക്കുന്നു.&lt;br /&gt;എന്തു പ്രയോജനം?&lt;br /&gt;അവനു, അവനേപ്പോലുള്ള മനുഷ്യജന്തുക്കൾ പ്രവേശിക്കുന്നത് തടയാം. അവൻ വളർത്തുന്ന  പക്ഷിമൃഗാദികളേയും തടയാം.&lt;br /&gt;നമ്മെ പറ്റുമോ?&lt;br /&gt;കാക്കയേയും കീരിയേയും പന്നിയെലിയേയും പറ്റുമോ?&lt;br /&gt;കാറ്റ് വീശരുതെന്നും, മഞ്ഞ് പൊഴിയരുതെന്നും, മഴ  പെയ്യരുതെന്നും പറയാൻ പറ്റുമോ? പേടിത്തൊണ്ടന്മാർ അതിനും ശ്രമിച്ചു. വീടുണ്ടാക്കി. അന്തച്ഛിദ്രങ്ങൾ കൊണ്ട് മിക്കവാറും എല്ലാ വീടുകളും  ഇന്ന് കുട്ടിച്ചോറായിട്ടുണ്ട്.&lt;br /&gt;&lt;br /&gt;ഏറ്റവും വികാസം പ്രാപിച്ച ബുദ്ധികേന്ദ്രം എന്ന് മനുഷ്യൻ അഭിമാനിക്കുന്ന അവന്റെ രണ്ടരക്കിലോ തലച്ചോർ കൊണ്ട്  നന്നായി പ്രയോജനപ്പെട്ടിട്ടുള്ളത് വിനാശകരമായ പ്രവർത്തനങ്ങൾക്കാണ്. കഴിഞ്ഞ  നൂറ്റാണ്ടിൽ തന്നെ ലക്ഷകണക്കിന് ആളുകൾ ചത്തൊടുങ്ങിയ രണ്ട് മഹായുദ്ധങ്ങൾ  അവനുണ്ടാക്കി. ഏറ്റവും താഴ്ന്ന പടിയിലുള്ള നാൽക്കാലി പോലു അറയ്ക്കുന്ന ഹിംസയാണ് അവൻ  ചെയ്ത് കൂടിയത്.&lt;br /&gt;മൃഗങ്ങൾ പോലും ഭക്ഷണത്തിനും ആത്മരക്ഷയ്ക്കും മാത്രമെ സാധരണ ഹിംസ  നടത്താറുള്ളു.&lt;br /&gt;ഇവന്മാരോ?&lt;br /&gt;ജാതിക്ക്,&lt;br /&gt;മതത്തിന്,&lt;br /&gt;അധികാരത്തിന്,&lt;br /&gt;അതിരുകൾക്ക്&lt;br /&gt;ചിലപ്പോൾ വാശിക്കും വെറും രസത്തിനും.&lt;br /&gt;ഇവന് ആരാപ്പാ മനുഷ്യനെന്ന് പേരിട്ടത്?&lt;br /&gt;&lt;br /&gt;ലോകമഹായുദ്ധങ്ങളിൽ ചത്ത് വീണ മനുഷ്യജന്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ  കണ്ടിട്ടുണ്ടോ എന്നറിയില്ല. മുൻപ് ഒരു ജന്മത്തിൽ ഞാനത് കണ്ടിരുന്നത്  ഓർക്കുന്നു.&lt;br /&gt;&lt;br /&gt;പടക്കളത്തിലും തടവറകളിലും ശവങ്ങൾ! മുറിവേറ്റവരും അംഗഭംഗം വന്നവരും വേറേ.  കുറേയൊക്കെ ഷവലിൽ കോരിയെടുത്ത് അവന്മാർ തന്നെ കുഴിച്ചിട്ടു. കുറെ പെട്രോൾ  ഒഴിച്ചു കത്തിച്ചൂ! പിന്നെയും ശവങ്ങൾ അവശേഷിച്ചു. കുറേ അവന്മാർക്ക് തിന്നാമായിരുന്നു. യുദ്ധം  കഴിഞ്ഞപ്പോൾ പട്ടിണീയായിരുന്നല്ലോ ലോകമെങ്ങും. അതവന്മാർ ചെയ്തില്ല.&lt;br /&gt;&lt;br /&gt;പരമകാരുണികനായ് ദൈവം അന്ന് നമ്മുടെ പിതാമഹന്മാരോട് പറഞ്ഞു;&lt;br /&gt;&lt;br /&gt;‌-ഭൂമി നാറുകയാണ്. എനിക്കാകെ നാണക്കേടായി, കൂട്ടരെ. നിങ്ങൾക്ക് ഇതിൽ എന്നെ സഹായിക്കാൻ കഴിയും. എന്ത് പറയുന്നു...&lt;br /&gt;&lt;br /&gt;വിവേകശാലികളായ അവർ പറഞ്ഞു.&lt;br /&gt;&lt;br /&gt;-ദൈവമെ ഞങ്ങൾക്ക് ഈ കർമ്മം വിധിക്കാതിരിക്കു. അവിടുത്തെ ഇച്ഛപോലെ ഈ ശവങ്ങളൊക്കെ ദ്രവിപ്പിച്ച് ഭൂമി  നാറാതെ വയ്ക്കാം. പക്ഷെ അതിന്റെ ആവശ്യമുണ്ടോ? അവർ എന്തിനാണു ഈ ഹിസകൾ നടത്തിയത്? അഹങ്കാരം. ദുര. മത്സരം, അല്ലെ? മനുഷ്യരിലെ ആത്മവിനാശകരമായ അത്തരം വാസനകൾ ഞങ്ങളിലേക്ക് കയറിപ്പറ്റിയാൽ ഈ ലോകത്തിനു എന്തു സംഭവിക്കും എന്നവിടുന്നു ദയവായി ചിന്തിച്ചു നോക്കണം. അല്പായുസ്സുകളാണെങ്കിലും ഞങ്ങൾക്ക്  പെരുകാൻ അധികം സമയം വേണ്ട. അതാണല്ലോ അവിടുത്തെ നിശ്ചയം. മനുഷ്യന് ഒരു സഹായം ചെയ്ത് കൊടുത്ത് ഞങ്ങൾ  ദുഷിച്ചവരായി പെരുകി വരുമ്പോൾ അവന്റെ നാശോന്മുഖബുദ്ധി വീണ്ടും ഉണർന്ന് പ്രവർത്തിക്കില്ലെ?   അവനോട് സാദൃശ്യം പുലർത്തുന്ന, ഞങ്ങളിൽ കയറിപ്പറ്റിയ അവന്റെ വാസനകൾ ഞങ്ങളെ ഒറ്റു കൊടുക്കില്ല? ഞങ്ങളുടെ കുലമറ്റുപോകില്ലെ?&lt;br /&gt;&lt;br /&gt;ദൈവം ഖിന്നനായി.&lt;br /&gt;&lt;br /&gt;ദൈവത്തിന്റെ ആ ഇരിപ്പ് പരമ ദയനീയമായിരുന്നു. തന്റെ സ്വരൂപത്തിൽ ഒരു സൃഷ്ടി നടത്തിയതിൽ അന്നു ആദ്യമായി ദൈവം ദുഖിച്ചു.&lt;br /&gt;&lt;br /&gt;ലോകമെങ്ങും ചിതറികിടക്കുന്ന പടക്കോപ്പുകൾ. അവയ്ക്കിടയിൽ അഴുകാതെ കിടക്കുന്ന  ശരീരങ്ങൾ. കല്ലിൽ കൊത്തിയ പോലുള്ള ഹിംസയുടെ ചിത്രങ്ങൾ. അവയ്ക്ക് മീതെ പ്രഭാതങ്ങൾ  ഉദിക്കുന്നു. രാത്രികൾ അമരുന്നു. മഴ പെയ്യുന്നു. മഞ്ഞ് പൊഴിയുന്നു. കാറ്റ്  വീശുന്നു. പനിനീർപുഷ്പങ്ങൾ നാമ്പു നീട്ടുന്നു. എത്ര  ദാരുണമായ കാഴ്ച.&lt;br /&gt;&lt;br /&gt;ദൈവം കണ്ണുകൾ ഇറുക്കിയടച്ച് തല കുടഞ്ഞു. മായയുടെ പ്രലോഭനത്തിനു സ്വയമറിയാതെ അല്പനേരം ദൈവവും വശംവദനായി.&lt;br /&gt;&lt;br /&gt;ആ കാഴ്ച മനുഷ്യനൊഴികെയുള്ള പ്രകൃതിജീവികൾക്കൊക്ക് ദുഖകരമായിരുന്നു. ഞങ്ങൾക്കത് സഹിക്കാനായില്ല.&lt;br /&gt;&lt;br /&gt;‌-ദൈവമെ വ്യസിനിക്കേണ്ട. അങ്ങ് പറയുന്നതെന്തും ഞങ്ങൾ ചെയ്യും. ഞങ്ങൾക്ക് അവിടുന്നല്ലാതെ മറ്റൊരു ആശ്രയവും ഇല്ല.&lt;br /&gt;&lt;br /&gt;ദൈവം കണ്ണ് തുറന്നു.&lt;br /&gt;&lt;br /&gt;എല്ലാം മറക്കുവാനും എല്ലാം പൊറുക്കുവാനും മനുഷ്യന് ഒരവസരം കൊടുക്കാൻ ഞാൻ  ആഗ്രഹിക്കുകയാണ്. വേദനാജകമായ ഹിംസയുടെ ചിത്രങ്ങൾ മാഞ്ഞു പോകട്ടെ. അവ  നേരിട്ട് കണ്ടും അനുഭവിച്ചും പുത്തൻ ജന്മങ്ങൾ തകർന്നു പോകാതിരിക്കട്ടെ.  അവൻ ഇടക്കിടെ അതോർത്തുകൊള്ളട്ടെ എന്ന് വിചാരിച്ച് ചരിത്രത്തിന്റെ താളുകളിലേക്ക് ഒളിച്ചു വയ്ക്കാം. നിങ്ങളുടെ വംശത്തിനു ഒരു കുറവും സംഭവിക്കില്ല. ഇനിയൊരിക്കൽ മനുഷ്യൻ മദിച്ചാൽ അവന്റെ അവസാനം നിങ്ങളിലൂടെ ആയിരിക്കുമെന്ന് ഞാൻ വാഗ്ദാനം തരുന്നു.&lt;br /&gt;&lt;br /&gt;അതു പറഞ്ഞ് ദൈവം മറഞ്ഞു.&lt;br /&gt;&lt;br /&gt;പക്ഷെ മനുഷ്യൻ ആദ്യം ചെയ്തത് ചരിത്രം മറക്കുകയായിരുന്നു. ചരിത്രത്തിൽ  നിന്നും ആരും ഒന്നും പഠിക്കുന്നില്ല എന്നു പറയുന്നത് എത്ര ശരിയാണ്.&lt;br /&gt;&lt;br /&gt;കൃഷിവ്യവസായം എന്നൊരു അഹങ്കാരം അവനിലുണ്ടായതാണ് കീടകുലത്തിനു വിനാശമായത്.&lt;br /&gt;&lt;br /&gt;വളരെ  പണ്ട് നമ്മോട് സഹവർത്തിച്ച് അന്നമുണ്ടാക്കാൻ മനുഷ്യൻ ശ്രമിച്ചിരുന്നു. ആ  കലമെല്ലാം പോയി.&lt;br /&gt;&lt;br /&gt; അന്ന് കൃഷിക്കാർ തന്നെയായിരുന്നു കൃഷി ശാസ്ത്രജ്ഞന്മാരും. മനുഷ്യർക്കു  മനുഷ്യപറ്റുള്ള സമയം. പതുക്കെ അവനിൽ മോഹമുദിച്ചു. അദ്ധ്വാനിക്കാതെ എങ്ങനെ  അന്നം നേടാം എന്ന് അവന്മാർ ചിന്തിക്കാൻ തുടങ്ങി. കൃഷി പഠിപ്പിക്കാൻ സർവകലാശാലകൾ ഉണ്ടായത് അങ്ങനെയാണ്. അവിടെ പഠിച്ചിറങ്ങിയവർ  കൃഷി ചെയ്തില്ല. തന്റെ വേഷവിധാനങ്ങൾ കൊണ്ടും ധാടി മോടി കൊണ്ടും സാങ്കേതിക ശബ്ദങ്ങൾ ഉരുവിട്ടും  കൃഷിക്കാരനെ അവർ കൃഷിയിടത്തിൽ നിന്നും ഓടിച്ചു വിട്ടു. ഇടത്തട്ട്കാരനോടും  കച്ചവടക്കരനോടും അധികാരികളോടും ചങ്ങാത്തം പിടിച്ചു. ലാഭം ഉണ്ടാക്കാമെന്ന്  പറഞ്ഞു കൂടുതൽ ചെലവു ചെയ്യിച്ചു. ദിനം പ്രതി കൃഷി നഷ്ടമായി വന്നു. കച്ചവടക്കാരനും ഇടത്തട്ടുകാരനും ശാസ്ത്രജ്ഞനും ചേർന്നു കൃത്രിമങ്ങൾ അവതരിപ്പിച്ചു. വിത്തില്ലാത്ത പഴം. ഭൂഷണിക്കാൻ രാസവസ്തുക്കൾ. പ്രകൃതിയിൽ നിന്നു ഭിന്നമായി ഒരേകാലത്ത് പൂക്കാനും കായ്കാനും മരുന്നുകൾ. അവന്റെ അന്തസാര ശൂന്യതയ്ക്ക് പ്രകൃതി  അർത്ഥരഹിതമായ ഫലങ്ങൾ മാത്രമെ കൊടുത്തുള്ളു. ലോഭം മൂർച്ഛിച്ച അവനും കൂട്ടാളികൾക്കും പക  നുരഞ്ഞു പൊന്തി.&lt;br /&gt;&lt;br /&gt;പ്രകൃതിയെ കൊല്ലാൻ മണ്ണിലും കാറ്റിലും വെള്ളത്തിലും അവൻ വിഷം ചേർത്തു.&lt;br /&gt;&lt;br /&gt;നമുക്ക് ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.&lt;br /&gt;എത്ര പകയോടെയാണ്, അവന്റെ പദപ്രയോഗം തന്നെ.&lt;br /&gt;&lt;br /&gt;കീടനാശിനി!&lt;br /&gt;&lt;br /&gt;എന്നിട്ടിപ്പോൾ എന്തായി.&lt;br /&gt;&lt;br /&gt;അത് അവൻ തന്നെ കുടിച്ച് തുടങ്ങിയിരിക്കുന്നു.  വിഷ വീര്യത്തിൽ അവന്റെ തന്നെ കോശങ്ങൾ മരണവെപ്രാളപ്പെടുകയാണ്. അവ  ജനിതകങ്ങളെ മാറ്റി മറിയ്ക്കാൻ തുടങ്ങി. ദൈവം ചരിത്രത്തിൽ മറച്ചു വച്ച  ദുരന്ത ചിത്രം അവന്റെ മുന്നിൽ ജീവനെടുത്തു നിൽക്കുന്ന ദുഖകരമായ് കാഴ്ചയിൽ  എത്തിൽ നിൽക്കുന്നു അവന്റെ വിഷമയമായ മോഹം.&lt;br /&gt;&lt;br /&gt;ഒരിക്കൽ ദൈവത്തോട് സഹതപിച്ചതിന്റെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.  മനുഷ്യനോട് ഇനിയൊരു സഹതാപത്തിന്റെ ആവശ്യമില്ല. അവൻ കണ്ടിട്ടില്ലാത്ത കാടുകൾ ഇനിയും  ഭൂമിയിലുണ്ട്. കുംബളങ്ങി പോലെ ജൈവസംരക്ഷിത മേഖലകൾ വേറെ ഉണ്ട്. നമുക്ക് അവിടെയൊക്കെ പോകാം. തണ്ടുതുരപ്പനും മുഞ്ഞയും മഞ്ഞക്കീടവുമായി അർമ്മാദിച്ചു നടക്കാം. മനുഷ്യൻ അവിടേയും കീടനാശിനിയുമായ് വന്ന് കൊള്ളും. മണ്ണിലും  വെള്ളത്തിലും കാറ്റിലുമവൻ വാരിവിതറും. അവന്റെ തന്നെ അമ്മ പെങ്ങന്മാരും കുഞ്ഞുങ്ങളും അത് കഴിച്ചു കൊള്ളും. കാലം ചെല്ലുമ്പോൾ നമ്മെ കൊന്നു തീർത്തതു പോലെ അവനും ഇല്ലാതായിക്കൊള്ളും. മനുഷ്യനില്ലെങ്കിൽ എന്തിനു കീടനാശിനി. എന്തിനു കീടനാശിനിക്കമ്പനികൾ?&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="color: rgb(255, 0, 0);"&gt;(വമ്പിച്ച ചിറകടി)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;അവൻ തന്നെ അവനെ കൊന്ന് തീർന്നു  കഴിയുമ്പോൾ നമുക്ക് ശാന്തമായി സുഭിക്ഷമായ് ഈ ഹ്രസ്വജന്മങ്ങൾ ആസ്വദിച്ചു തുടങ്ങാം.  അതിനായി അധികകാലം കാത്തിരിക്കേണ്ടി വരില്ല. അതുവരേയും   കീടനാശിനി കമ്പനികളുടെ നിലനിൽ‌പ്പിനായ് പ്രാർത്ഥിക്കണം.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="font-weight: bold; color: rgb(255, 153, 255);font-size:130%;" &gt;മേമ്പൊടി&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;(കീടാചാര്യൻ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ ഒരു ചെറുകീടം ചോദ്യവുമായ് എഴുന്നേറ്റു)&lt;br /&gt;&lt;br /&gt;? എൻഡോസൾഫാനെതിരെയുള്ള സമരം വന്ദ്യവയോധികനായ കീടാത്മാവിന്റെ ശ്രദ്ധയിൽ     പെട്ടില്ലെ?&lt;br /&gt;&lt;br /&gt;= (ച്രിരിക്കുന്നു) അതിൽ ആശങ്കപ്പെടാൻ ഒന്നുമില്ല കുഞ്ഞേ. ഈ എൻഡോസൾഫാൻ പോയാൽ വേറൊന്നു. വിഷം ഉണ്ടായിരിക്കണമെന്നത് മനുഷ്യനു കിട്ടിയ ശാപമാണു. ഒരുപകാരം ചെയ്തതിനു നമുക്ക് കിട്ടിയതും അത് തന്നെ. അപ്പോൾ പിന്നെ പുതിയൊരു വിഷം വന്നെ തീരു. അതിനു ലാക്കുനോക്കിയിരിക്കുന്ന മുതലാളിമാർ ഉണ്ട്.  ഒരു വിഷം അങ്ങനെ കൊണ്ടുവരാൻ പറ്റില്ല. അത് ജനങ്ങളിൽ എത്തിക്കാൻ പരസ്യം കൃഷിയാഫീസറന്മാർ രാസവസ്തുവിഭാഗത്തിലെ ഗുമസ്തന്മാർ തുടങ്ങിയവർക്കുള്ള ദക്ഷിണ ഒക്കെയായി എന്ത് ചെലവ് വരുമെന്നാ കുഞ്ഞിന്റെ വിചാരം? അതൊഴിവാക്കാൻ എന്താ മാർഗ്ഗം? ഒന്നു മാറ്റി അതിനു പകരമായി കയറുക. അതിനു   പൊതുജന ങ്ങളേക്കൊണ്ട് പറയിപ്പിക്കണം. അതു ചെയ്തു കൊടുക്കുന്ന  സന്നദ്ധസംഘടനകൾക്കും മാദ്ധ്യമങ്ങൾക്കും പുതിയ ബ്രാൻഡിന്റെ ഉടമകൾ കനത്ത  പാരിതോഷികം നൽകും. എല്ലാ കീടനാശിനിയും നിരോധിക്കും എന്നു പറഞ്ഞാലെ  ഭയപ്പെടേണ്ടതുള്ളൂ. ദൈവം സഹായിച്ച് അതുണ്ടാവില്ല. പെണ്ണുമായി നാടുചുറ്റാൻ പോയവനെ കുത്തിനു പിടിച്ച് വിവാദമുണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയക്കാർക്ക് പക്ഷെ വിഷമടിക്കുന്ന മുതലാളിയുടെ കുത്തിനു പിടിക്കാനാവില്ല. പഴയ തലവെട്ടുകാരും പുതിയ കൈവെട്ടുകാരുമൊക്കെ നാവുകൊണ്ടുള്ള അഭ്യാസത്തിലേക്ക് ചുരുങ്ങിയത്  ദൈവഹിതം മാനിച്ചാ കുഞ്ഞേ. അതിനു പ്രശസ്തിയും പണവും കിട്ടും. മനസിലായോ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-2383114354780580387?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/2383114354780580387/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=2383114354780580387' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2383114354780580387'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2383114354780580387'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_25.html' title='കീടങ്ങൾക്ക് പറയാനുള്ളത്'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-7909397019705076404</id><published>2010-11-19T07:17:00.000-08:00</published><updated>2010-11-19T09:09:05.503-08:00</updated><category scheme='http://www.blogger.com/atom/ns#' term='Health'/><category scheme='http://www.blogger.com/atom/ns#' term='Casuality'/><category scheme='http://www.blogger.com/atom/ns#' term='Pain killers'/><category scheme='http://www.blogger.com/atom/ns#' term='Pain and Paliative'/><title type='text'>കാഷ്വാലിറ്റി; ചരിത്രത്തിനു പിന്തിരിഞ്ഞു നിൽക്കരുത്..</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_xVasIrnYCAQ/TOavJPA4ktI/AAAAAAAAAQI/5SosbNFm-lE/s1600/CASUALITY.jpeg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 196px; height: 257px;" src="http://1.bp.blogspot.com/_xVasIrnYCAQ/TOavJPA4ktI/AAAAAAAAAQI/5SosbNFm-lE/s400/CASUALITY.jpeg" alt="" id="BLOGGER_PHOTO_ID_5541308964709896914" border="0" /&gt;&lt;/a&gt;&lt;br /&gt;ഇന്ത്യയിൽ മെഡിക്കൽ ചരിത്രം പഠിക്കുന്ന ആരും ഇന്ത്യയുടെ മെഡിക്കൽ ചരിത്രമാണു പഠിക്കുന്നതെന്ന് തോന്നുന്നില്ല. ഗൈനക്കോളജിയിലെ ചുരുക്കം ചില പുസ്തങ്ങൾ ഒഴിച്ചാൽ അമേരിക്കൻ/യു.കെ പുസ്തകങ്ങളോ അവയുടെ ഇന്ത്യൻ പകർപ്പുകളോ ആണു ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ പിന്തുടരുന്നത്. അതു കൊണ്ടു തന്നെ കാഷ്വാലിറ്റി മാനേജുമെന്റിനേക്കുറിച്ചുള്ള ചരിത്രവും വിദേശിയുടെ അനുഭവത്തിൽ നിന്നുള്ളവയാണു.&lt;br /&gt;&lt;br /&gt;ബ്രിട്ടീഷ് വിദ്യാഭ്യാസം വരുന്നതിനു മുൻപ് ഇവിടെ ഒരു മനുഷ്യസമൂഹം ജീവിച്ചിരുന്നില്ലെന്നും, ജീവിച്ചിട്ടുണ്ടെങ്കിൽ അവർക്കു അത്യാഹിതസന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെന്നും,  ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ പ്രതിവിധി ഒന്നും ചെയ്യാനാകാതെ അവർ മരിച്ചു പോയിട്ടുണ്ടാകുമെന്നും വിശ്വസിക്കാനാണു ആധുനിക മെഡിക്കോകൾ, അവർ ആയുർവ്വേദമായാലും അലോപ്പതിയായാലും ഇഷ്ടപ്പെടുന്നത്. അത് അവർ പഠിക്കുന്ന മെഡിക്കൽ ചരിത്രത്തിന്റെ അപാകതയാണെന്ന് പറയാതെ തരമില്ല.&lt;br /&gt;&lt;br /&gt;ആധുനിക മെഡിക്കൽ വിദ്യാഭ്യാസം തിരുവിതാംകൂറിൽ രംഗപ്രവേശം ചെയ്യുന്നത് 1930 കളിലാണു. അതിനു മുൻപേ അത് മദ്രാസ് സംസ്ഥാനത്ത് തുടങ്ങിയിരുന്നു. അതിനും മുൻപ് ഈ പ്രദേശങ്ങളിൽ ഉള്ളവർ ആരോഗ്യപരിപാലന രംഗത്ത് എന്ത് ചെയ്തിരുന്നു? അവർക്ക് അസുഖങ്ങൾ വന്നിരുന്നില്ലെ? വന്നിട്ട് അവരെല്ലാം മരിച്ചു പോവുകയാണോ ചെയ്തത്?&lt;br /&gt;&lt;br /&gt;കേരളത്തിൽ ആയുർവ്വേദത്തിനുണ്ടായിരുന്ന പാരമ്പര്യത്തേക്കുറിച്ചു ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല. അതു പോലെ തമിഴ് നാട്ടിൽ സിദ്ധവൈദ്യത്തിനും. ഈ വൈദ്യശാഖയിൽ പ്രവർത്തിച്ചിരുന്നവർ യൂനിവേഴ്സിറ്റി ബിരുദങ്ങൾ സമ്പാദിച്ചിരുന്നില്ലെങ്കിലും മികച്ച വൈദ്യന്മാരുടെ അടുത്തുനിന്ന് പരിശീലനം നേടിയവരായിരുന്നു. അവർ കാഷ്വാലിറ്റികളെ നേരിട്ടിരുന്നില്ലെ?&lt;br /&gt;&lt;br /&gt;വേദന, മരണഭീതി, മരണാവസ്ഥ തുടങ്ങിയവയാണു കാഷ്വാലിറ്റിയുടെ നിർവ്വചനത്തിലേക്ക് കടന്നു വരുന്ന അവസ്ഥകൾ. അവ പൊടുന്നനെ ഉണ്ടാകുന്നു. പരിഹാരവും ഉടൻ വേണം. നല്ല ഒരു ഭിഷഗ്വരനെക്കൊണ്ടേ അത്തരം സന്ദർഭങ്ങളെ വിജയകരമായി നേരിടാനാകു. അതു കൊണ്ടു തന്നെ നമ്മുടെ സർക്കാർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം പോലെ ഗുണകരമായ ചികിത്സ നൽകാൻ മറ്റു സ്ഥാപനങ്ങൾക്ക് കഴിയാറില്ല.&lt;br /&gt;&lt;br /&gt;എന്നാൽ ആശുപത്രികൾ ഒക്കെ നിലവിൽ വരുന്നതിനു മുൻപ് ഇത്തരം സന്ദർഭങ്ങളെ ആളുകൾ എങ്ങനെ നേരിട്ടുകാണും?&lt;br /&gt;&lt;br /&gt;പഴയ കാലത്ത് അത്യാഹിതമുണ്ടാകുന്ന പ്രധാന സന്ദർഭം പ്രസവമായിരുന്നു. അന്ന് പഠിച്ച വൈദ്യന്മാരല്ല പ്രസവമെടുത്തിരുന്നത്. സ്ത്രീകൾ തനിയെ പ്രസവിക്കുകയായിരുന്നു അന്നൊക്കെ. അതിനു അവരെ സഹായിക്കാൻ വയറ്റാട്ടിമാർ ആയിരുന്നു ഉള്ളത്. അവർക്കാണെങ്കിൽ അക്ഷരാഭ്യാസം പോലും ഉണ്ടായിരുന്നില്ല. ചുണ്ണാമ്പുണ്ടാക്കലോ മറ്റ് കൈത്തൊഴിലോ സ്വീകരിച്ചിരുന്നവരാണവർ. അവർക്ക് പ്രവർത്തിക്കാനുള്ള ഇടം - പേറ്റുമുറി - ഒട്ടും ഡിസിൻഫെക്ടടായിരിക്കില്ല. എന്തിനു ഹൈജീനിക്ക് പോലുമാവില്ല. ഓവുപുരയോ, പത്തായപ്പുരയോ ആ‍കും അവരുടെ തീയറ്റർ. അവിടെ സാധാരണ സംഭിക്കുന്ന മുന്ന് കാഷ്വാലിറ്റികൾ ഉണ്ട്.&lt;br /&gt;&lt;br /&gt;1.അമിത രക്തസ്രാവം : അതിനവർക്ക് ഒരു ഒറ്റമൂലിയുണ്ടായിരുന്നു. മുറ്റത്ത് നിൽക്കുന്ന ഒരു ചെടി. അതിന്റെ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു, തിരുവിതാംകൂർ ഭരിച്ചിരുന്ന റീജന്റ് റാണി. ചരിത്രം അത് രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഗ്രാമങ്ങളിൽ അത് വ്യാപകമായി ഉപയോഗിക്കുകയും വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ പരാജയപ്പെടുകയും ചെയ്തു. ഇന്നത്തെപ്പോലെ ആധുനികമല്ലാത്ത കാലഘട്ടമായിരുന്നു അതെന്ന് ഓർക്കണം. ഇന്ന് ഇത്രയധികം ആധുനിക സൌകര്യങ്ങൾ ഉണ്ടായിട്ടും കൈവിട്ടുപോകുന്ന കാഷ്വാലിറ്റിക്ക് കൊടുക്കുന്ന ഇളവെങ്കിലും അവർക്ക് കൊടുക്കില്ലെ? പഠിച്ചവരും സഹായികളും ആധുനിക മരുന്നുകളും ഉപകരണങ്ങളും ഉണ്ടായിട്ടാണു ഇപ്പോൾ സംഭവിക്കുന്നത്. പണ്ട് അതൊന്നുമില്ലായിരുന്നല്ലോ.&lt;br /&gt;&lt;br /&gt;2.ഗർഭാശയ ദ്രാവകങ്ങളുടെ കുട്ടിയുടെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം. കുട്ടിയെ പുറത്തെടുത്താലുടൻ അവർ അത് തിരിച്ചറിയും. അവർക്ക് രഹസ്യമായി ഒരു സക്ഷൻ പമ്പുണ്ട്. അത് ഉപയോഗിക്കും. മിക്കവരും രക്ഷപ്പെട്ടിട്ടുണ്ട്. ആരോഗ്യത്തോടെ ജീവിച്ചിട്ടുണ്ട്.&lt;br /&gt;&lt;br /&gt;3.മറുപിള്ള സംബന്ധിച്ചുള്ളത്: ഗർഭിണിയുടെ വയർ കാണുമ്പോൾ തന്നെ അവർ അതിനുള്ള മരുന്ന് പറമ്പിൽ നിന്ന് സംഘടിപ്പിച്ചാകും അകത്ത് കയറുക. പിന്നെ പ്രശ്നമുണ്ടാകുന്നത് ചുരുക്കം.&lt;br /&gt;&lt;br /&gt;അതൊക്കെ പോകട്ടെ. ആസ്തമ കാഷ്വാലിറ്റിയാകാറുണ്ട്. വൈദ്യശാസ്ത്രം ആസ്തമയുടെ ചില അവസ്ഥയെ കാഷ്വാലിറ്റിയിൽ പെടുത്തി കണ്ടതു കൊണ്ടാണിവിടെ അതെടുത്തത്. വലിവ് ചിലരിൽ സങ്കടരമായ രീതിയിൽ വർദ്ധിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാ‍കാറുണ്ട്. അപ്പോൾ വൈദ്യൻ വരുത്തപ്പെടുക തന്നെ ചെയ്യും. മന്ത്രവും തന്ത്രവുമൊന്നുമല്ല അവിടെ പ്രയോഗിക്കുക. അവരുടെ കയ്യിൽ മൃഗങ്ങളിൽ നിന്ന് ശേഖരിച്ച ഒരു വസ്തുവുണ്ടാകും. മിക്കവാറും ഗുളികാ രൂപത്തിൽ. അത് നൽകും. വലിവ് നിൽക്കും. പിന്നെ വലിവിൽ നിന്ന് രക്ഷപ്പെടാൻ മുറ്റത്തേക്ക് നോക്കി ഒരു ചെടി കാണിച്ചു കൊടുക്കും. അതിന്റെ പൂവ് പറിച്ച് ഓരോ ഇതൾ തേനും ചേർത്ത് കഴിക്കാൻ നിർദ്ദേശിക്കും. മിക്കവാറും വലിവ് പോകും.&lt;br /&gt;&lt;br /&gt;ഒടിവും ചതവുമാണു കാഷ്വാലിറ്റിയിലെ ഒരിനം. ഇന്നുള്ളതിനേക്കാൾ സാദ്ധ്യത അവയ്ക്ക് പണ്ടുണ്ടായിരുന്നു. കായികമായ അദ്ധ്വാനം കൂടുതലാണു. പൊക്കത്തിൽ കയറാൻ ഉപകരണങ്ങളുടെ സഹായം മിക്കവാറും ഉണ്ടാകാറില്ല. ആയുധങ്ങൾ പരിഷ്കൃതമല്ല. മുറിവൊക്കെ സാധാരണം. മുറിഞ്ഞാൽ ചോര പെട്ടെന്ന് നിക്കണം. ഇല്ലെങ്കിൽ ചോരവാർന്ന് മരിക്കും. പ്രതിവിധി ഉണ്ടായിരിക്കുമോ? ഉണ്ടെന്നാണു പഴയ ഗ്രന്ഥങ്ങളിൽ കാണുന്നത്.&lt;br /&gt;&lt;br /&gt;ഒടിവിനു ഇപ്പോഴും അന്വേഷിച്ചു ചെല്ലാവുന്ന വൈദ്യന്മാർ കണ്ണൂരും നാഞ്ചിനാട്ടുമുണ്ട്. അവരുടെ വിശിഷ്ടമായ പാരമ്പര്യത്തിലുള്ള എണ്ണയാണു നാം വെറും മുറിവിനും ചതവിനും ഉപയോഗിച്ച് അവഹേളിക്കുന്നത്. അവരെക്കാണാൻ നമുക്ക് ഇപ്പോൾ ധൈര്യമില്ല. കാലും കയ്യുമൊടിഞ്ഞ് കമ്പിയും കോലുമായി നരകിക്കുന്നവർ പോലും ആധുനികതയെ വിശ്വസിച്ച് അതിനു ധൈര്യപ്പെടുന്നില്ല.&lt;br /&gt;&lt;br /&gt;ഹൃദ്രോഗമാണു കാഷ്വാലിറ്റിയുണ്ടാക്കുന്ന വേറൊന്ന്. വിഷമം തോന്നുമ്പോൾ നാവിലിടാൻ ആധുനിക വൈദ്യം കൊടുക്കുന്ന സമാധാനൌഷധം പോലെ പഴയ വൈദ്യന്മാരും ഒന്ന് നൽകിയിരുന്നു. ഇപ്പോഴും അതുണ്ട്. ആ മരുന്ന് കഴിച്ച് ആശ്വാസം നേടുന്നവരും  ഉണ്ട്. വിചിത്രമായ ഒരു കാര്യം പറയട്ടെ. പഴയ വൈദ്യന്മാർ ഹൃദ്രോഗത്തെ നാം ഇന്ന് ഭയപ്പെടുന്ന രീതിയിലുള്ള പ്രാധാന്യം അന്ന് കൊടുത്തിരുന്നില്ല. കാരണം അത് അത്ര വലിയ റിസ്കുള്ള ഒരസുഖമല്ല. അതിനേക്കുറിച്ചുള്ള ഭയമാണു ആ രോഗത്തേക്കാൾ വലുത്. ഹൃദ്രോഗത്തിന്റെ തുടക്കം മിക്കപ്പോഴും കണ്ടുപിടിച്ചിരുന്നത് വൈദ്യന്മാരല്ല. വീട്ടമ്മമാരായിരുന്നു. അവർ ഉടൻ അതിനുള്ള പ്രതിവിധിയും ചെയ്യും. അടുക്കളയാണു അവരുടെ ലാബ്. അവിടെ ഭക്ഷണത്തിനു ചില വ്യതിയാനങ്ങൾ വരുത്തും. മിക്കവാറും അതങ്ങ് പോകും.&lt;br /&gt;&lt;br /&gt;മാടൻ അടിക്കുക എന്നതായിരുന്നു ഹൃദ്രോഗ കാഷ്വാലിറ്റിയിലെ തടയാനാവാതെ പോയിരുന്ന ഒരു പഴയ ഇനം. ആധുനിക കാലത്ത് മാടനടി കുറയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മാടൻ വിടുന്ന ലക്ഷണമില്ല. ബസിൽ കയറുമ്പോൾ, ഡ്യൂട്ടിക്കിടെ, വണ്ടിയോടിക്കുമ്പോൾ ഒക്കെ ഇപ്പോൾ മാടനടിക്കുന്ന കാഴ്ചയാണു. അതിന്റെ തോത് പണ്ടത്തേക്കാൾ കൂടിയോ എന്നൊരു സംശയം. സമ്മതിക്കണമെന്നില്ല. ആധുനിക കാലത്ത് മാടനടിയില്ല, കുഴഞ്ഞുവീണുള്ള മരണമേ ഉള്ളു എന്ന് നമുക്ക് സമാധാനിക്കാം. എന്നെങ്കിലും ഒരിക്കൽ മരിക്കണ്ടതല്ലെ?&lt;br /&gt;&lt;br /&gt;വേദനയാണു ആധുനിക മെഡിക്കൽ സയൻസ് മുതലാക്കിയ ഒരു രംഗം. ഒരു തലവേദന വന്നാൽ പാരസെറ്റമോൾ പോലെ ഒരു ഗുളിക കഴിച്ചാൽ മാറുന്ന ഒരു മരുന്ന് പാരമ്പര്യത്തിലുണ്ടോ എന്ന ചോദ്യം ചോദിച്ചാണു ആ മുതലാക്കൽ ആരംഭിച്ചത്. എന്നാൽ തീർത്തു പറയാം. ഒന്നല്ല അനവധി മരുന്നുകൾ ഉണ്ട്. പലതും അകത്തു കഴിക്കുക പോലും വേണ്ട. സ്പർശം മാത്രം മതിയാകും. പാരസിറ്റമോൾ പ്രവർത്തിച്ചു തുടങ്ങാനെടുക്കുന്ന നേരം പോലും അതിനു പ്രവർത്തനഫലം തരാൻ ആവശ്യമില്ല. എന്നിട്ടും നമുക്ക് അതേക്കുറിച്ചറിയാനോ ഉപയോഗിച്ചു നോക്കാനോ താല്പര്യമില്ല. അതൊക്കെ പോകട്ടെ. സായിപ്പതിന്റെ സത്ത് ഇറക്കുമതി ചെയ്ത് വലിയ വിലക്ക് വിറ്റുതുടങ്ങൂമ്പോൾ ഈ അലൊപ്പത്തുകൾ തന്നെ അതിന്റെ മാർക്കറ്റിങ്ങിനിറങ്ങിക്കൊള്ളും. ഇപ്പോൾ മഞ്ഞൾ പൊടി കാപ്സ്യൂളിലാക്കി അമേരിക്കയിൽ നിന്നു വരുത്തിയതാണെന്ന് പറഞ്ഞ് വിൽക്കുന്ന പോലെ. അവയ്ക്ക് ലേബലോ വിലയോ കാണില്ല. സത്യം പറഞ്ഞാൽ മഞ്ഞളിനും മല്ലിക്കുമൊക്കെ എന്ത് വിലയിടാനാകും?&lt;br /&gt;&lt;br /&gt;ഇതൊക്കെ ഉണ്ടായിരിക്കുകയും ആയുർവ്വേദക്കാർ പോലും അത് പ്രയോഗിക്കാൻ തയ്യാറാകാതെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് അവരുടെ വൈദ്യശാസ്ത്രത്തിലുള്ള പരിജ്ഞാനക്കുറവായി എടുത്താൽ മതി. വേറൊന്നുള്ളത് ശാസ്ത്രം പടിഞ്ഞാറുനിന്ന് വരുന്നത് മാത്രമാണെന്നുള്ള നമ്മുടെ അന്ധവിശ്വാസവും. കുറേക്കാലം കൂടി ഈ രീതി തുടരും. കാഷ്വാലിറ്റി മാനേജുമെന്റിനു ഇന്നുള്ള രീതി തുടരട്ടെ. നമോവാകം.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="font-weight: bold;font-size:180%;" &gt;മേമ്പൊടി&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;മുകളിൽ പറഞ്ഞതൊക്കെ കല്പിത കഥയായി ഇരിക്കട്ടെ. എല്ലാ ആധുനിക മെഡിക്കൽ മാനെജുമെന്റും കഴിഞ്ഞ് മൊബൈൽ മോർച്ചറി വാടകയ്ക്കെടുത്തോളൂ എന്ന് പറഞ്ഞു വിടുന്ന ടെർമിനൽ രോഗികൾ ഉണ്ടാകാറുണ്ട്. അവരിൽ കുറേപ്പേരെങ്കിലും ആത്മവിശ്വാസത്തോടെ മറ്റ് ശാഖകളിലെ പരമ്പരാഗത രീതികൾ തേടിപ്പോകുന്നു. പലരും പിന്നെയും പല വർഷങ്ങൾ ജീവിച്ചിരിക്കുന്നു. പലർക്കും വേദനകളിൽ നിന്നു മോചനം കിട്ടുന്നു. മനസമാധാനത്തോടെയും സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാക്കി വക്കാതെയും മരിക്കാൻ കഴിയുന്നു. കാഷ്വാലിറ്റിയിൽ സഹായിക്കാൻ കഴിയുന്നില്ലെങ്കിലും സുഖമായി മരിക്കാൻ അനുവദിക്കുന്ന ആ പാരമ്പര്യശാഖകളെ അഭിനന്ദിച്ചു കൂടെ? സമയവും താല്പര്യവുമൂണ്ടെങ്കിൽ നിങ്ങൾക്ക് അവരെ കാണാം. സംസാരിക്കാം. ആത്മവിശ്വാസം നേടാം.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-7909397019705076404?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/7909397019705076404/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=7909397019705076404' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7909397019705076404'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7909397019705076404'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_19.html' title='കാഷ്വാലിറ്റി; ചരിത്രത്തിനു പിന്തിരിഞ്ഞു നിൽക്കരുത്..'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_xVasIrnYCAQ/TOavJPA4ktI/AAAAAAAAAQI/5SosbNFm-lE/s72-c/CASUALITY.jpeg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-3441806807564475402</id><published>2010-11-18T19:28:00.000-08:00</published><updated>2010-11-18T20:20:57.879-08:00</updated><category scheme='http://www.blogger.com/atom/ns#' term='Medicine'/><category scheme='http://www.blogger.com/atom/ns#' term='Nephropathy'/><category scheme='http://www.blogger.com/atom/ns#' term='Insulin'/><category scheme='http://www.blogger.com/atom/ns#' term='Salt'/><category scheme='http://www.blogger.com/atom/ns#' term='Sugar'/><category scheme='http://www.blogger.com/atom/ns#' term='Dibetics'/><title type='text'>ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾ</title><content type='html'>വേൾഡ് ഡയബറ്റിക്ക് ഡേയെക്കുറിച്ച് വന്ന പോസ്റ്റിനു ഇന്ത്യാഹെറിറ്റേജിട്ട കമന്റ് പ്രസക്തമായ ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവയ്ക്ക് എന്റെ തോന്നലുകളാണു ഈ പോസ്റ്റ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്‍ഡ്യാഹെറിറ്റേജ്‌:&lt;/span&gt;&lt;br /&gt;=അന്ധമായി ആധുനികവൈദ്യത്തോടു വിരോധം പുലര്‍ത്തുന്ന രീതിയില്‍ എഴുതാതെ. കാരണം അതില്ലായിരുന്നു എങ്കില്‍ ഇന്നുള്ള emergency ഒന്നും നമുക്ക്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുകയില്ല എന്നുള്ളത്‌ ഒരു സത്യം ആണ്‌.&lt;br /&gt;&lt;br /&gt;+ഒരു പരിധി വരെ. പക്ഷെ ആധുനിക വൈദ്യശാസ്ത്രം സമ്മാനിക്കുന്ന രോഗമാനേജുമെന്റിനു ശേഷമുള്ള രോഗിയുടെ അവസ്ഥ പരിഗണിച്ചാൽ emergency management നിസാരമാണെന്ന് മനസിലാകും. ഇന്ന് ഒരു രോഗവുമായി ആധുനിക വൈദ്യത്തെ സമീപിച്ചാൽ ആ വ്യക്തി എക്കാലവും ഒരു രോഗിയായി തുടരുന്ന അവസ്ഥയാണു കാണുന്നത്. അതാണോ ഒരു ചികിത്സാശാസ്ത്രത്തിന്റെ ഉദ്ദേശം? അങ്ങനെ രോഗാവാസ്ഥ നിയന്ത്രിതമായി മാത്രം തുടരുമ്പോൾ അയാൾക്ക് അയാളുടെ കുടുംബത്തിനു സമൂഹത്തിനു ഒക്കെ ഉണ്ടാകുന്ന പ്രയാസങ്ങൾ, സാമ്പത്തിക ബാദ്ധ്യതകൾ, കർമ്മരംഗത്തുണ്ടാകുന്ന തടസ്സങ്ങൾ ഒക്കെ ഒന്ന് ഓർത്തുനോക്കു. അവിടെ ഒരു വ്യതിയാനം ഉണ്ടാകാൻ ഡോക്ടറന്മാർ ആഗ്രഹിച്ചാലും മരുന്നു കമ്പനിക്കാരും, മെഡിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കുന്നവരും ആശുപത്രി മാനേജുമെന്റും സമ്മതിക്കില്ല. ചികിത്സാരംഗം ഇന്ന് ഒരുപാട് മൂലധനവും മാൻപവറും ഇൻ‌വെസ്റ്റ് ചെയ്തിരിക്കുന്ന ഒരു വ്യവസായമാണു. അത് ലാഭത്തിൽ നടത്തിക്കൊണ്ടുപോകാൻ ഫൈനാൻഷ്യൽ മാനേജരന്മാരെ ഏൽ‌പ്പിച്ചിരിക്കുകയാണു. ചികിത്സാരംഗത്ത് ഡോക്ടറന്മാർക്ക് ഒരു സ്വാധീനവും ഇന്നില്ല. അത് ഡോക്റ്ററന്മാർ മനസിലാക്കണം. രോഗികൾക്ക് ഗുണകരമല്ലാത്ത ആ അവസ്ഥയോട് ഡൊക്റ്ററന്മാർ പ്രതികരിക്കാതിരിക്കുമ്പോഴാണ് എന്നെ പോലെയുള്ള പൊട്ടന്മാർ കേറി ഇടപെടുന്നത്.&lt;br /&gt;&lt;br /&gt;വേറൊന്നുള്ളത്. കഴിഞ്ഞ 5 വർഷം അലോപ്പതി ആശുപത്രികൾ എത്ര ടെർമിനൽ രോഗികളെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നൊരു കണക്ക് തരാമോ? അവരിൽ എത്ര പേർ സുഖമായി ജീവിച്ചിരിക്കുന്നു എന്നും.&lt;br /&gt;&lt;br /&gt;ഇനിയുമുണ്ട് വേറൊരു ചോദ്യം: സ്പെഷാലിറ്റി, സൂപ്പർസ്പെഷാലിറ്റി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരിൽ എത്ര ശതമാനം സുരക്ഷിതമായി ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നുണ്ട്? ഈ സ്പെഷാലിറ്റി/സൂപ്പർ സ്പെഷാലിറ്റികളാണല്ലോ ഇന്ന് ആരോഗ്യരംഗത്തിന്റെ അവസാനവാക്ക്. അത് കൊണ്ട് ചോദിച്ചതാണു. നമ്മുടെ കണ്മുൻപിൽ കാണുന്ന കാഴ്ചകൾ ശരിയാണൊ തെറ്റാണോ എന്നറിയാൻ മാത്രം!&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്‍ഡ്യാഹെറിറ്റേജ്‌&lt;br /&gt;=&lt;/span&gt;താങ്കളുടെ പല വാദങ്ങളും കൂടുതല്‍ പഠിക്കേണ്ടതു തന്നെ എന്നെനിക്കും അഭിപ്രായം ഉണ്ട്‌.&lt;br /&gt;&lt;br /&gt;+നന്ദി. ഈ രംഗത്ത് പരിജ്ഞാനമുള്ളവർ കൂടുതൽ നന്നായി നിരീക്ഷിക്കുകയും ആഴത്തിൽ പഠനം നടത്തുകയും ചെയ്തു തുടങ്ങുമ്പോൾ എന്റെ പോസ്റ്റുകൾ അപ്രസക്തമാവും. അതിനു ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്‍ഡ്യാഹെറിറ്റേജ്‌&lt;br /&gt;&lt;/span&gt;=ആദ്യകാലങ്ങളില്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാനുള്ള ഔഷധങ്ങള്‍  ഇല്ലാതിരുന്നതിനാല്‍ പ്രമേഹരോഗികള്‍ അതിന്റെ ആദ്യ complications ആയ  Diabetic keto acidosis പോലെ ഉള്ളവയാല്‍ ചെറു പ്രായത്തില്‍ തന്നെ  മരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;+ഇതൊരു പ്രസ്താവന മാത്രമായാണു ഞാൻ കരുതുന്നത്. ഒരു പുതിയ തത്ത്വമോ ഔഷധമോ പരിചയപ്പെടുത്തുന്നതിന്റെ മുന്നോടിയായി ഇറക്കുന്ന ലിറ്ററേച്ചറുകളിൽ പൂർവ്വപക്ഷമായി ഇത്തരം വാദങ്ങൾ ഉൾപ്പെടുത്താറുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം എങ്കിലും ഇതിനു ആസ്പദമായ രേഖ ഏതാണെന്ന് പറഞ്ഞൂ തന്നാൽ ഉപകാരമായി. 1960 മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന പ്രമേഹരോഗികളുടെ എണ്ണം എത്രയാണു? ആധുനിക വൈദ്യം ചിട്ടയോടെ വേരുറപ്പിച്ച ഒരു കാലഘട്ടമാണത്. അന്നത്തെ ആശുപത്രി രേഖകളിൽ ഡോക്ട്രറെ സമീപിക്കുന്നവരിൽ എത്ര പ്രമേഹ രോഗികൾ ഉണ്ടായിരുന്നു? ഇന്നത്തെപ്പോലെ സ്പെഷലിസ്റ്റുകൾ വ്യാപകമല്ലാതിരുന്നതിനാൽ ഫിസിഷ്യന്മാരോ സിവിത്സർജ്ജന്മാരോ ആണു രോഗികളെ ആദ്യം കണ്ടിരുന്നത്. അവർ വിശദമായ ഒരു കുറിപ്പ് തയ്യാറാക്കിയ ശേഷമാണു ചികിത്സ തുടങ്ങിയിരുന്നത്. പലരും അത് സ്വന്തമായി കുറിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. താങ്കൾ പൊതുന്മക്കായി അത് നൽകുമെന്ന് വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;എന്റെ അറിവിൽ സ്ത്രീകൾ ഡയബറ്റിക്കാകുന്ന കേസുകൾ അന്ന് നിസ്സാരമായിരുന്നു. അത് തന്നെ നല്ല വിദ്യാഭ്യാസവും പുറത്തൊക്കെ പോയി പരിചയവുമുള്ള സ്ത്രീകളിലേ കണ്ടിരുന്നുള്ളു.&lt;br /&gt;&lt;br /&gt;അതു പോലെ പ്രമേഹം മൂർച്ഛിച്ച് മരിക്കുന്നവർ നന്നേ കുറവായിരുന്നു. അതിൽ നിന്നാണു ഇപ്പോൾ ജനസംഖ്യയുടെ 10%ലേക്ക് ഉള്ള പ്രമേഹരോഗികളുടെ ഈ വളർച്ച. അപ്പോൾ ന്യായമായും നാം അന്വേഷിക്കേണ്ട ഒരു ഭാഗമുണ്ട്. എന്തായിരുന്നു അന്ന് പ്രമേഹം വ്യാപകമാകാതിരുന്നതിനു കാരണം? ഭക്ഷണ രീതിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഇന്നത്തേക്കാൾ പ്രാകൃതമായിരുന്നു അന്ന് ഭക്ഷണരീതികൾ. ഇന്ന് നാം പഠിപ്പുള്ളവരും ഒരുപാട് കാര്യങ്ങൾ അറിയാവുന്നവരുമാണു. നാം ഇന്ന് മെഡിക്കൽ സയൻസിന്റെ നിർദ്ദേശാനുസരണം ശാസ്ത്രീയമായി ജീവിക്കാൻ ശ്രമിക്കുന്നവരാണു. ഭക്ഷണവും അതിനനുസരിച്ചാണു. ചപ്പു ചവറൊന്നും തിന്നില്ല. എല്ലാം ശാസ്ത്രീയമായി സംസ്കരണം ചെയ്യപ്പെട്ടവയാണു. എന്നിട്ടും ഈ വ്യതിയാനം ഉണ്ടാകുമ്പോൾ അത് പഠിക്കണ്ടെ? അതു പോലെ, അന്ന് പ്രമേഹത്തിനു ആധുനികമല്ലാത്ത ചികിത്സാ ശാസ്തങ്ങളിൽ പഠനം നടന്നിരുന്നോ അവയിൽ എന്തെങ്കിലും പ്രതിവിധി ഉണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ അതേപ്പറ്റി ഒരു പഠനം നടത്തി പ്രയോജനപ്പെടുത്തുകയല്ലെ നാമിപ്പോൾ ചെയ്യേണ്ടത്? ഇത് പോലെ ഒരു ചിന്തയായിരിക്കില്ലെ ഡോ.എം.എസ്.വല്യത്താനേപ്പോലെ പ്രതിഭാശാലിയായ ഒരു ഡോക്ടറെ ചരകന്റെ ഈട്‌വയ്പിലേക്ക് നയിച്ചത്. ആ പാത എല്ലാവരും തുടരുകയല്ലെ യുക്തം?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്‍ഡ്യാഹെറിറ്റേജ്‌&lt;br /&gt;&lt;br /&gt;&lt;/span&gt;=ഇന്‍സുലിന്‍ പോലെ ഉള്ള മരുന്നുകള്‍ വന്നതിനു ശേഷം ആണ്‌ രോഗികളുടെ ജീവിതകാലം നീണ്ടത്‌.&lt;br /&gt;അപ്പോഴാണ്‌ പ്രമേഹത്തിന്റെ തന്നെ മറ്റു complications പുറമെ വരാന്‍ തുടങ്ങിയത്‌ .&lt;br /&gt;+ഇത് പറഞ്ഞു കഴിഞ്ഞിട്ട്.......................&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;"&gt;ഇന്‍ഡ്യാഹെറിറ്റേജ്‌&lt;br /&gt;&lt;br /&gt;=&lt;/span&gt;അതിനെ ചികില്‍സയുടെ അനന്തരഫലം ആയി ഉണ്ടാകുന്നു എന്ന് എഴുതുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്‌.&lt;br /&gt;&lt;br /&gt;+ഇതെങ്ങനെ ശരിയാകും? താങ്കൾ തന്നെ പറയുന്നു പ്രമേഹത്തിന്റെ കോമ്പ്ലിക്കേഷൻ അതിന്റെ ആധുനിക ചികിത്സയുടെ ഫലമാണെന്ന്. എനിക്കും അത്രയേ അഭിപ്രായമുള്ളു. എനിക്ക് വിവരക്കേട് പറയാം. താങ്കൾ അത് പറയരുതായിരുന്നു. പിന്നെ, ഇൻസ്യുലിൻ രോഗിയുടെ ജീവിത ദൈർഘ്യം കൂട്ടുന്നുണ്ടെന്ന് പറയുന്നത് യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നില്ല. അനുഭങ്ങൾ മറിച്ചാണു.&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="color: rgb(255, 0, 0);"&gt;മേമ്പൊടി:&lt;/span&gt;&lt;br /&gt;&lt;/div&gt;മെഡിക്കൽ ശാസ്തമെന്നല്ല ആധുനികമായ ഒരു ശാസ്ത്രവും ഇന്ന് ആ പേരിനോട് നീതിപുലർത്തുന്നവയല്ല. ശാസ്ത്രഗവേഷണങ്ങൾ ഒക്കെ ഏതാണ്ട് 1930ലെ അവസ്ഥയിൽ തുടരുകയാണു. പിന്നെ നമുക്ക് മുന്നിൽ കാണുന്ന കളർഫുൾ കാര്യങ്ങൾ ടെക്നോളജിയുടെ വികാസവും പ്രയോജനപ്പെടുത്തലുമാണു. അവയ്ക്കു മീതേ ശാസ്ത്രജ്ഞന്മാർക്ക്/ഡോക്ട്രറന്മാർക്ക് ഒരു കണ്ട്രോളുമില്ല. പിന്നെ ഒരു തൊഴിലായത് കൊണ്ട് അവരൊക്കെ അതിനെ ന്യായീകരിക്കാൻ ഇറങ്ങുന്നു എന്നു മാത്രം.&lt;br /&gt;ശാസ്ത്രജ്ഞനുൾപ്പെടെ ഈ ജനം എന്ന സാധനം ശാസ്ത്രത്തേക്കാൾ അന്ധവിശ്വാസങ്ങളിലാണു ഇന്ന് ജീവിക്കുന്നത്. മറ്റുള്ളവർ കുറച്ചിൽ പറയേണ്ട എന്ന് വിചാരിച്ച് ശാസ്തത്തെ പുകഴ്ത്തി പറയും. പക്ഷെ സമാന്തരവഴികൾ തേടിപ്പോവുകയും ചെയ്യും. ദൈവവിശ്വാസവും ലാടവൈദ്യവുമൊക്കെ കൂടുതൽ കൂടുതൽ പ്രസക്തമാകുന്നത് ഇങ്ങനെയാണു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-3441806807564475402?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/3441806807564475402/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=3441806807564475402' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/3441806807564475402'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/3441806807564475402'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_18.html' title='ചില ചോദ്യങ്ങൾ ചില ഉത്തരങ്ങൾ'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-6009111618466257103</id><published>2010-11-15T06:58:00.000-08:00</published><updated>2010-11-15T09:27:20.906-08:00</updated><category scheme='http://www.blogger.com/atom/ns#' term='Medicine'/><category scheme='http://www.blogger.com/atom/ns#' term='Nephropathy'/><category scheme='http://www.blogger.com/atom/ns#' term='Insulin'/><category scheme='http://www.blogger.com/atom/ns#' term='Salt'/><category scheme='http://www.blogger.com/atom/ns#' term='Sugar'/><category scheme='http://www.blogger.com/atom/ns#' term='Dibetics'/><title type='text'>വേൾഡ് ഡയബറ്റിക് ഡേ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_xVasIrnYCAQ/TOFtYQqdC6I/AAAAAAAAAP4/ySf8Wzq1dqQ/s1600/NERU.jpeg"&gt;&lt;img style="float: right; margin: 0pt 0pt 10px 10px; cursor: pointer; width: 208px; height: 243px;" src="http://2.bp.blogspot.com/_xVasIrnYCAQ/TOFtYQqdC6I/AAAAAAAAAP4/ySf8Wzq1dqQ/s400/NERU.jpeg" alt="" id="BLOGGER_PHOTO_ID_5539829280199740322" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_xVasIrnYCAQ/TOFsp7bb5fI/AAAAAAAAAPw/TYVtkfKHTG0/s1600/DIBETIV.jpeg"&gt;&lt;img style="cursor: pointer; width: 209px; height: 241px;" src="http://2.bp.blogspot.com/_xVasIrnYCAQ/TOFsp7bb5fI/AAAAAAAAAPw/TYVtkfKHTG0/s400/DIBETIV.jpeg" alt="" id="BLOGGER_PHOTO_ID_5539828484225623538" border="0" /&gt;&lt;/a&gt;&lt;br /&gt;ലോകത്തിലെ അഞ്ചു പ്രമേഹരോഗികളിൽ ഒരാൾ ഇന്ത്യാക്കാരനാണെന്ന കണക്കിലെ കളി രണ്ടു ദിവസമായി മാദ്ധ്യമങ്ങളിൽ കളിക്കുകയാണു. അത് അഞ്ച് കോടിയോളം വരും. ആധുനിക വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ചിട്ടും 5 കോടി പ്രമേഹരോഗികളോ എന്ന് അത്ഭുതപ്പെടരുത്. നാമമാത്ര പ്രമേഹരോഗികളിൽ നിന്നാണു നാം 5 കോടിയിലെത്തി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ചൈന നമുക്ക് പിറകിലാണു. 4.3 കോടി. അമേരിക്കയിൽ 2.7 കോടി. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന ശുഭപ്രതീക്ഷയിലാണു വൈദ്യവ്യവസായം. ജനസംഖ്യയുടെ 10% എന്ന ഈ നിരക്ക് അമേരിക്ക നേരത്തെ ആർജ്ജിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്തിനു മടിച്ചു നിൽക്കണം?&lt;br /&gt;&lt;br /&gt;ലോക പ്രമേഹദിനത്തിന്റെ അവതരണത്തിനായി സൂട്ടും കോട്ടും സ്റ്റെത്തുമിട്ട് വൈദ്യമാനേജറന്മാർ രണ്ടുദിവസമായി മാദ്ധ്യമങ്ങൾ നിറഞ്ഞു നിന്നു. ഈ മൂന്നാം ലോകത്തിന്റെ ആരോഗ്യകാര്യത്തിൽ അവർക്കുള്ള ശുഷ്കാന്തി കണ്ട് എങ്ങനെ അത്ഭുതപ്പെടാതിരിക്കും? അപകടത്തിലെങ്ങാനം പെട്ട് തലപൊട്ടി ആശുപത്രിയിൽ എത്തിയാൽ പ്രൈവറ്റ് പ്രാക്ടീസ് നിരോധിച്ചതിന്റെ കലിപ്പ് തീർക്കാൻ ഒരു ചിട്ടെഴുതി മെഡിക്കൽ കോളേജിലേക്ക് വിടുന്ന ജില്ലാ ആശുപത്രി അധികൃതരാണു നമുക്ക്. തല തുന്നിക്കെട്ടാനും പഞ്ഞിവെച്ച് ചോരയൊപ്പി സമാധാനിപ്പിക്കാനും വൈദ്യം പഠിച്ച വേറെ ആൾ കൂടെ വേണം. അല്ലെങ്കിൽ ചോരയൊലിച്ചു തന്നെ മെഡിക്കൽ കോളേജിലേക്ക് യാത്ര!&lt;br /&gt;&lt;br /&gt;5 കോടി പ്രമേഹികൾ എന്നത് വൈദ്യബിസിനസ്സിൽ കൊച്ചുകാര്യമല്ല. അമേരിക്കക്കാരന്റെ തരം നിയന്ത്രണമൊന്നുമില്ലാത്ത ഈ നാട്ടിലെ മെഡിക്കൽ രംഗത്ത് ഒന്നോർത്താൽ അതൊരു ചാകര തന്നെയാണു. അത് വാരിയെടുക്കാനുള്ള തത്രപ്പാടിലാ‍ണു എല്ലാ ഡയബറ്റീഷന്മാരും. അതിൽ അച്ഛനമമ്മാരുടെ പേരും പ്രശസ്തിയും ഉള്ളവർക്ക് കൊടും ചാകര!!&lt;br /&gt;&lt;br /&gt;പാങ്ക്രിയാസ് എന്ന അവയവം ഇൻസുലിൻ പുറപ്പെടുവിക്കാതെ ശരീരത്തിൽ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുന്നതാണു പ്രമേഹകാരണമായി സയൻസ് പറയുന്നത്. എന്താ അത് ആ തരവഴികേട് കാണിക്കുന്നതെന്ന്  ഇന്നും സയന്റിസ്റ്റുകൾക്ക് അത്ര നിശ്ചയമില്ല. ചില ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ചികിത്സ.&lt;br /&gt;&lt;br /&gt;ടൈപ്പ് 1 രോഗത്തിൽ ഇൻസുലിനെ ആരോ തിന്നു കളയും. ഗ്ലൂക്കോസിന്റെ അളവ് അങ്ങനെയാണു കൂടുന്നത്. അത് ഏതേലും കീടാണു പറ്റിക്കുന്നതാണോ എന്നറിയില്ല. പിന്നത്തെ ഒരു കാരണം കൈവിഷമാണു. കൈവിഷം എന്ന് കേട്ട് തെറ്റിദ്ധരിക്കണ്ട. നമ്മുടെ മന്ത്രവാദികളുടെ സബ്ജക്റ്റാ‍യ കൈവിഷമല്ല ഇത്. ഇരുമുടി കെട്ടുമായി മലകയറുമെങ്കിലും ഡോക്ടറന്മാർ അന്ധവിശ്വാസികളാണെന്ന് ആരും പറയില്ല. ഈ കൈവിഷം എന്നത്, കൈകൊണ്ട് ഉള്ളിൽ ചെന്നു പറ്റുന്നതെന്നേ അർത്ഥമാക്കേണ്ടതുള്ളു. ഭക്ഷണത്തിലൂടെ, മരുന്നിലൂടെ ഒക്കെ പ്രതിരോധം തകർക്കുന്ന രാസപദാർത്ഥങ്ങൾ ഉള്ളിൽ ചെന്നു പറ്റിയാൽ പ്രമേഹമുണ്ടാകും എന്നാണു ഒരൂഹം.&lt;br /&gt;&lt;br /&gt;ടൈപ്പ് 2 ചേട്ടനാണെങ്കിൽ ഇൻസുലിന്റെ കുത്തൊഴുക്ക് കാരണം ഉണ്ടാകുന്നതാണു. പ്രായം, പൊണ്ണത്തടി, വ്യായാമക്കുറവ്, വാരിവലിച്ചുള്ള തീറ്റി,  പാങ്ക്രിയാസിനുണ്ടാകുന്ന ചില രോഗങ്ങൾ ഒക്കെയാണു അതിനു കാരണമായി പറയുന്നത്.&lt;br /&gt;&lt;br /&gt;ഏറ്റവും രസകരമായ ഒരു കാരണമുണ്ട്. പശുവിൻ പാൽ. കുഞ്ഞുന്നാളിൽ പാലുകൊടുത്താൽ അവൻ പ്രമേഹിയാകുമത്രെ! അതു കൊണ്ടാവും ഇപ്പോൾ ഗൈനക്കോളജിസ്റ്റുകൾ പശുവിൻ പാൽ വിലക്കുകയും നല്ല കമ്മീഷനുള്ള നെസ്ലേപ്പാൽ നിർദ്ദേശിക്കുകയും ചെയ്യുന്നത്. എന്നിട്ടും എവിടെ കുറയാൻ? പ്രമേഹരോഗികൾ മുന്നോട്ട് തന്നെ. പശുവിൻ പാൽ മാത്രം കുട്ടികൾക്ക് കുടിക്കാൻ  ഉണ്ടായിരുന്ന ഒരു കാലത്ത് പ്രമേഹരോഗികൾ വിരളമായതെന്തുകൊണ്ടായിരുന്നു എന്ന് വിശദീകരിക്കാൻ ഡോക്ടറന്മാർ തയ്യാറാകുമോ?&lt;br /&gt;&lt;br /&gt;ഇതിലൊന്നും ഡോക്ടറന്മാരെ കുറ്റം പറയാനാവില്ല. ലക്ഷങ്ങളും കോടികളും എറിഞ്ഞ് ഒരു ബിരുദം സമ്പാദിക്കുമ്പോൾ ചെലവ് കാശ് തിരിച്ച് പിടിക്കാനാവും എല്ലാവരും ആദ്യം ശ്രമിക്കുക. തന്റെ ഒപ്പം കളിച്ചു നടന്ന മീൻപെറുക്കി ചെക്കൻ സ്കോഡയിലും ബി.എം.ഡബ്ലിയൂവിലും ചെത്തി നടക്കുമ്പോൾ നാനോയിൽ ഇരമ്പി നെരങ്ങാൻ ആരാണാഗ്രഹിക്കുക? അതു കൊണ്ട് അവരെ വിടാം.&lt;br /&gt;&lt;br /&gt;ഡയബറ്റിക് കച്ചവടത്തിനു കോപ്പുകൂട്ടുന്ന ‘രോഗകാരണങ്ങളി’ലെ തമാശകൾ മാത്രമാണിവിടെ പരാമർശ വിഷയം.&lt;br /&gt;&lt;br /&gt;ചുമ്മാ വാരിവലിച്ചു തിന്ന് വെറുതേയിരുന്നാൽ പ്രമേഹം ഉണ്ടാകും എന്നൊരു സന്ദേശം എല്ലാം ഡോക്ടറന്മാരും കൊടുക്കാറുണ്ട്. അപ്പോൾ ഞാൻ വെറുതെ ആലോചിച്ചു. എന്തു കൊണ്ടാണു നമ്മൂടെ പഴയ നമ്പൂരാർക്കും നായർ ഈഴവ കാരണവന്മാർക്കും ഒന്നും ഈ രോഗം ഉണ്ടായില്ല. അടൂരിന്റെ എലിപ്പത്തായം കണ്ടവർക്കറിയാം പഴയ ഒരു കാരണവരുടെ സ്റ്റൈൽ. “രായമ്മോ” എന്നൊരൊറ്റ വിളി മാത്രമാണു അദ്ദേഹത്തിന്റെ അദ്ധ്വാനം. പിന്നെ പിള്ളാരേ ഉണ്ടാക്കലും. അതൊരു പത്ത് പതിമൂന്നെണ്ണം വരും.  മൂന്നു നേരം മൃഷ്ടാന്നം (എലിപ്പത്തായത്തിലേ അല്ല). നെയ്യും എണ്ണയും ഇഷ്ടം പോലെ. ചോറാണെങ്കിൽ ഇടങ്ങഴി അരിയുടേത് ഒറ്റയാൾക്ക് വേണം. സദ്യക്കൊക്കെ പോയാൽ പായസം തവക്കണക്കിനു. എന്നിട്ടും അവർക്കാർക്കും വ്യാപകമായി ഡയബറ്റിസ് ഉണ്ടായില്ല.&lt;br /&gt;&lt;br /&gt;വേറൊരു വിഭാഗമുള്ളത് ഗുജറാത്തികളാണു. മധുരത്തിൽ മുങ്ങാൻ മൂക്ക് മാത്രമേ അവർക്കു ബാക്കിയുള്ളു. പൊണ്ണത്തടി എന്ന് പറഞ്ഞാൽ പോര. പലരും എവിടെങ്കിലും ഇരുന്നാൽ പൊക്ലേൻ വേണം എടുത്ത് മാറ്റാൻ. അവർക്കും വ്യാപകമായി ഡയബറ്റിക്ക് ഉണ്ടായില്ല. ഇവർക്കൊന്നും കൊളസ്ട്രോളും അറ്റാക്കും ഉണ്ടായില്ല. മിക്കവരും എൺപതും നൂറും വയസ്സ് വരെ ജീവിച്ചു. ഏതാണ്ട് ആ ജീവിത ചര്യ തുടരുന്ന ഒരാൾ നമുക്കിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. തൊണ്ണൂറ്റാറു വയസ്സായി. വലിയ ആരോഗ്യപ്രശ്നമൊന്നുമില്ല. മിക്ക സാമൂഹിക, രാഷ്ട്രീയ, നിയമ പ്രശ്നങ്ങളിൽ അദ്ദേഹം ഇടപെടുകയും ചെയ്യും. ആളിന്റെ പേരു പറഞ്ഞാൽ ആയുസ്സ് കുറയും എന്നൊരു അന്ധവിശ്വാസമുള്ളതു കൊണ്ട് പേര് പറയില്ല.&lt;br /&gt;&lt;br /&gt;പ്രമേഹ രോഗികളെ ശ്രദ്ധിച്ചാൽ രസകരമായ ഒരു പന്തുകളിയുടെ ചിത്രം നമുക്കവരുടെ ജീവിതത്തിൽ കാണാം. ഡയബറ്റിക്കാകുന്ന രോഗികൾ ആധുനിക ചികിത്സ സ്വീകരിക്കുന്നിടത്ത് പന്ത് ഉരുണ്ട് തുടങ്ങുന്നു. ടെസ്റ്റ്, ഗുളിക, മധുരമില്ലാത്ത ചായ, ചപ്പാത്തിയൊക്കെയായി കുറേനാൾ കഴിയുമ്പോൾ ഡയബറ്റിക്ക് ഡോക്ടർ നീട്ടിയൊരടിയാണു. നെഫ്രോളജിസ്റ്റിനടുത്തേക്ക്. ചികിത്സ ഒരു വകയായിക്കഴിയുമ്പോൾ പ്രമേഹരോഗികൾ മിക്കവരും വൃക്ക രോഗത്തിനു വിധേയമാകുന്നത് കാണാം. പിന്നെ കോർട്ട് വൃക്കസദനത്തിലേക്ക് മാറും. അവിടുത്തെ ഫുട്ബോളുകളിയുടെ ഭാഗമായി വിദ്വാനോട് ആദ്യം ഉപ്പ് കുറയ്ക്കാൻ ആവശ്യപ്പെടും. അതു ചെയ്യുമ്പോ ദാ കിടക്കുന്നു ഷുഗർ താഴെ! ഗോൾ!! ഇത്രയും കാലം കൊണ്ടു നടന്ന ഷുഗർ കുറഞ്ഞു.(നേരത്തെ ഇത് നോക്കിയാപ്പോരാരുന്നോ എന്നപ്പോൾ ചിന്തിക്കില്ല)   ഷുഗർ കുറഞ്ഞത് ശ്രദ്ധിക്കാൻ ഡയബറ്റിക്ക് കളിക്കാരൻ അവിടെ കാണില്ല!! കാരണം രണ്ടു ഡോക്ടറന്മാർ തമ്മിൽ കണ്ടാൽ മുറുമുറുക്കും. അല്ലെങ്കിൽ പെപ്സിയുടെ വേദിയായിരിക്കണം. അതെന്താ ഉപ്പു കുറയ്ക്കുമ്പോൾ മധുരം കുറയുന്നത്? എനിക്കറിയില്ല. പക്ഷെ അങ്ങനെ കാണുന്നുണ്ട്. അത്തിന്റെ ചുവട് പിടിച്ച് എന്തെങ്കിലും ഗവേഷണം നടക്കുന്നുണ്ടോ എന്ന് അറിയില്ല.&lt;br /&gt;&lt;br /&gt;എന്തായാലും വൃക്ക ചികിത്സ തുടരുമ്പോൾ അതിന്റെ ബാക്കിയായി ഹൃദ്രോഗം ഉണ്ടായിക്കൊള്ളും. അപ്പോൾ വീശിയടിക്കുന്നത് കാർഡിയോളജിസ്റ്റിന്റെ അടുത്തേക്ക്!! പിന്നെ അയാളുടെ കാലിൽ കിടന്നുരുളുന്ന പന്താകും, രോഗി.മിക്കവാറും അങ്ങോരാകും ഫൈനൽ ഗോളടിക്കുന്നത്.&lt;br /&gt;&lt;br /&gt;അപ്പോൾ പ്രമേഹം രോഗരാജനാണെന്ന് പറയുന്നത് വെറുതേയല്ല. അത് പലരേയും രാജാക്കന്മാരാക്കുന്നുണ്ട് . ഡയബറ്റിക്കിൽ തുടങ്ങിയാൽ എത്ര പേർക്കാണു കച്ചവടം ഒത്തു കിട്ടുന്നത്? ഡയബറ്റീഷനാകുന്നു ഈ വീടിന്റെ ഐശ്വര്യം എന്ന് ഓരോ സ്പെഷലിസ്റ്റ് ഡോക്ടറന്മാരും എഴുതി വക്കേണ്ടി വരും.&lt;br /&gt;&lt;br /&gt;എനിക്ക് ആദ്യമായി പരിചിതമാകുന്ന ഡയബറ്റിക്ക് രോഗി എന്റെ അമ്മയാണു. ഏതാണ്ട് നല്ല പൊണ്ണത്തടി. വലിച്ചു വാരി തിന്നും. കഴിവതും പണിയൊന്നും എടുക്കില്ല. ഞങ്ങളെ ഊട്ടുക, പശുവിനോടും പട്ടിയോടും പുന്നാരം പറയുക,ജോലിക്ക് നിക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുക, ഉറങ്ങുക എന്നുള്ളതായിരുന്നു അമ്മയുടെ പ്രധാന തൊഴിൽ. അതിനിടയിൽ 56 വയസ്സുള്ളപ്പോൾ തൊലിപ്പുറമേ ചൊറിച്ചിൽ വന്നു. ഞങ്ങൾക്കുണ്ടായിരുന്ന ക്ലിനിക്കിലെ യുവഡോക്ടർ ഒരു മരുന്നു നൽകി. (മരുന്നിന്റെ പേർ ചോദിക്കരുത്. ഇപ്പോഴും അതു ഉപയോഗിക്കുന്ന ലക്ഷങ്ങൾ ഉണ്ട്. അവർക്കൊരു അങ്കലാപ്പുണ്ടാകണ്ട). ചൊറിച്ചിൽ മാറി. പക്ഷെ ഒന്നര മാസം കഴിഞ്ഞ് അമ്മ ഡയബറ്റിക്കായി. ഗുളികയിൽ തുടങ്ങി ഇൻസുലിനോളം പോയി. പഴന്തടിയായിരുന്നത് കൊണ്ടായിരിക്കണം വൃക്ക പിടിച്ചു നിന്നു. ഡയബറ്റിക് നെഫ്രോപ്പതിയിൽ എത്തിയില്ല. ദൈവത്തിനു സ്തുതി.&lt;br /&gt;&lt;br /&gt;ഇവിടെ ഡയബറ്റിക്ക് ശാസ്ത്രജ്ഞന്മാർ പറഞ്ഞ ഒരു കാര്യം സത്യമാകുന്നു. ചില മരുന്നുകൾ പ്രമേഹമുണ്ടാക്കും. എന്നാലും ഇത്ര വ്യാപകമാകുന്നത് എന്തു കൊണ്ടാണു? ഇന്നത്തേക്കാൾ അപരിഷ്കൃതമായിരുന്നു പഴയ കാലം. അന്ന് ഇത്രത്തോളം ഉണ്ടായില്ല. ഇന്ന് വെടിപ്പുള്ളതും ശാസ്ത്രീയമായതുമായ ഭക്ഷണമുണ്ട്. WHO നിഷ്കർഷിക്കുന്ന രീതിയിലാണു നാം കുട്ടികളെ വളർത്തുന്നത്. പ്രഭാത സവാരി. ഹെൽത്ത് ക്ലബ്ബ് എല്ലാം ഉണ്ട്. ലോകനിലവാരത്തിലാണു വൈദ്യരംഗം. എന്നിട്ടും ആ നാട്ടിലാണു ഡയബറ്റിക്കുകൾ ഏറെയും.&lt;br /&gt;&lt;br /&gt;ഇതെന്ത് വിരോധാഭാസം?&lt;br /&gt;&lt;br /&gt;&lt;div style="text-align: center; font-weight: bold; color: rgb(51, 51, 255);"&gt;മേമ്പൊടി:&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;നംവംബർ 14 എന്ന് പറഞ്ഞാൽ ശിശുദിനം. ചാച്ചാ നെഹൃവിന്റെ ജന്മദിനം എന്നൊരു ലൈനായിരുന്നു പണ്ട്. ഇപ്പോഴത് മാറി. എന്ത് നേരു? എന്ത് ശിശു? വേൾഡ് ഡയബറ്റിക് ഡേ!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-6009111618466257103?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/6009111618466257103/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=6009111618466257103' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6009111618466257103'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6009111618466257103'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_15.html' title='വേൾഡ് ഡയബറ്റിക് ഡേ'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_xVasIrnYCAQ/TOFtYQqdC6I/AAAAAAAAAP4/ySf8Wzq1dqQ/s72-c/NERU.jpeg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-1323672477572532076</id><published>2010-11-14T00:54:00.000-08:00</published><updated>2010-11-14T01:12:05.940-08:00</updated><category scheme='http://www.blogger.com/atom/ns#' term='Health'/><category scheme='http://www.blogger.com/atom/ns#' term='Pregnency'/><category scheme='http://www.blogger.com/atom/ns#' term='Family'/><category scheme='http://www.blogger.com/atom/ns#' term='Otism'/><category scheme='http://www.blogger.com/atom/ns#' term='ayurveda'/><title type='text'>ഓട്ടിസം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_xVasIrnYCAQ/TN-nx9xj66I/AAAAAAAAAPo/9mMdFFnDNAI/s1600/Otism.jpeg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 274px; height: 184px;" src="http://4.bp.blogspot.com/_xVasIrnYCAQ/TN-nx9xj66I/AAAAAAAAAPo/9mMdFFnDNAI/s400/Otism.jpeg" alt="" id="BLOGGER_PHOTO_ID_5539330543526865826" border="0" /&gt;&lt;/a&gt;&lt;br /&gt;ഓട്ടിസമുള്ള കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച്‌ വരികയാണു.  ഇരുനൂറ്റിയന്‍പതിനു ഒന്നാണു ഇന്ത്യയിലെ കണക്ക്‌. അമേരിക്കയില്‍ അത്‌  നൂറ്റിയന്‍പതിനു ഒന്നും.&lt;br /&gt;&lt;br /&gt;ലോകം ഭൌതികമായും ബൌദ്ധികമായും ഏറ്റവും പുരോഗമിച്ച  രാജ്യത്താണു ഏറ്റവും കൂടുതല്‍ വൈകല്യമുള്ളവര്‍. ഇത്‌ എന്തുതരം  വിരോധാഭാസമാണു?&lt;br /&gt;&lt;br /&gt;ആയുര്‍വ്വേദത്തിന്റെ തഥ്യകളിലൂടെ  പോയാല്‍ ഓട്ടിസം ഒരു ജനിതക പ്രധിഷേധമാനെന്ന് കാണാം. ഓട്ടിസമുള്ള കുട്ടിയെ  പരിശോധിച്ചാല്‍ അവന്റെ തലച്ചോറിനു തകരാറുകള്‍ ഒന്നും തന്നെ കാണുകയില്ല.  ആശയവിനിമയത്തിലെ പിഴവിനേയാണു ഓട്ടിസമായി നാം തിരിച്ചറിയുന്നത്‌.  തലച്ചോറില്‍ നിന്നും പുറപ്പെട്ട്‌ കര്‍മ്മപഥത്തിലേക്ക്‌ പോകുന്ന മസ്തിഷ്ക  സന്ദേശങ്ങള്‍ ഇടയ്കെവിടെയൊ വഴിതെറ്റിപ്പോകുന്നു. അതിനുള്ള ഒരു യന്ത്രമാതൃക  കണ്ടെത്താന്‍ മോഡേണ്‍ മെഡിസിന്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണു.&lt;br /&gt;&lt;br /&gt;സാധാരണ  ജീവിത സങ്കല്‍പങ്ങള്‍ വിട്ട്‌ മറ്റൊരു ഭാവാത്മക ലോകത്തില്‍  വിഹരിക്കുന്നവരാണു ഓട്ടിസം ബാധിച്ചവര്‍. പലതും കേള്‍ക്കാനോ പലതുമായി  പ്രതികരിക്കാനോ അവര്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട്‌ അത്തരം  മസ്തിഷ്കകേന്ദ്രങ്ങള്‍ അവര്‍ ബോധപൂര്‍വ്വം  പ്രവര്‍ത്തിപ്പിക്കാതെയിരിക്കുന്നു. ഈ ഒരവസ്ഥയില്‍ അവരെ എത്തിച്ചത്‌ അവരുടെ  അച്ഛനമ്മമാരാണു എന്ന് നിസംശയം പറയാം.&lt;br /&gt;&lt;br /&gt;പാരമ്പര്യം വിട്ടുള്ള ദാമ്പത്യം സര്‍വ്വസാധാരണമായതോടെ രോഗാതുരമായ ഒരു തലമുറ ജനിച്ചു തുടങ്ങി. ശിഷ്ടാചാരപ്രകാരമുള്ള  ജീവിതം നയിച്ചില്ലെങ്കില്‍ കുട്ടികളില്‍ വൈകല്യമുണ്ടാകുമെന്ന്  പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നു. അന്നുള്ളവര്‍ക്ക്‌ ദാമ്പത്യം ഒരു  നേരമ്പോക്കോ ഇന്നത്തെപ്പോലെ മൃഗതൃഷ്ണ തീര്‍ക്കാനുള്ള ഒരുപാധിയോ  ആയിരുന്നില്ല. അതു കൊണ്ട്‌ അന്ന് ജനിച്ചിരുന്ന കുട്ടികളില്‍ മസ്തിഷ്ക  വൈകല്യങ്ങള്‍ കുറവായിരുന്നു. ആധുനികനു ഇത്‌ സമ്മതമാവില്ല എന്നറിയാം.  എങ്കിലും സത്യമതാണു. നമ്മുടെ ചുറ്റുപാടുമുള്ള പഴയ കുടുംബങ്ങളിലെ  കാര്യമൊന്ന് ആലോചിച്ച്‌ നോക്കിയാല്‍ ഇത്‌ മനസിലാകും. അന്നൊക്കെ നാട്ടില്‍  ഒന്നോ രണ്ടോ ബുദ്ധിമാന്ദ്യമുള്ളവരൊക്കെ ഉണ്ടായിരുന്നുള്ളു. ഇന്ന് അതാണോ  സ്ഥിതി?&lt;br /&gt;&lt;br /&gt;പണ്ട്‌ ഒരു പെണ്‍കുട്ടി  ഗര്‍ഭിണിയാകുമ്പോള്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും അവള്‍ക്ക്‌  കിട്ടിയിരുന്നു. അന്നവള്‍ക്ക്‌ അന്തര്‍സംഘര്‍ഷങ്ങള്‍ കുറവായിരുന്നു. ഇന്ന്  കുടുംബങ്ങള്‍ ഭൂരിഭാഗവും അണുകുടുംബങ്ങളായി. ദമ്പതികള്‍ക്കിടയില്‍ സ്നേഹവും  വിശ്വാസവും കുറഞ്ഞു. പ്രൊഫഷന്റെ തിരക്കുകളും സമ്മര്‍ദ്ദവും വേറെ.  അതിനിടയിലാണു അറിഞ്ഞോ അറിയാതെയോ ഒരു ജീവന്‍ പിറവിയെടുക്കുന്നത്‌.  പലര്‍ക്കും അത്‌ വിളിക്കാതെ വരുന്ന അതിഥിയാണു.&lt;br /&gt;&lt;br /&gt;പാരമ്പര്യത്തിലൂടെ  സ്വാംശീകരിക്കുന്ന സാരവത്തായ ഒരു ജീവിതത്തിന്റെ രൂപരേഖ ഓരോരുത്തരുടേയും  ബോധത്തില്‍ ഉണ്ടായിരിക്കും. അതുപോലെ ഒരു ആധുനിക ജീവിതം വേറെയുമുണ്ട്‌. ഇവ  തമ്മില്‍ പൊരുത്തപ്പെടാതെ വന്നാല്‍ അന്തര്‍സംഘര്‍ഷം ഉണ്ടാകും. ഉള്ളില്‍  പ്രതിഷ്ഠിതമായ സാരവത്തായ ജീവിത ബോധത്തെ മറച്ചു കൊണ്ട്‌ താല്‍ക്കാലികമായ  ആധുനിക ലോകത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ ആന്തരികമായി ഉണ്ടാകുന്ന  പ്രതിഷേധമല്ലേ അനന്തരതലമുറകളില്‍ ഓട്ടിസമായി പ്രകടീഭവിക്കുന്നത്‌?&lt;br /&gt;&lt;br /&gt;മഠപ്പുരവൈദ്യത്തിലൊക്കെ ബുദ്ധിമാന്ദ്യങ്ങളെ ഇങ്ങനെ കാണാനാണു താല്‍പ്പര്യം..  ഇതുണ്ടാകാതിരിക്കണമെങ്കില്‍ ഹിംസാദി ദശപാപങ്ങള്‍  ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു.&lt;br /&gt;&lt;br /&gt;ഒന്നിനേയും ദ്രോഹിക്കരുത്‌.&lt;br /&gt;ഒന്നും മോഷ്ടിക്കരുത്‌.&lt;br /&gt;ഒന്നിലും ദുരാശ പാടില്ല.&lt;br /&gt;ഏഷണി പറയുകയോ കഠിനമായ  വാക്കുകള്‍ ഉപയോഗിക്കുകയൊ ചെയ്യരുത്‌.&lt;br /&gt;സത്യമേ പറയാവു.&lt;br /&gt;ഇല്ലാത്തത്‌ ഒന്നും  ഉണ്ടാക്കിപ്പറയരുത്‌.&lt;br /&gt;ദ്രോഹവിചാരവും പരധനാസക്തിയും  പാടില്ല.&lt;br /&gt;സത്യദൃക്കായിരിക്കണം.&lt;br /&gt;&lt;br /&gt;ഇതു മനസിലാക്കിയിരുന്ന അമ്മമാര്‍ മക്കളെ  അതിനനുസരിച്ചാണു പണ്ട്‌ വളര്‍ത്തിയിരുന്നത്‌. മകള്‍  ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ പഴയ അമ്മമാര്‍ പറഞ്ഞു കൊടുക്കും, 'മകളെ നീയിനി  ചക്ക മുറിക്കണ്ട', 'കുമ്പളങ്ങാ കഷണിക്കണ്ട' എന്നൊക്കെ. ചക്കക്കുരു  പിളരുമ്പോള്‍ അതിനുള്ളിലിരിക്കുന്ന ജീവനാണു പിളര്‍ത്തപ്പെടുന്നത്‌.  കുമ്പളങ്ങ അരിയുമ്പോള്‍ കുരുമുറിഞ്ഞ്‌ അതിലിരിക്കുന്ന ജീവന്‍  ഹിംസിക്കപ്പെടും. ജീവശൃംഘലയില്‍ അതിന്റെ ആന്ദോളനങ്ങള്‍ ഉണ്ടാകുമെന്നും അത്‌  മകളുടെ ഉള്ളിരിക്കുന്ന കുഞ്ഞിലെ ജീവന്റെ ബോധത്തില്‍ ചെന്ന് പറ്റി അതിനെ  താറുമാറാക്കുമെന്നും അന്നത്തെ പഠിപ്പില്ലാത്ത അമ്മമാര്‍ വിചാരിച്ചിരുന്നു.  എത്ര സമഗ്രമായാണു അവര്‍ ലോകത്തെ കണ്ടിരുന്നത്‌! ഇന്നോ?&lt;br /&gt;&lt;br /&gt;ഒരേ  ലോഹം പല മൂശകളിലൊഴിച്ച്‌ പലരൂപത്തിലുള്ള സാമഗ്രികള്‍ നിര്‍മ്മിക്കുന്ന  കുശവനേപ്പോലെയാണു, പ്രകൃതി ഒരേജീവന്‍ തന്നെ പല യോനികളിലായി പലരൂപത്തില്‍  സൃഷ്ടിക്കുന്നത്‌ എന്നവര്‍ വിചാരിച്ചു. മാനായും മനുഷ്യനായും ഇരിക്കുന്നത്‌  ഒരേജീവസത്ത തന്നെ. പ്രകൃതിയിലെ ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യം  നിഷേധിക്കാന്‍ പണ്ടുള്ളവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട്‌ ചീരയരി പാകന്‍  തുടങ്ങുന്ന ഗര്‍ഭിണി ബി.എച്ഛ്‌.സി പൊടി എടുക്കുന്നതു കണ്ടാല്‍ അവര്‍ തടയും.  പകരം മുറിയരി ഇട്ടുകൊടുക്കാന്‍ ഉപദേശിക്കും. മണ്ണില്‍ ഉറുമ്പുകളുണ്ട്‌. അവ  ചീരയരി എടുത്തുകൊണ്ട്‌ പോകും. നമുക്ക്‌ ചീര വേണം. ഉറുമ്പിനു അതിന്റെ  ഭക്ഷണവും. അതുകൊണ്ട്‌ ഉറുമ്പിനു മറ്റെന്തെങ്കിലും ആഹാരം കൊടുത്ത്‌ ചീര  സംരക്ഷിക്കണം. അതിനാണു മുറിയരി. ഇതൊക്കെ അനുശീലിക്കുന്നതു വഴി  ജീവജാലങ്ങള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഒരു തത്ത്വം  ഉള്‍ക്കൊള്ളുകയാണു ഗര്‍ഭിണി ചെയ്യുന്നത്‌. അത്‌ ഉള്ളില്‍ വളര്‍ന്നുവരുന്ന  ജീവന്റെ ബോധത്തിലേക്ക്‌ രേഖപ്പെടുമ്പോള്‍ ഉത്തമനായ ഒരു കുഞ്ഞ്‌  ജന്മമെടുക്കും.&lt;br /&gt;&lt;br /&gt;ഇന്ന് മത്സരത്തിന്റേതല്ലാത്ത എന്ത്‌ സന്ദേശമാണു കൊടുക്കാനുള്ളത്‌?&lt;br /&gt;&lt;br /&gt;അതു പോലെ സഭ്യമായ വാക്കുകള്‍.&lt;br /&gt;&lt;br /&gt;രണ്ട്‌  മാസമായാല്‍ കുഞ്ഞ്‌ ശബ്ദം തിരിച്ചറിയാന്‍ തുടങ്ങും.. പിന്നെ അമ്മ  പറയുന്നതും കേള്‍ക്കുന്നതും സൂക്ഷിച്ച്‌ വേണം. അമ്മയുടെ ശബ്ദത്തിലൂടെ-അമ്മ  കേള്‍ക്കുന്ന ശബ്ദത്തിലൂടെയും- തന്റെ പാരമ്പര്യ ജനിതകത്തിലിരിക്കുന്ന  അര്‍ത്ഥവിന്യാസങ്ങളെ അതിന്റെ ആന്തരികഘടനകളിലേക്ക്‌ കുഞ്ഞ്‌ ഉള്‍ക്കൊള്ളുന്ന  കാലമാണത്‌. ആ സമയത്ത്‌ നന്മയും സത്യവും മൂല്യങ്ങളും ശബ്ദമായി  ഗര്‍ഭസ്ഥശിശുവിന്റെ ഉള്ളിലേക്ക്‌ ചെല്ലണം. പണ്ടൊക്കെ അതിനു സാദ്ധ്യമായ  സമാധാനപരമായ അന്തരീക്ഷമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇന്നോ?&lt;br /&gt;&lt;br /&gt;വിശ്രമസമയത്തിന്റെ  ഒട്ടുമുക്കാല്‍ പങ്കും സ്ത്രീകള്‍ ചെലവഴിക്കുന്നത്‌ ചാനലുകള്‍ക്ക്‌  മുന്നിലാണു. അതില്‍ നിന്ന് ഉയരുന്ന അസംബന്ധങ്ങളും ബഹളങ്ങളും ആക്രോശങ്ങളും  അമ്മയ്കൊപ്പം കുഞ്ഞും കേള്‍ക്കുന്നു. അതിനു അനുഗുണമായ ബോധം രൂപപ്പെട്ടാണു  കുഞ്ഞ്‌ ജനിക്കുന്നത്‌. അനാശാസ്യ ബന്ധങ്ങളുടേയും അവിഹിത വേഴ്ചകളുടേയും  നാടകീയാവതരണങ്ങള്‍ കേട്ട്‌ വളര്‍ന്നാല്‍ കുഞ്ഞും അങ്ങനെയൊക്കെ ആയിത്തീരും.  അല്ലെങ്കില്‍ ഈ സമൂഹത്തില്‍ നിന്നു തന്നെ മുഖം തിരിക്കും.&lt;br /&gt;&lt;br /&gt;ഓട്ടിസമുള്ളവരില്‍ ഈ രണ്ട്‌ സ്വഭാവങ്ങളും വളരെ  പ്രകടമായിക്കാണാം.സമൂഹത്തിന്റെ പൊതു സ്വഭാവം അഴിമതിയും അക്രമവുമാനെന്ന്  കേട്ടാല്‍ ജനിക്കുന്ന കുഞ്ഞിനും അഴിമതിയും അക്രമവും ചെയ്യാന്‍ മടിക്കില്ല.  ഇന്നത്തെ അമ്മമാര്‍ ആഗ്രഹിക്കുന്നതും അത്തരം കുഞ്ഞുങ്ങളെ  പ്രസവിക്കാനാനെന്ന് തോന്നുന്നു. ജീവിതത്തില്‍ പിടിച്ചു നില്‍ക്കാന്‍  അതൊക്കെ ആവശ്യമാണെന്ന ചിന്താഗതിക്കാരാണു ഭൂരിഭാഗം അമ്മമാരും. സീരിയലിലും  വാര്‍ത്തകളിലും നാം കാണുന്നത്‌ പൊതുജീവിതമല്ലെന്നും അതില്‍ നിന്നുള്ള  വ്യതിയാന(Exception)മാണെന്നും മനസിലാക്കാതെയാണു അവര്‍ അതൊക്കെ കണ്ട്‌  ആസ്വദിക്കുന്നത്‌. ഗര്‍ഭിണി അതാസ്വദിക്കുമ്പോള്‍ അവള്‍ മാത്രമല്ല, അടുത്ത  തലമുറകൂടി നശിക്കുന്നു.&lt;br /&gt;&lt;br /&gt;മാത്സര്യവും ദുരാശയും പണക്കൊതിയും ഇല്ലാത്തത്‌  പറഞ്ഞുണ്ടാക്കുന്നതും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്‌. അവ സ്ട്രെസ്സ്‌ ഉണ്ടാക്കുന്നു എന്ന് നാം അറിയാറില്ല. സ്ട്രെസ്സ്  തൈറോയിഡില്‍ മാറ്റമുണ്ടാക്കും. തൈറോയിഡില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ  മാറ്റവും ഉത്തോലകത്തില്‍ പ്രവര്‍ത്തിക്കുന്ന കല്ല് പോലെ ഉള്ളിലിരിക്കുന്ന  കുഞ്ഞില്‍ പതിന്മടങ്ങായി ചെന്ന് വീഴും. ജന്മവൈകല്യത്തിനുള്ള സാദ്ധ്യത അവിടെ  ആരംഭിക്കുകയായി.&lt;br /&gt;&lt;br /&gt;ഇതൊഴിവാക്കാന്‍ അമ്മയാകുന്നവള്‍ സൌമ്യമായിരിക്കണം.  തര്‍ക്കിക്കാനോ പിടിച്ചടക്കാനോ പോകരുത്‌. ഇന്ന് ആര്‍ക്കു കഴിയും ഇതിനൊക്കെ?  ലോകം സുഖവും സമൃദ്ധവും ശാന്തിപൂര്‍ണ്ണവുമായിത്തീരാന്‍ ഒരു പ്രജയെ  ജനിപ്പിക്കുന്നവളാണു താനെന്ന് എത്രപേര്‍ക്ക്‌ ബോധമുണ്ട്‌?&lt;br /&gt;&lt;br /&gt;യഥാര്‍ത്തില്‍  ഉത്തമനായ ഒരു കുട്ടിക്കുവേണ്ടിയൊന്നുമല്ല ഇന്ന് ദമ്പതികള്‍ ഇണചേരുന്നത്‌.  നൈമിഷികമായ ഒരു സുഖം. അത്‌ അനുഭവിക്കുക. അതിന്റെ ഉപോല്‍പ്പന്നമായി കുഞ്ഞ്‌  പിറക്കുന്നു. ഉത്തമനായ പ്രജയെ ലഭിക്കണമെങ്കില്‍ അതിനു ആദ്യമായി സ്ത്രീക്ക്‌  വേണ്ടത്‌ വിനയമാണു. ഇന്ന് അതില്ല. വിനയം എന്തോ  മോശമായ കാര്യമാണെന്നാണു സമൂഹവും ആധുനികരായ മാതാപിതാക്കളും അവളെ  പഠിപ്പിച്ച്‌ വച്ചിരിക്കുന്നത്‌. അത്‌ അടിമത്തമാണെന്ന് ഫെമിനിസ്റ്റുകളും  പ്രചരിപ്പിക്കുന്നു. മത്സരത്തിന്റേതായ ഈ ലോകത്തില്‍ പൌരുഷമാണു ആവശ്യമെന്ന്  ഒരു ധാരണ പരന്നിട്ടുണ്ട്‌. പൌരുഷം വേണ്ടിടത്താവാം. പക്ഷെ ദാമ്പത്യത്തില്‍  അത്‌ പ്രയോജനപ്പെടില്ല. അവിടെ അവള്‍ സ്വീകര്‍ത്താവാണു. അതിന്റെ വിനയം  ആദ്യമുണ്ടാകണം. ഇന്ന് അതിനുള്ള സാഹചര്യം കുറവാണു. പലപ്പോഴും പുരുഷനേക്കാള്‍  മികച്ച പഠിപ്പും തൊഴിലുമുള്ളവരായിരിക്കും സ്ത്രീകള്‍. പ്രായം ഏതാണ്ട്‌  സമമായിരിക്കും. പുരുഷനേക്കാള്‍ സ്ത്രീയുടെ പ്രായം കൂടിയിരിക്കുന്ന  സാഹചര്യങ്ങളും കുറവല്ല. സ്ത്രീധനത്തിന്റെ പേരിലുള്ള കച്ചവടം  കൂടിയാകുമ്പോള്‍ വിനയാന്വിതയാകാന്‍ അവള്‍ക്കെങ്ങനെ കഴിയും?&lt;br /&gt;&lt;br /&gt;വേറൊന്നുള്ളത്‌,കണ്ടും  പരിചയപ്പെട്ടുമാണു കൂടുതല്‍ വിവാഹങ്ങളും ഇന്ന് നടക്കുന്നത്‌.  മാതാപിതാക്കള്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായാലും  ആലോചിച്ചുറപ്പിച്ചുകഴിഞ്ഞാല്‍ അടുത്ത്‌ പരിചയപ്പെടല്‍ തുടങ്ങുകയായി.  അതിപരിചയം ദാമ്പത്യത്തില്‍ ആവശ്യമായി വരുന്ന വിനയത്തെ ഇല്ലാതാക്കുന്നു.&lt;br /&gt;&lt;br /&gt;ഇങ്ങനെയുള്ള ഈ സമൂഹം കുട്ടികളെ ഉല്‍പ്പാദിപ്പിക്കാതിരിക്കുകയാണു ഉത്തമം.  സ്ത്രീക്കും പുരുഷനും മദിച്ച്‌ ജീവിക്കാനുള്ള ഒരു സംവിധാനമായി ദാമ്പത്യം  ചുരുങ്ങുമ്പോള്‍ കുട്ടികള്‍ അനാവശ്യമാണെന്ന് ആധുനിക സമൂഹം തിരിച്ചറിഞ്ഞാല്‍  ഓട്ടിസമുള്ള അനേക ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നത്‌ ഒഴിവാക്കാം.&lt;br /&gt;&lt;br /&gt;ദമ്പതിക്രിയയില്‍  സ്ത്രീ സ്വീകര്‍ത്താവാണു എന്ന് പറഞ്ഞല്ലോ. അനേക ലക്ഷം പുരുഷബീജങ്ങളില്‍  നിന്ന് അവള്‍ക്ക്‌ വേണ്ട ഒന്നിനെ അവള്‍ തിരഞ്ഞെടുക്കുമ്പോഴാണു ഗര്‍ഭധാരണം  സാദ്ധ്യമാകുന്നത്‌. ആ തിരഞ്ഞെടുക്കുന്ന ഒന്ന് ലോകകണ്ടകനായ രാവണനാകാം.  അല്ല്ലെങ്കില്‍ ഭരതനെപ്പോലെ കാളിദാസനെപ്പോലെ അതിപ്രഗത്ഭരാകാം. അത്‌  തിരിച്ചറിയണമെങ്കില്‍ അവളില്‍ സരസ്വതി ഉണരണമെന്ന് പണ്ടുള്ളവര്‍ പറയും.  വിനയമില്ലെങ്കില്‍ സരസ്വതി തെളിയില്ല. അറിവാണു സരസ്വതി. എന്താണു സ്ത്രീ  അറിഞ്ഞിരിക്കേണ്ടത്‌? ലോകക്ഷേമകരമായി ജീവിക്കാന്‍  കഴിയുന്ന ഒരു പ്രജയെ എങ്ങനെ ഉല്‍പ്പാദിപ്പിക്കാം. അതിസൂക്ഷ്മങ്ങളായ  ബീജങ്ങളില്‍ നിന്ന് അത്‌ തിരിച്ചറിയാനുള്ള കഴിവാണു അവള്‍ക്ക്‌ വേണ്ടത്‌.  അതില്ലെങ്കില്‍ കുടുംബനാശവും കുലനാശവും വരുത്തുന്ന ലോകകണ്ടകന്മാരായ  രാവണാദികളെ അവള്‍ പ്രസവിക്കേണ്ടി വരും. വിനയവും സൌശീല്യവും കൊണ്ട്‌  തനിക്കും സമൂഹത്തിനും യശസ്സുണ്ടാക്കുന്ന ജനിതഘടകങ്ങള്‍ അടങ്ങിയിട്ടുള്ള  ബീജമേതാണെന്ന് കണ്ടെത്തി സാത്വികമായ ഭാവത്തിലുള്ള അണ്ഡവുമായി മേളിക്കാനുള്ള  അനുമതി കൊടുക്കുമ്പോള്‍ അവളിലെ സ്ത്രീത്വം പൂര്‍ണ്ണമാകുന്നു.&lt;br /&gt;&lt;br /&gt;എല്ലാ  ബീജങ്ങളും എല്ലാ അണ്ഡങ്ങളും സംയോജിച്ച്‌ പ്രജയുണ്ടാകുന്നില്ലെന്ന്  അറിയുമ്പോള്‍ ഇതിന്റെ സാംഗത്യം മനസിലാകും. ഈ തത്ത്വം അറിഞ്ഞിരുന്ന പഴയ  അമ്മമാര്‍ തങ്ങളുടെ മക്കളെ അതിനനുസരിച്ച്‌ വളര്‍ത്തിയിരുന്നതായിക്കാണാം.  ലോകം ആധുനികമായപ്പോള്‍ അതെല്ലാം വിട്ടു.&lt;br /&gt;&lt;br /&gt;ഇതിനെല്ലാമപ്പുറം  സിന്തറ്റിക്ക്‌ വസ്തുക്കളുടെ അമിതോപയോഗം ഓട്ടിസത്തിനു ഭൌതികമായ ഒരു  കാരണമാകുന്നില്ല്ലെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;കൃത്രിമവസ്തുക്കള്‍  വാര്‍ദ്ധക്യത്തേ ഉണ്ടാക്കുമെന്നാണു പണ്ടുള്ളവര്‍ വിശ്വസിച്ചിരുന്നത്‌.  അതുകൊണ്ട്‌ പ്രകൃതിയില്‍ നിന്നും പച്ചയായി പറിച്ചെടുക്കുന്ന  സസ്യജാലങ്ങളെയാണു അവര്‍ ഭക്ഷണമാക്കിയത്‌. അത്‌ ശരീരത്തെ എപ്പോഴും  തരുണാവസ്ഥയില്‍ നിലനിര്‍ത്തുമെന്ന് അവര്‍ അനുഭവത്തിലൂടെ മനസിലാക്കുകയും  ചെയ്തു.&lt;br /&gt;&lt;br /&gt;ഇന്ന് കൃത്രിമമായ ഭക്ഷണങ്ങളുടേയും മരുന്നുകളുടേയും ലോകത്താണു  മനുഷ്യന്‍. സ്ത്രീകളാണെങ്കില്‍ ഇത്തരം കൃത്രിമവസ്തുക്കളുടെ വലിയൊരു  ഉപഭോക്തൃസംഘം തന്നെയാണു. പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത്‌ മനസിലാകും.  ഒട്ടുമിക്ക പരസ്യവും സ്ത്രീകളെ ലക്ഷ്യമാക്കിയുള്ളതാണു. ഇതില്‍ തന്നെ അവരുടെ  ജൈവപരമായ അസ്വാധീനത്തിനെ മറികടക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളവ കൂടുതല്‍  ഉപയോഗിക്കപ്പെടുന്നു എന്ന് വിചാരിക്കണം. മുഖം മിനുക്കാനും  മുടിമോടിപിടിപ്പിക്കാനും രോമം നീക്കം ചെയ്യാനുമുള്ള രാസവസ്തുക്കളില്‍ പലതും  ശരീരത്തിനു ഹിതകരമല്ല എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളവയാണു. ത്വക്കും  മസ്തിഷ്കവും ഒരേകലകള്‍ കൊണ്ട്‌ നിര്‍മ്മിതമായിരിക്കുന്നതിനാല്‍ ത്വക്കിനു  ഹിതകരമല്ലാത്തത്‌ മസ്തിഷ്കത്തിനും ഹിതകരമായിരിക്കുകയില്ല. മസ്തിഷ്കത്തിനു  ഹിതമല്ലെങ്കില്‍ അത്തരം വസ്തുക്കളുടെ ഉപയോഗം ഋണാത്മകമായി ബാധിക്കും. ആ  രേഖപ്പെടുത്തലുകള്‍ ജനിതകങ്ങളിലേക്ക്‌ കൈമാറ്റപ്പെടാന്‍  സാദ്ധ്യതയുണ്ട്‌.&lt;br /&gt;&lt;br /&gt;ആര്‍ത്തവരോധത്തിനും ആര്‍ത്തവം തന്നെ  നിര്‍ത്തിവയ്ക്കാനുമുള്ള മരുന്നുകള്‍ വിപുലമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു.  കൃത്രിമഹോര്‍മ്മോണുകളാണവ. ശരീരത്തിലെ ഹോര്‍മ്മോണ്‍ സന്തുലനത്തെ അത്‌  നിശ്ചയമായും ബാധിക്കും. ഉല്ലാസയാത്രപോകാനോ, വിവാഹത്തില്‍ പങ്കെടുക്കാനോ,  ആര്‍ത്തവവേദനകളില്‍ നിന്നുതന്നെ ഒഴിവാകാനോ ആണു ഇത്തരം അപകടങ്ങളില്‍ ചെന്ന്  ചാടുന്നത്‌. കുട്ടികള്‍ ആവശ്യമായി വരുമ്പോള്‍ ആര്‍ത്തവം പുനരാരംഭിച്ചാല്‍  പോരെ എന്നാണു പല പെണ്‍കുട്ടികളുടേയും മനോഭാവം. ഇത്തരം കൃത്രിമവസ്തുക്കളുടെ  ഉപഭോഗം ഓട്ടിസം ബാധിച്ച കുട്ടികള്‍ ജനിക്കാന്‍ കാരണമാകുമോ എന്നുള്ള പഠനം  ആരംഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആയുര്‍വ്വേദത്തിനു  ഇക്കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല.&lt;br /&gt;&lt;br /&gt;1. പ്രൊഫഷന്റെ ആവശ്യത്തിനായി ബോസിനോട്‌ വിനയാന്വിതമായി പെരുമാറുന്ന സ്ത്രീക്ക്‌ ഭര്‍ത്താവിനോടും കുടുംബത്തോടും വിനയം കാണിക്കാൻ‌ സാധിക്കാതെ വരിക&lt;br /&gt;&lt;br /&gt;2. തന്റെ സങ്കല്‍പ ലോകവും ആധുനിക ലോകവും തമ്മില്‍ പൊരുത്തപ്പെടുത്താനാകാതെ പോകുക&lt;br /&gt;&lt;br /&gt;3. ഋണാത്മക മൂല്യങ്ങളെ തെറ്റാണന്നറിഞ്ഞുകൊണ്ട്‌ ഉള്‍ക്കൊള്ളുക&lt;br /&gt;&lt;br /&gt;4. വിവാഹിതരായിരിക്കെ ദാമ്പത്യേതര ബന്ധങ്ങളില്‍ ഏര്‍പ്പെടുക - വിശേഷിച്ചും ഗര്‍ഭിണിയായ ശേഷം&lt;br /&gt;&lt;br /&gt;5. സിന്തറ്റിക്ക്‌ വസ്തുക്കളുടെ ഉപഭോഗം&lt;br /&gt;&lt;br /&gt;6.  മത്സരം, വാശി&lt;br /&gt;&lt;br /&gt;ഇവയ്ക്കൊക്കെ ഓട്ടിസമുള്ള കുട്ടിയുടെ സ്വഭാവം  സംഭാവന ചെയ്യാനാകുമോ എന്ന് ഒന്ന് ആലോചിച്ച്‌ നോക്കുക. ഇതൊരു നിരീക്ഷണമാണു.  ശരിയോ തെറ്റ്‌ എന്ന് ആലോചിക്കില്ലെ?&lt;br /&gt;&lt;br /&gt;(കടപ്പാട്: ഗുരുസല്ലാപം)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-1323672477572532076?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/1323672477572532076/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=1323672477572532076' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1323672477572532076'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1323672477572532076'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_14.html' title='ഓട്ടിസം'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_xVasIrnYCAQ/TN-nx9xj66I/AAAAAAAAAPo/9mMdFFnDNAI/s72-c/Otism.jpeg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-4450235176409145900</id><published>2010-11-12T06:54:00.000-08:00</published><updated>2010-11-12T08:31:24.924-08:00</updated><category scheme='http://www.blogger.com/atom/ns#' term='Fridge'/><category scheme='http://www.blogger.com/atom/ns#' term='Medicine'/><category scheme='http://www.blogger.com/atom/ns#' term='Health'/><category scheme='http://www.blogger.com/atom/ns#' term='Freezer'/><category scheme='http://www.blogger.com/atom/ns#' term='Climate'/><title type='text'>നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_xVasIrnYCAQ/TN1rqFq82EI/AAAAAAAAAPg/m-ByqZpUjrs/s1600/FRIDG.jpeg"&gt;&lt;img style="display: block; margin: 0px auto 10px; text-align: center; cursor: pointer; width: 218px; height: 231px;" src="http://4.bp.blogspot.com/_xVasIrnYCAQ/TN1rqFq82EI/AAAAAAAAAPg/m-ByqZpUjrs/s400/FRIDG.jpeg" alt="" id="BLOGGER_PHOTO_ID_5538701487556581442" border="0" /&gt;&lt;/a&gt;&lt;br /&gt;ഏതാണ്ട് മുപ്പത് കൊല്ലം മുമ്പാണു റെഫ്രിജറേറ്ററുകൾ എന്ന് ഫ്രിഡ്ജ് കേരളത്തിൽ വ്യാപകമാകാൻ തുടങ്ങിയത്. ഇന്ന് ഫ്രിഡ്ജില്ലാത്ത കേരളഭവനങ്ങൾ ചുരുക്കമാണു. ആദ്യകാലത്ത് പരിഷ്കാരത്തിന്റെ ചിഹ്നമായിരുന്നു. ഇന്ന് ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. തിരക്ക് പിടിച്ച ജീവിതമാണു മലയാളിയുടേത്. വിശേഷിച്ചും ഇടത്തരക്കാരന്റേത്. രാവിലത്തെ ട്രെയിൻ പിടിച്ച് ജോലിക്ക് പോകണം. അല്ലെങ്കിൽ ബസ്സിലോ ഇരുചക്രവാഹനങ്ങളിലോ. കുടുംബങ്ങളാണെങ്കിൽ അച്ഛൻ അമ്മ രണ്ട് മക്കൾ എന്ന രീതിയിൽ പരിമിത കുടുംബങ്ങളായി. ബന്ധുക്കൾ കൂടെ താമസിക്കുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടാനുമില്ല. ഈ സമ്മർദ്ദത്തിനിടയിൽ ഒരു അനുഗ്രഹമായാണു ഫ്രിഡ്ജ് കടന്ന് വന്നത്.&lt;br /&gt;&lt;br /&gt;ഭക്ഷണം മനുഷ്യന്  ഒഴിച്ചു കൂടാൻ പറ്റാത്തതാണു. എന്നാൽ തിരക്കിനിടയിൽ അത് വേണ്ട വിധത്തിൽ ഉണ്ടാക്കിക്കൊടുത്ത് തൊഴിലിനു പോകാൻ വീട്ടമ്മക്ക് പ്രയാസമായി. മത്സരത്തിന്റെ കാലത്തെ തലമുറ കൂടി കുടുംബ ജീവിതം ആരംഭിച്ചപ്പോൾ പലർക്കും പാചകം അറിയുക കൂടി ഇല്ലാതായിത്തീർന്നു. വീട്ടിലെ അടുക്കളയിൽ സഹകരിച്ച് പഠിച്ചെടുക്കേണ്ട ഒന്നാണു പാചകം. പഠനത്തിനും തുടർന്നുള്ള മത്സരത്തിനും കുട്ടികളെ പാകമാക്കാൻ അമ്മമാർ അവർക്ക്  ആദ്യം ഒഴിവാക്കിക്കൊടുത്തത് അടുക്കളയാണു. ജീവിച്ചില്ലെങ്കിലും ബിരുദങ്ങൾ നേടുക. മത്സരിക്കുക എന്നതായി ലക്ഷ്യം.&lt;br /&gt;&lt;br /&gt;ഈ ഒരു ഗാപ്പിൽ ഫ്രിഡ്ജ് നമ്മുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറിയത് നാമറിഞ്ഞില്ല. ഫ്രിഡ്ജിനു ഒരുപാട് സൌകര്യങ്ങളുണ്ട്. പല ദിവസത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചു വക്കാം. ഓരോ നേരവും എടുത്ത് ചൂടാക്കി കഴിച്ചാൽ മതി. എന്ത് സൌകര്യം! പല വീടുകളിലും ഒരാഴ്ചത്തേക്കുള്ള ഭക്ഷണമാണു തയ്യാറാക്കി ഫ്രിഡ്ജിൽ വക്കുന്നത്. അത് സ്വൈര്യത തരുമെന്നാണു വീട്ടമ്മമാർ പറയുന്നത്. ടി.വി.കാണാനും സോഷ്യൽ സർവ്വീസ് ചെയ്യാനും ബന്ധുഗൃഹങ്ങൾ സന്ദർശിക്കാനും അത് സഹായിക്കും.&lt;br /&gt;&lt;br /&gt;പാചകം ചെയ്ത ഭക്ഷണം സൂക്ഷിച്ചു വക്കാൻ മാത്രമല്ല എന്തും തണുപ്പിച്ച് സൂക്ഷിക്കാൻ ഉത്തമമാണു ഫ്രിഡ്ജെന്ന ഒരു തിരിച്ചറിവു ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പച്ചക്കറികൾ വാങ്ങി വക്കാം. എപ്പോഴും വില കൂടിക്കൊണ്ടിരിക്കുന്നതും നാം ഉൽ‌പ്പാദനം ഉപേക്ഷിച്ചതുമായ ഒന്നാണത്. അതു കൊണ്ട് സഹായ വിലക്ക് കിട്ടുമ്പോൾ വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണു. ഫ്രിഡ്ജിൽ തന്നെ ഒരറയുണ്ട്. ഫ്രീസറാണത്. മാംസവും മത്സ്യവും മിഠായികളും അതിൽ വയ്ക്കാം.&lt;br /&gt;&lt;br /&gt;മദ്യപാന ശീലം വർദ്ധിച്ചപ്പോൾ സോഡയും ബിയറും ഫ്രിഡ്ജിനുള്ളിൽ സ്ഥാനം പിടിച്ചു. വട്ട് സോഡക്ക് പകരം തിരിപ്പടപ്പുള്ള സോഡ വന്നതാണു മദ്യപാനത്തിൽ ഏറ്റവും വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയതെന്ന് സരസനായ ഒരു സ്നേഹിതൻ പറഞ്ഞത് ഓർക്കുന്നു. ‘ഫ്രിഡ്ജ് തുറന്ന് ഒരു കുപ്പി ഷോഡയും ഇച്ചരെ പിക്കിളും എടുത്ത് സ്വസ്ഥമായിരുന്ന് അടിക്കാൻ‘ കഴിയുന്ന കാലത്തിലേക്ക് നാം എത്തി. ഇതിൽ അടിപറ്റിയത് സോഡാമേക്കറിനാണു.&lt;br /&gt;&lt;br /&gt;ഇങ്ങനെ എന്തു കൊണ്ടും അനുഗ്രമായ ഫ്രിഡ്ജെന്ന ഈ സാധനം നമ്മുടെ ജീവിതത്തെ എല്ലാ അർത്ഥത്തിലും ഗ്രസിച്ചു കഴിഞ്ഞു എന്ന് പറയാതെ വയ്യ!&lt;br /&gt;&lt;br /&gt;ഭക്ഷണം കേടാകാതെ ഇരിക്കുന്നു എന്നതാണു ഫ്രിഡ്ജിന്റെ അനുഗ്രഹമായി നാം പറയുന്നത്. എന്താണു അതിന്റെ അർത്ഥം? ഫ്രിഡ്ജിലിരിക്കുന്ന ജൈവ വസ്തുക്കളുടെ ഘടനയ്ക്ക് മാറ്റം ഉണ്ടാകുന്നില്ല എന്നല്ലെ? അത് ശരിയാണു. കീടനാശിനികൾ തളിക്കപ്പെട്ടവയാണു നമുക്ക് ലഭിക്കുന്ന പച്ചക്കറികളിൽ അധികവും. കീടനാശിനിയോട് കൂടി നാമത് ഫ്രിഡ്ജിൽ വക്കുമ്പോൾ അവയുടെ ജൈവസ്വഭാവത്തിനു മാറ്റം വരുന്നില്ല എങ്കിൽ എപ്പോൾ നാം അതെടുത്താലും കീടനാശിനിയുടെ രൂക്ഷതയ്ക്ക് കുറവൊന്നും വരില്ല എന്നല്ലെ? അടച്ച ഒരു സംവിധാനമായത് കൊണ്ട് കീടനാശിനി ചുറ്റുപാടും പ്രസരിച്ച് മറ്റ് ഭക്ഷ്യവസ്തുക്കളിലും കയറിപ്പറ്റിക്കൊള്ളും.  പച്ചക്കറികൾ തുറന്ന് വച്ചിരുന്നാൽ സൂര്യപ്രകാശവും കാറ്റും അതിലൂടെ കടന്നു പോകുമ്പോൾ ഒരുപരിധി വരെ അതിലെ വിഷത്തിനു കുറവു സംഭവിച്ചേക്കാനിടയുണ്ട്. ഫ്രിഡ്ജിനുള്ളിൽ അതിനുള്ള സാദ്ധ്യതയില്ല.&lt;br /&gt;&lt;br /&gt;അണുബാധ കൊണ്ട് സ്വാഭാവികമായും ചീത്തയാകേണ്ട ഭക്ഷ്യവസ്തുക്കളും നാം വാങ്ങിയവയുടെ കൂട്ടത്തിൽ ഉണ്ടാകാം. അവ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ സ്വാഭാവികമായി സംഭവിക്കേണ്ട ആ ദ്രവീകരണം സംഭവിക്കില്ല. നല്ലതാണെന്ന് കരുതി നാമത് ഭക്ഷിക്കുകയും ചെയ്യും.&lt;br /&gt;&lt;br /&gt;മത്സ്യത്തിലും മാംസത്തിലും പലപ്പോഴും ചോരമയം ഉണ്ടാകാറുണ്ട്. അവയിൽ അണുജീവികൾ പെട്ടെന്ന് വളരും. താഴ്ന്ന ഊഷ്മാവു അണുജീവികൾക്ക് ഏറ്റവും അനുകൂലവുമാണു. അവയാണു നാം പിന്നീടെടുത്ത് ഭക്ഷണമാക്കുന്നത്.&lt;br /&gt;&lt;br /&gt;അണുജീവികൾക്കും അണുനാശിനികൾക്കും ഒരുപോലെ സഹവർത്തിത്തൊടെ കഴിയാൻ ഫ്രിഡ്ജ് പോലെ മറ്റൊരാവാസ വ്യവസ്ഥ ഭൂമിയിലുണ്ടെന്ന് തോന്നുന്നില്ല.&lt;br /&gt;&lt;br /&gt;ബയോളജിയും, ബയോകെമിസ്ട്രിയും, പതോളജിയും പഠിച്ചവർ പോലും ഫ്രിഡ്ജിനുള്ളിലെ സവിശേഷമായ ആവസവ്യവസ്ഥയെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്ന് സംശയമാണു.&lt;br /&gt;&lt;br /&gt;ഒരു വീട്ടമ്മ ഒരു ജീവശാസ്ത്രജ്ഞയാണെന്ന് സങ്കല്പിക്കുക. വീട്ടിൽ ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണം വിശ്വാസപൂർവ്വം ഭർത്താവിനും കുട്ടികൾക്കും നൽകിയിട്ട് ലാബിൽ പോയി ചെയ്യുന്നത് എന്തായിരിക്കും? അവിടെ ശീതീകരിച്ച അന്തരീക്ഷത്തിൽ വൈറസ് വളരുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുകയും പ്രബന്ധങ്ങൾ എഴുതുകയും ചെയ്യുന്നു. ഇതിൽ ഏതാണു ശരി? അവർ കണ്ടെത്തിയ ശാസ്തസത്യം- തണുപ്പിൽ അണുജീവികൾ വളരും- തെറ്റാണെങ്കിൽ അവർക്ക് ശമ്പളം നൽകുന്നത് സത്യസന്ധമല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണു. ഇക്കാലത്ത് ആരെങ്കിലും അങ്ങനെ ധനം പാഴാക്കിക്കളയുമോ? ഇനി അത് സത്യമാണെങ്കിൽ സ്വന്തം ജീവിതത്തോട് അവർ ചെയ്യുന്നത് കൊടും ക്രൂരതയാണു. അണുജീവികളാൽ പരിപൂരിതമായ ഭക്ഷണം അറിഞ്ഞു കൊണ്ട് കുടുംബത്തിനു നൽകുകയും സ്വയം ഭക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ. അത് ആലോചിക്കാൻ കൂടിയാവുമോ? താൻ ഒറ്റക്കും കുടുംബാഗങ്ങൾ മൊത്തമായും രോഗത്തിനും ജനിതക വൈകല്യങ്ങൾക്കും വിധേയമാകുമാറ് ഒരു ഫ്രിഡ്ജ് അധിഷ്ഠിത ഭക്ഷണ രീതി നടപ്പാക്കാൻ അവർക്കെങ്ങനെ കഴിയുന്നു? അവരുടെ ശാസ്ത്ര ബോധം അതിനു അവരെ അനുവദിക്കുമോ?&lt;br /&gt;&lt;br /&gt;ഫ്രിഡ്ജിന്റേയും ഫ്രീസറിന്റേയും തണുപ്പിൽ യാതൊരു അണുജീവികളും വളരില്ലെന്ന് വീട്ടിൽ വിശ്വസിക്കുകയും അത്രയും തണുപ്പിലേ അണുക്കളെ സൂക്ഷിക്കാനാവു എന്ന് ഔദ്യോഗികരംഗത്ത് വാശിപിടിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രവൈരുദ്ധ്യം ഇതുവരെ നാമാരും ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു.&lt;br /&gt;&lt;br /&gt;പശുവിനു കുത്തിവക്കാനുള്ള ബീജം ആ തണുപ്പിലാണു സൂക്ഷിക്കുന്നത്. ആ തണുപ്പിൽ അവ ജീവത്തായി ഇരുന്നില്ലെങ്കിൽ പശുവിനെ ഗർഭിണിയാക്കുന്നത് ആരാണു?&lt;br /&gt;&lt;br /&gt;സ്ത്രീകളിൽ ‘ഇബ്സി’ ഏർപ്പാടിനുള്ള പുംബീജവും ഗർഭധാരണ ശേഷിയില്ലാത്ത സ്ത്രീക്ക് വേണ്ടിയുള്ള അണ്ഡവും ഈ തണുപ്പിലാണു സജീവമായി സൂക്ഷിക്കുന്നത്. പശുവിന്റെ കാര്യത്തിൽ ചോദിച്ച പോലെ രണ്ടാമത്തെ ചോദ്യം ചോദിക്കുന്നില്ല.&lt;br /&gt;&lt;br /&gt;പോളിയോക്കുള്ള വാക്സിൻ വ്യാപകമായി ഉപയോഗിക്കുന്ന നാളുകളിൽ ഫ്രീസറുകൾക്ക് തുടർച്ചയായി പ്രവർത്തിക്കാനുള്ള സൌകര്യം ഉണ്ടാക്കണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത് ചൂടിൽ അവ നശിച്ചു പോകും എന്നത് കൊണ്ടാ‍ണു. അപ്പോൾ അണുക്കൾ നശിക്കാൻ ഫ്രിഡ്ജിൽ വക്കണോ പുറത്ത് വക്കണോ? ശാസ്ത്രം പഠിച്ച മലയാളി ആലോചിച്ച് നോക്കു.&lt;br /&gt;&lt;br /&gt;ഹൃദ്രോഗവും കരൾ രോഗവും ഒഴിവാക്കാൻ ആധുനിക വൈദ്യം പോലും ആവശ്യപ്പെടുന്നത് വെയിൽ കൊള്ളാനാണു. എന്താണു അപ്പോൾ ഇതിന്റെ മറുപുറം? ഇരുട്ടിലും തണുപ്പിലും രോഗം വരാനുള്ള സാദ്ധ്യത കൂടുതലാണു?&lt;br /&gt;&lt;br /&gt;പാശ്ചാത്യന്റെ തണുപ്പിൽ സുലഭമായ പലതരം അണുജീവികളേയും നാം ഫ്രിഡ്ജിൽ വളർത്തുന്നുണ്ടോ. അവയാണൊ നമുക്ക് പുതിയ സാംക്രമിക രോഗങ്ങൾ സംഭാവന ചെയ്തത്. നമ്മുടെ നാട്ടിൽ ഇപ്പോഴുണ്ടാകുന്ന രോഗങ്ങളേക്കുറിച്ച് കൂടുതൽ പഠനങ്ങളും മരുന്നുകളും മറുനാട്ടിൽ നിന്നാണു വരുന്നത് ഇത് സംശയാസ്പദമാണു. വെറും സഹാനുഭൂതിയുടെ പുറത്താണു പാശ്ചാത്യനും അവന്റെ മരുന്നു കമ്പനികളും ഇന്ത്യൻ ദരിദ്രന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നതെന്ന് കരുതാനാവില്ല. സൂര്യനെ കാണാനില്ലാത്ത തണുപ്പുരാജ്യങ്ങളിലെ വിധ്വംസകങ്ങളായ അണുകങ്ങളെ ഇന്ത്യയിലേക്ക് ആനയിച്ചു കൊണ്ടു വരുന്നത് ഉഷ്ണമേഖലാ രാജ്യത്തിലെ കാലാവസ്ഥയ്ക്കുള്ളിലെ ശീകരിക്കപ്പെട്ട ആവസവ്യവസ്ഥകൾ അല്ലെ? ആ രീതിയിൽ ഒരു പഠനം നടത്താൻ ഒരാളുമെന്തേ തയാറാകാത്തത്? അതിൽ ഫ്രിഡ്ജിനും ഏ.സിക്കും ഉള്ള പങ്കിനേക്കുറിച്ച് ആലോചിക്കാത്തത്?&lt;br /&gt;&lt;br /&gt;പാശ്ചാത്യ രീതിയിൽ ഭക്ഷണം കഴിക്കുകയും ശീതികരിച്ച മുറികളിലിരുന്നു പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന കുട്ടികളും യുവാക്കളും കൂടുതൽ രോഗികളും അല്പായുസ്സുകളുമായി മാറുന്നത് കാണുമ്പോൾ ഈ ഒരു ചോദ്യത്തിനു പ്രസക്തിയേറുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-4450235176409145900?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/4450235176409145900/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=4450235176409145900' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/4450235176409145900'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/4450235176409145900'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_12.html' title='നിങ്ങളുടെ ഫ്രിഡ്ജ് സുരക്ഷിതമാണോ?'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_xVasIrnYCAQ/TN1rqFq82EI/AAAAAAAAAPg/m-ByqZpUjrs/s72-c/FRIDG.jpeg' height='72' width='72'/><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-6378411254234609232</id><published>2010-11-10T09:20:00.000-08:00</published><updated>2010-11-10T10:46:18.801-08:00</updated><category scheme='http://www.blogger.com/atom/ns#' term='Medicine'/><category scheme='http://www.blogger.com/atom/ns#' term='Treatment'/><category scheme='http://www.blogger.com/atom/ns#' term='Doctors'/><category scheme='http://www.blogger.com/atom/ns#' term='Physician'/><title type='text'>ഒറിജിനൽ വ്യാജനാരാണു?</title><content type='html'>വീണ്ടും അല്പം ആശുപത്രിക്കാര്യമാകാം.&lt;br /&gt;&lt;br /&gt;അലോപ്പതി ഡോക്ടറന്മാരുടെ സംഘടന വ്യാജന്മാരെ പിടികൂടണമെന്നുള്ള വാശിയിലാണു. ആയുർവ്വേദക്കാർക്കുമുണ്ട് ആ ആവേശം. ഹോമിയോക്കാരും യൂനാനിക്കാരുമൊന്നും അത്ര സജീവമായിട്ടില്ല. വ്യാജഡോക്ടറന്മാരുടെ വേട്ടക്കുള്ള സന്നാഹം കാണുമ്പോൾ സത്യത്തിൽ ചിരിയാണു വരുന്നത്.&lt;br /&gt;&lt;br /&gt;ഡോക്ടർ എന്ന് പറയുന്നത് ഏതു കൊജ്ഞാണനും എത്തിച്ചേരാവുന്ന ഒരു പദവിയല്ല. അതിനു നന്നായി പഠിക്കണം. അല്ലെങ്കിൽ തന്തക്കും തള്ളക്കും നല്ല പൂത്ത കാശു വേണം. നമുക്ക് നന്നായി പഠിക്കുന്നവരുടെ കാര്യമെടുത്താൽ മതി. മറ്റേ കക്ഷികളെ യഥാർത്ഥത്തിൽ വ്യാജന്മാരുടെ പട്ടികയിൽ തന്നെയാണു  പെടുത്തേണ്ടത്. യൂണിവേഴ്സിറ്റി പരീക്ഷയിൽ കൂടുതൽ മാർക്കുള്ള ഒരുവനെ പുറത്ത് നിർത്തിയിട്ട് കാശുകൊണ്ട് സീറ്റ് കരസ്ഥമാക്കിയവൻ നേടുന്ന ഡിഗ്രി വ്യാജമായ ഡിഗ്രിതന്നെയാണു.  അർഹതയില്ലാത്തവൻ ചെയ്യുന്ന ചികിത്സയാണു അവൻ ചെയ്യുന്ന ചികിത്സ. പച്ചയായി പറഞ്ഞാൽ അവനാണു യഥാർത്ഥ വ്യാജ ഡോക്ടർ.  അതെന്തുമായിക്കോട്ടെ. വിഷയമതല്ല.&lt;br /&gt;എക്കാലത്തും ഒരു ഡോക്ടറുടെ പണിയെന്താണു?&lt;br /&gt;&lt;br /&gt;ആരോഗ്യാർത്ഥികളെ പരിശോധിച്ച് വേണ്ടത് ചെയ്ത് അവരെ ആരോഗ്യത്തിലേക്കും ജീവിതത്തിലേക്കും തിരികെ കൊണ്ടുവരിക. അതിനുള്ള പഠിപ്പാണു അഞ്ചും പിന്നെ ഒന്നരയും വർഷം കൊണ്ടവർ നേടുന്നത്. അങ്ങനെ വിദഗ്ധനാകുന്ന ഒരാൾ വ്യാജന്മാരെ എന്തിനു പേടിക്കണം? തനിക്കറിയാവുന്ന തൊഴിൽ വൃത്തിയായി ചെയ്താൽ പോരെ?&lt;br /&gt;&lt;br /&gt;വ്യാജൻ എന്ന് പറയുന്നത് അക്കാദമിക്ക് വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവരേയാണു. അല്ലെ?&lt;br /&gt;&lt;br /&gt;അതായത് വെൽഡിങ്ങ് നടത്തിക്കൊണ്ടിരുന്ന ഒരുവൻ പെട്ടെന്ന് ഒരു ദിവസം ബോർഡ് വച്ചു കളയുന്നു: “ഞാൻ ഡോക്ടറാണു. നിങ്ങളെ ചികിത്സിച്ചു കളയും”. ആരോഗ്യാർത്ഥികൾ നേരെ പോയി അയാളുടെ മുന്നിൽ ക്യൂ നിൽക്കാൻ തുടങ്ങുന്നു. അയാൾ കാശുണ്ടാക്കും. ഇതാണു വ്യാജവൈദ്യത്തിന്റെ ഒരു ലൈൻ.&lt;br /&gt;&lt;br /&gt;ഇവിടെ ഒരു ചോദ്യമുണ്ട്. വെൽഡിങുകാരൻ ഡോക്ടറാണെന്ന് പറഞ്ഞ്  ചികിത്സിച്ചാൽ എത്ര പേർ രക്ഷപ്പെടും? കാലന്റെ ഫ്രാഞ്ചൈസി വേറെ അന്വേഷിക്കണോ? പക്ഷെ അങ്ങനെ ഒരു പ്രതിഭാസം കാണുന്നില്ല. അംഗീകാരമുള്ള ഡോക്ടേഴ്സിനേക്കാൾ കൂടുതൽ അംഗീകാരമില്ലാത്തവർ ഉണ്ടെന്നാണു എനിക്കു തോന്നുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ നിൽക്കുന്ന പെമ്പിള്ളാർ, നഴ്സുമാർ- റിട്ടയർ ചെയ്തതും അല്ലാത്തതും-, പട്ടാളത്തിൽ നിന്നും പിരിഞ്ഞ കമ്പോണ്ടറന്മാർ, തലവേദനയാണോ എന്ന് ചോദിച്ച് പരസെറ്റമോൾ പ്രിസ്ക്രൈബു ചെയ്യുന്ന സുഹൃത്ത് , കണ്ടും കേട്ടും ബോർഡ് വച്ചും ബോർഡ് വക്കാതെയും ചികിത്സിക്കുന്ന നാടി നാടോടി നായാടി അട്ടപ്പാടി തുടങ്ങി വ്യാജന്മാരുടെ ഗണത്തിൽ  ലക്ഷക്കണക്കിനാളുകൾ ഉണ്ട്. അലോപ്പതി ഡോക്ടറന്മാരുടെ നിർവ്വചനമനുസരിച്ച്. ഇത്രയും പേർ ചികിത്സ നടത്തിയിട്ടും പക്ഷെ ജനസംഖ്യക്ക് ഒരു കുറവുമില്ല. കണക്കുകൾ എടുത്ത് പരിശോധിച്ചാൽ അംഗീകാരമുള്ള ഡോക്ടറന്മാരുടെ അടുത്ത് പോയി രോഗം മൂർച്ഛിക്കുന്നവരും മരിക്കുന്നവരുമാണു കൂടുതൽ. വ്യാജന്മാരുടെ അടുത്ത് ചെന്ന് വഷളാകുന്നവർ നന്നേ കുറവാണു. ഇതിന്റെ ലോജിക്ക് സിമ്പിളാണു. ഒരു മനുഷ്യൻ ജീവിച്ചിരുന്നാലേ തനിക്ക് ആ ഒരു രോഗിയേ തുടർന്നും കിട്ടു എന്ന് വ്യാജനറിയാം. മറ്റേക്കക്ഷികൾ രോഗിയെ കടുംവെട്ട് വെട്ടിക്കളയും. ആശുപത്രിയുടമ കൊടുത്ത നിർദ്ദേശം അതാണു. &lt;br /&gt;&lt;br /&gt;രണ്ട്: കരുതൽ.&lt;br /&gt;&lt;br /&gt;ഒരു കയ്യബദ്ധം പോലും പറ്റാതെ നോക്കണം. വ്യാജമായിട്ട് ചെയ്യുന്ന പണിയാണു. റിസ്കുണ്ട്. ഒരിക്കൽ പാളിയാൽ പണി എന്നെന്നത്തേക്കും പാളും. ചിലപ്പോൾ അകത്ത് പോയി കിടക്കേണ്ടി വരും. അതു കൊണ്ട് അംഗീകാരമുള്ളവർ കാണിക്കുന്ന ജാടകൾ പറ്റില്ല. സൂക്ഷ്മത ഏറും. രോഗിയോട് സൌ‌മ്യമായി പെരുമാറാൻ അവർ നിഷ്കർഷിക്കും. പരമാവധി അപകടം കുറഞ്ഞ മരുന്നേ കൊടുക്കു. ഫീസും ന്യായമായിരിക്കും. രോഗിയേയും ബന്ധുക്കളേയും സമാധാനിപ്പിക്കാനും കയ്യിലെടുക്കാനും വ്യാജന്മാർ ശ്രദ്ധിക്കും. ഒരാവശ്യം വന്നാൽ വീട്ടിൽ ചെന്നും ചികിത്സിക്കും.&lt;br /&gt;&lt;br /&gt;ഇനി, ചികിത്സയുടെ കാര്യത്തിൽ വ്യാജനും ഒറിജനലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഒന്ന് ആലോചിച്ചു നോക്കു. ഇന്നത്തെക്കാലത്ത് എങ്ങനെയാ ചികിത്സ നിശ്ചയിക്കുന്നത്? ഒരു ഡോക്ടർക്ക് അതിൽ എന്തും മാത്രം പങ്കുണ്ട്?&lt;br /&gt;&lt;br /&gt;ഒരു രോഗി ആശുപത്രിയിൽ ചെന്നാൽ ഡോക്ടർക്ക് സ്വന്തമായി ഒരു നിഗമനത്തിൽ എത്താൻ പറ്റില്ല. ആശുപത്രി മാനേജുമെന്റ് അതിനു സമ്മതിക്കില്ല. ഡോക്ടർ കുറേ ടെസ്റ്റുകൾ ആദ്യം എഴുതി കൊടുക്കണം. ആ ചിറ്റും കൊണ്ട് ഐ.ടി.ഐക്കാരേയും  ഡിപ്ലോമാക്കാരേയുമാണു പിന്നെ പോയി കാണുന്നത്. അവരാണു ആ ടെസ്റ്റുകൾ നടത്തുന്നത്. ഡോക്ടർക്ക് അതിന്റെ സാങ്കേതിക വിദ്യ അറിയില്ല. റിപ്പോർട്ടിന്റെ താഴെ ഒപ്പിടുന്ന ഡോക്ടർക്കും അറിയില്ല. ശേഷം ഭംഗിയായി അച്ചടിച്ച ഒരു കടലാസ് കിട്ടും. റിപ്പോർട്ട്.  റിപ്പോർട്ടിൽ രോഗത്തിന്റെ വിശദവിവരങ്ങൾ കാണും. ഈ റിപ്പോർട്ട് തെറ്റാകാനും ഇടയുണ്ടെന്ന കുറിപ്പോടെ. അത് വായിക്കാനുള്ള അക്ഷരജ്ഞാനമുണ്ടായാൽ മതി, രോഗമെന്താണെന്നറിയാം. അപ്പോൾ രോഗം നിശ്ചയിക്കാൻ യഥാർത്ഥത്തിൽ ഒരു ഡോക്ടറുടെ ആവശ്യമുണ്ടോ?&lt;br /&gt;&lt;br /&gt;ഇനി രോഗമാനേജുനെന്റാണു. അതിലാണു മരുന്നുകൾ വരുന്നത്. മരുന്ന് നിശ്ചയിക്കാൻ ഇഷ്ടം പോലെ കൈപ്പുസ്തകങ്ങൾ ഉണ്ട്. മുൻപ് പറഞ്ഞ എഴുത്തും വായനയും അറിയാമെങ്കിൽ അതിലേതെങ്കിലും ഒന്ന് വായിച്ച് നോക്കാം. ഇല്ലെങ്കിൽ മെഡിക്കൽ റെപ്പുകൾ പറഞ്ഞു തരും. അത് വച്ച് കാച്ചിയാൽ മതി. ചികിത്സ തീർന്നു. ഇതിൽ എവിടെയാ ഒരു ഡോക്ടറുടെ പ്രതിഭ ആവശ്യമുള്ളത്? ഇത്രയും ചെയ്യുന്നതിനു 5 കൊല്ലം പഠിക്കേണ്ടതുണ്ടോ? ഇതിനു വ്യാജനായാലെന്ത്? അവ്യാജനായാലെന്ത്?&lt;br /&gt;&lt;br /&gt;അപ്പോൾ അംഗീകരാമുള്ള ഡോക്ടറന്മാ‍ർ മനസിലാക്കേണ്ട കാതലയ കാര്യം എന്താണെന്ന് വച്ചാൽ അവർ ഇനിയെങ്കിലും വല്ലവരും പറയുന്നത് കേട്ട് എന്തൊക്കെയോ ചെയ്യുന്നത് നിർത്തി നേരിട്ട്  ചികിത്സ ആരംഭിക്കാൻ ശ്രമിക്കണം. അതിനുള്ള ആർജ്ജവവും വിനയവും ഉണ്ടാകണം. തങ്ങൾ തങ്ങളേപ്പോലുള്ള മനുഷ്യരേയാണു ചികിത്സിക്കുന്നതെന്ന് ഓർക്കണം. ഡോക്ടറന്മാർ തങ്ങളുടെ പണി ആത്മാർത്ഥതയോടെയും മികവോടേയും ചെയ്യാനാരംഭിച്ചാൽ ആരോഗ്യാർത്ഥികൾ അന്വേഷിച്ച് വരും. ദൈവത്തേപ്പോലെ കണക്കാക്കും. സമ്പത്തും ഉണ്ടാകും. വ്യാജനു ചെയ്യാൻ പറ്റാത്തത് ഒരു ഒറിജനലിനു ചെയ്യാൻ പറ്റണം. അതിനു പകരം പോലീസിനെ കൊണ്ട് നടന്ന് റെയിഡ് നടത്തിയിട്ട് ഒരു കാര്യവുമില്ല. വ്യാജൻ ഈ പണി കള്ളമാണെന്നറിഞ്ഞ് കൊണ്ട് തിരഞ്ഞെടുത്തയാളാണു. കക്കാനറിയാവുന്നവനു നിക്കാനുമറിയാമെന്ന് ഓർത്താൽ നന്ന്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-6378411254234609232?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/6378411254234609232/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=6378411254234609232' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6378411254234609232'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6378411254234609232'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post_10.html' title='ഒറിജിനൽ വ്യാജനാരാണു?'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-266503436514148766</id><published>2010-11-02T11:30:00.000-07:00</published><updated>2010-11-02T11:33:36.160-07:00</updated><category scheme='http://www.blogger.com/atom/ns#' term='Patient'/><category scheme='http://www.blogger.com/atom/ns#' term='Bistander'/><category scheme='http://www.blogger.com/atom/ns#' term='Nurses'/><category scheme='http://www.blogger.com/atom/ns#' term='Hospitals'/><title type='text'>ആശുപത്രി സന്ദർശനം</title><content type='html'>&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സാ&lt;/span&gt;ധരണയായി, രോഗികളെ കാണാൻ പോകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല. രണ്ട്  കാരണങ്ങൾ ഉണ്ട്. ഒന്ന് ആശുപത്രികളുടെ നിഗൂഡത. അവ ആതുരാലയങ്ങൾ അല്ലാതായി  മാറിയിരിക്കുന്നു. രണ്ട്, രോഗികൾ ഈ ആശുപത്രി വാസം സുഖകരമായ അവസ്ഥയായി  എടുത്ത് രോഗത്തെ ഹരമായി കൊണ്ടുനടക്കുന്നു. വീട്ടിലും ചുറ്റുപാടും കിട്ടാത്ത  ഒരു പരിഗണന രോഗക്കിടക്കയിൽ കിട്ടുന്നു. ബൈസ്റ്റാൻഡർക്കും ഉണ്ട് ചില  സുഖങ്ങൾ.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഇ&lt;/span&gt;ന്നത്തേത് എന്തായാലും ഒഴിവാക്കാൻ  പറ്റുന്നതായിരുന്നില്ല. അടുത്ത ബന്ധുവാണു പ്രതി. പക്ഷെ ആ സന്ദർശനം കൊണ്ട്  ഗുണമുണ്ടായി. ആശുപത്രികളിലെ പുതുരീതികൾ കുറച്ചൊക്കെ അറിയാൻ പറ്റി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;നി&lt;/span&gt;വർന്നു  നിൽക്കാൻ പ്രയാസമുള്ളയാളാണു രോഗി. കിടക്കയിൽ തന്നെ ചിലപ്പോൾ  പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കേണ്ടി വരും. അത്തരമൊരു അവസ്ഥയുണ്ട്.  ആശുപത്രിയിലാകുമ്പോൾ ഇതിനു സഹായം കിട്ടും എന്നാണു നമ്മുടെ വിചാരം.  അരിപ്രാവുകളെ അതിശയിപ്പിക്കുന്ന സ്നേഹശീലരും ശുശ്രൂഷിക്കാൻ  വൈമുഖ്യമില്ലാത്ത നഴ്സുമാർ ഉണ്ടല്ലോ. ബന്ധു പറഞ്ഞത് കേട്ടപ്പോൾ അത്  ശരിയല്ലെന്ന് പിടികിട്ടി.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;രോ&lt;/span&gt;ഗി സ്ത്രീയാണു. അതു കൊണ്ട്  സ്ത്രീകൾ സഹായിക്കാനുണ്ടാകുന്നതാണു ഉചിതം. നിർഭാഗ്യവശാൽ സ്ത്രീകളെപ്പറ്റി  ഒട്ടും നല്ലതല്ലാത്ത അനുഭവമാണവർക്കുണ്ടായത്. ബട്ടർഫ്ലൈ ഘടിപ്പിക്കുമ്പോൾ  നഴ്സിണികൾ പിറുപിറുക്കും. ‘എന്തൊരു കട്ടിയാ തള്ളേടെ തൊലിക്ക്”. കഴിവതും അത്  വേദനാജനകമായിട്ടായിരിക്കും അവസാനിക്കുക.&lt;/p&gt;&lt;p&gt;-“കരയണ്ട അമ്മച്ചി, അസുഖം വരുമ്പോ ഇതൊക്കെ സഹിക്കണം”.&lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;കി&lt;/span&gt;ലുകിലെ  ചിരിച്ചു കൊണ്ട് നഴ്സിണിക്കൂട്ടം വിടവാങ്ങുന്നു. സംഘത്തിനു പിൻപറ്റി  നിൽക്കുന്ന ഒന്നു രണ്ട് മെയിൽ നഴ്സുകൾ കാണും. അവരാണു പിന്നെ  സമാധാനിപ്പിക്കുക.&lt;/p&gt;&lt;p&gt;-‘സാരമില്ല അമ്മച്ചി. മാറിമാറി കുത്തുന്നതല്യോ. ഇച്ചരെ നീരുണ്ട്. വേദന കൂടുവാണേ പറഞ്ഞാ മതി, എടുത്ത് മാറ്റിയേക്കാം”.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;വേ&lt;/span&gt;റൊന്നു  ബഡ് സ്പ്രെഡ് മാറുമ്പോഴാണ്. രോഗി കാശ് കൊടുത്ത് വാങ്ങി ഏൽ‌പ്പിക്കുന്ന  സാധനം. അതൊന്ന് മാറ്റിക്കൊടുക്കാൻ പറയുമ്പോൾ, “നിങ്ങക്കെന്താ അതൊന്നു  മാറിയാൽ” എന്നാകും മറുചോദ്യം. അതിനും പുരുഷ നഴ്സിന്റെ സഹായം തേടേണ്ടി വന്ന  അവസ്ഥയിലായി രോഗിയുടെ ബന്ധുക്കൾ. ഇതൊക്കെ സർക്കാർ ആശുപത്രിയിലെ സംഭവമല്ല.  നല്ല പരിചരണം കിട്ടുമെന്ന് നാം സങ്കല്പിക്കുന്ന സ്വകാര്യ ആശുപത്രിയിലേതാണു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;ഇ&lt;/span&gt;തിന്റെ  കാതലായ ഭാഗം ആശുപത്രികളേപ്പറ്റിയല്ല. സ്ത്രീയേപ്പറ്റിയാണു. സ്ത്രീയുടെ  ജീനുകൾ പുരുഷനിലേക്ക് മാറിപ്പോയെന്നു തോന്നുന്നു. കരുതൽ  സ്ത്രീസഹജമാണെന്നാണു എന്റെ വിചാരം. അതെന്റെ അമ്മയിൽ നിന്നു ഞാൻ  മനസിലാക്കിയതാണു. എന്നോടുള്ള അമ്മയുടെ കരുതലിന്റെ ചൂട് ഇന്നും എന്റെ  നെഞ്ചിലുണ്ട്. കുലീനയായ ഏതു സ്ത്രീയെയും അമ്മയെപ്പോലെ കരുതാൻ  പ്രേരിപ്പിക്കുന്നതും അതാണു. പക്ഷെ ഏറ്റവും കരുതൽ വേണ്ട ശുശ്രൂഷയുടെ  മേഖലയിൽ അതിന്നു സ്ത്രീയിൽ നിന്നു കിട്ടാതായി എന്നാണു മനസിലാക്കാൻ  കഴിയുന്നത്.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;സ്ത്രീ&lt;/span&gt; സ്ത്രീയോട് മോശമായി പെരുമാറുന്ന ഒരു  രംഗമേ പണ്ട് ആശുപത്രികളിൽ ഉണ്ടായിരുന്നുള്ളു. പ്രസവവാർഡ്. മിക്ക  ഗൈനക്കോളജിസ്റ്റുകളും നല്ല തെറി പറയും. പെറാൻ കിടക്കുന്ന പെണ്ണിനെ  അപമാനിച്ചാണു പ്രസവിപ്പിക്കുന്നത്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ അവനാദ്യം  കേൾക്കുന്നത് പച്ചത്തെറിയാകുന്നത് ഈ ആശുപത്രി ഇടപാടിൽ മാത്രമാണു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;അ&lt;/span&gt;തു  പഴയ കഥ. ഇന്നു മിക്കവാറും രംഗങ്ങളിലെല്ലാം ഇത് സംഭവിക്കുന്നു. പെണ്ണെല്ലാം  ആണാകുന്ന പോലെ. രൂപം സ്ത്രീയുടെ. സ്വഭാവം പൌരുഷം. ലോകം കിഴ്മേൽ  മറിയുകയാണു. ആണു പെണ്ണാകുന്നു. മീശയെടുത്തും നാണംകുണിങ്ങിയും സ്നേഹവും  കരുതലും കാണിച്ചും ആണു സ്ത്രൈണതയിലേക്ക് ചുവട് മാറുന്നു. കുട്ടിയേ  നോക്കാനും കുപ്പിപ്പാൽ കുടിപ്പിക്കാനും അവർ തയ്യാർ. സ്ത്രീ ക്യൂവിൽ  നിക്കുമ്പോൾ കുട്ടിയെ കളിപ്പിച്ച് കരയാതെ നിർത്തുന്നതും പുരുഷസ്ത്രീ.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;&lt;span style="font-weight: bold; color: rgb(51, 102, 255);"&gt;പ&lt;/span&gt;രസ്പരമുള്ള  ഈ സ്വഭാവമാറ്റം ഇരുവരുടേയും ആന്തരവ്യവസ്ഥകളിൽ എന്തു മാറ്റമുണ്ടാക്കുന്നു  എന്ന്  നാം പഠനം നടത്താൻ ആരംഭിച്ചിട്ടില്ല. വമ്പിച്ച തോതിലുള്ള  ഗർഭധാരണശേഷിക്കുറവ് ഇതുമായി ചേർത്ത് വായിക്കാമോ?&lt;/p&gt;&lt;p&gt; &lt;/p&gt;&lt;div class="photo photo_center"&gt;&lt;div class="photo_img"&gt;&lt;img class="img" src="http://photos-b.ak.fbcdn.net/hphotos-ak-snc4/hs952.snc4/74497_458406354766_682649766_5297306_8207623_a.jpg" /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-266503436514148766?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/266503436514148766/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=266503436514148766' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/266503436514148766'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/266503436514148766'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/11/blog-post.html' title='ആശുപത്രി സന്ദർശനം'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-1983362361574319170</id><published>2010-10-31T10:00:00.000-07:00</published><updated>2010-10-31T11:50:11.148-07:00</updated><category scheme='http://www.blogger.com/atom/ns#' term='aethesm'/><category scheme='http://www.blogger.com/atom/ns#' term='kssp'/><category scheme='http://www.blogger.com/atom/ns#' term='science'/><category scheme='http://www.blogger.com/atom/ns#' term='sastra sahithya parishad'/><title type='text'>ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്തിന്റെ ജ്യോതിഷവും</title><content type='html'>ജ്യോതിഷത്തിലെ ഗ്രഹരാശിഫലങ്ങളെ അധികരിച്ച് കേരള ശാ‍സ്ത്രസാഹിത്യ പരിഷത്ത്  ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. വളരെ വിജ്ഞാനപ്രദമായ അത് ഏവരും കണ്ടിരിക്കേണ്ടതാണു. അത്ര നന്നായിരിക്കുന്നു അതിന്റെ നിർമ്മാണവും അത് പകർന്നു നൽകുന്ന അറിവുകളും.&lt;br /&gt;&lt;br /&gt;ഗലീലിയോ ടെലസ്കൊപ്പ് കണ്ടുപിടിച്ചതിന്റെ നാനൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായാണു ആ വീഡിയോ പുറത്തിറക്കിയത്.&lt;br /&gt;&lt;br /&gt;ഗലീലിയൊയ്ക്കും വളരെ മുൻപേ ടെലസ്കോപ്പ് പോലെ ശാസ്ത്രീയമായ ഉപകരണങ്ങൾ ഒന്നുമില്ലാതെ ഭൂമിയുടേയും ചന്ദ്രന്റേയും സൂര്യന്റേയും ചലനങ്ങൾ ഭാവന ചെയ്ത് തയ്യാറാക്കിയ ജ്യോതിഷത്തെ ഖണ്ഡനം ചെയ്യുവാൻ അത് ഉപകരിക്കും. തീർത്തും അന്ധകാരത്തിലായിരുന്ന കേരള ജനതയും അവരേക്കാൾ അജ്ഞാനാന്ധകാരത്തിലായിരുന്ന കവടി നിരത്തുകാ‍രും എങ്ങനെയാണു ഇതൊക്കെ കണ്ടുപിടിച്ചത്? അതുപോലെ ഇക്കണ്ട ഗ്രഹങ്ങൾക്കും നക്ഷത്രക്കൂട്ടങ്ങൾക്കും രാശികൾക്കും അർത്ഥവത്തായ ഓരോ പേരുകൾ സങ്കല്പിച്ചുണ്ടാക്കാൻ അവർക്ക് എങ്ങനെ കഴിഞ്ഞു. (കൊച്ചിനു ഒരു പേരിടാൻ തന്നെ എന്താ പ്രയാസം. പിന്നാ ഗ്രഹങ്ങൾ) ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൾ പ്രചാരത്തിലാകുന്നതിനു തൊട്ടു മുൻപ് വരെ കാർഷികാവശ്യത്തിനും സമയ-കാല നിർണ്ണയത്തിനുമൊക്കെ ജനങ്ങൾ ഉപയോഗിച്ചത് ഈ അന്ധവിശ്വാസ ജടിലമായ ജ്യോതിഷമായിരുന്നു. എന്നിട്ടും ആധുനിക കാല കണ്ടുപിടിത്തങ്ങളോട് അവയ്ക്ക് വലിയ വ്യതിയാനം ഉണ്ടായിരുന്നില്ലെന്നത് അത്ഭുതമാണു.&lt;br /&gt;&lt;br /&gt;ഗ്രഹങ്ങളുടെ പേരു പറഞ്ഞ് ജ്യോതിഷികൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണു എന്ന് പരിഷത്തുകാർ കണ്ടുപിടിച്ചിരിക്കുന്നു. ആ വാദം എത്രത്തോളം ശരിയാണു? ഈ കാലത്തിൽ അതെങ്ങനെ സാദ്ധ്യമാകുന്നു എന്നതാണു അത്ഭുതം.&lt;br /&gt;&lt;br /&gt;ആധുനിക ശാസ്ത്രം ഏറ്റവും വികാസം പ്രാപിച്ച കാലഘട്ടമാണു പോയ 100 വർഷങ്ങൾ. അന്ധകാര കൂപത്തിൽ നിന്നും ശാസ്ത്ര തേജസ്സിലേക്ക് ലോകജനത കുതിച്ചു കയറി. ഇന്ത്യയെപ്പോലെ ഒരപരിഷ്കൃത രാജ്യത്തിനു അമേരിക്കയും യൂറോപ്പും പോലെ ആ കുതിപ്പിൽ പങ്കുകൊള്ളാനായില്ലെന്ന് വാസ്തവം. എങ്കിലും മിഷണറിമാരുടെ പ്രവർത്തനം ഒരു പരിധി വരെ അത് മറികടക്കാൻ സഹായിച്ചു എന്ന് പറയാതെ വയ്യ. ഏതാണ്ട് 75 കൊല്ലമായി ആ കുതിപ്പിൽ പങ്കു ചേരാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരളത്തിൽ ശാസ്ത്രപഠനം പ്രചാരത്തിലാകുകയും ഒരുപാടാളുകൾ ശാസ്ത്രബുദ്ധികളായി പരിണമിക്കുകയും ചെയ്തു. ഒരു തലമുറ ദൈവത്തെ തന്നെ നിഷേധിക്കാൻ ധൈര്യം കാണിച്ചത് ഈ ശാസ്ത്രത്തിന്റെ പിൻ‌ബലത്തിലായിരുന്നു. അവരേത്തുടർന്നുള്ള രണ്ട് തലമുറകളാണു ഇന്നു നമുക്ക് മുന്നിലുള്ളത്. യൂണിവേഴ്ഷിറ്റികൾ സ്ഥാപിതമായതോടെ ശാസ്ത്രത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇത് വിദ്യാഭ്യാസം നേടിയവരുടെ കാര്യം. ശാസ്ത്രം ജനനന്മക്ക് എന്ന് പറഞ്ഞ് സാമാന്യത്തിലേക്ക് എത്തിക്കാൻ ശാസ്ത്രപഠനം കഴിഞ്ഞിറങ്ങിയവരും പരിഷത്തുപോലുള്ള സംഘടനകളും കയ്യും മെയ്യും മറന്നു പ്രവർത്തിച്ചപ്പോൾ സമസ്ത മേഖലകളും പൂർണ്ണമായി. ഈ വിജ്ഞാന വിസ്ഫോടനം ജനത്തെ തികഞ്ഞ ശാസ്ത്രവാദികൾ ആക്കി മാറ്റുകയായിരുന്നു. ഇന്നു നാം കാണുന്ന എല്ലാ വികാസത്തിനു പിന്നിലും ആ ശാസ്ത്രപഠനത്തിന്റെ തിളക്കം കാണാം. മനുഷ്യൻ പൂജയും തേവാരവും ഉപേക്ഷിച്ചു. സാധാരണ ലൊട്ടുലൊടുക്ക് വൈദ്യന്മാരെ കാണുന്നത് നിർത്തി. പഞ്ചനക്ഷത്ര സ്റ്റൈൽ ഉള്ള ആശുപത്രികളിലേക്ക് അഭിമാനത്തോടെ കടന്നു ചെന്നു. അവൻ ആകാശത്തേക്ക് കുതിച്ചു. എല്ലാത്തിനും ആധാരമായി ആധുനിക ശാസ്ത്രവും.&lt;br /&gt;&lt;br /&gt;എന്നിട്ടും പരിഷത്ത് പറയുന്നതെന്താണു?&lt;br /&gt;&lt;br /&gt;മലയാളിക്ക് അന്ധവിശ്വാസം കൂടുന്നു. യാതൊരു ശാസ്ത്രിയ അടിസ്ഥാനവുമില്ലാത്ത ജ്യോതിഷികളെ പിൻ‌പറ്റുന്നു.&lt;br /&gt;&lt;br /&gt;ഇത്രയും കാലം ശാസ്ത്രം പഠിച്ച ഒരു ജനത അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാൻ കഴിയുമോ?&lt;br /&gt;ചെയ്താൽ പിന്നെ ശാസ്ത്രപഠനത്തിനെന്ത് പ്രസക്തി?&lt;br /&gt;&lt;br /&gt;അജ്ഞാനത്തേയും അന്ധവിശ്വാസത്തേയും മറികടക്കാനുള്ള ഉപകരണമായാണു ആധുനിക ശാസ്ത്രം ഈ ലോകത്തിലേക്ക് കടന്നു വന്നത്. അത് പരാജയപ്പെട്ടോ? എങ്കിൽ എന്താണു കാരണം?&lt;br /&gt;&lt;br /&gt;ശാസ്ത്രത്തിലുള്ളതെല്ലാം സത്യവും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ തെളിയുന്നവയുമാണു എന്നാണു നമ്മൾ പഠിച്ചിട്ടുള്ളത്. പിന്നെ ആരെങ്കിലും ശാസ്തത്തെ തള്ളിക്കളയേണ്ടതുണ്ടോ? ശാസ്ത്രം പഠിച്ച ആർക്കെങ്കിലും അന്ധവിശ്വാസങ്ങളെ അവലംബിക്കാൻ തോന്നുമോ? എങ്കിൽ ശാസ്ത്രത്തിൽ നിന്ന് പഠിച്ചതെന്ത്?&lt;br /&gt;&lt;br /&gt;അനുഭവങ്ങളേക്കാൾ വലുതല്ല അന്ധവിശ്വാസം. ശാസ്ത്രം അനുഭവപൂർണ്ണമാണു. യാഥാർത്ഥ്യമാണു. അപ്പോൾ അന്ധവിശ്വാസങ്ങൾക്ക് എങ്ങനെ നിലനിൽക്കാൻ കഴിയും?&lt;br /&gt;&lt;br /&gt;അന്ധവിശ്വാസം വർദ്ധിക്കുന്നു എന്നുപറഞ്ഞാൽ ശാസ്ത്രം പരാജയപ്പെട്ടു എന്ന് സമ്മതിക്കേണ്ടി വരും. ജനം ശാസ്തമെന്ന് പറഞ്ഞ് പഠിച്ചത് വെറും അന്ധവിശ്വാസം മാത്രമാണെന്ന് തെളിയും. പരിഷത്ത് പ്രചരിപ്പിച്ച ശാസ്ത്രം വിശ്വാസയോഗ്യമോ അനുഭവപൂർണ്ണമോ സത്യമോ ആയിരുന്നില്ല എന്നു ഉറപ്പാകും.&lt;br /&gt;&lt;br /&gt;അങ്ങനെയൊന്നും വരാൻ വഴിയില്ല. കാരണം ശാസ്ത്രത്തിൽ അശാസ്ത്രീയതയില്ല. ഉണ്ടെങ്കിൽ അത് അന്ധവിശ്വാസമാകും. ഈ സമസ്യ പരിഷത്ത് വിശദീകരിക്കേണ്ടിയിരിക്കുന്നു.&lt;br /&gt;&lt;br /&gt;ഇതിനേക്കാൾ രസകരമായ ഒരു കാര്യമുണ്ട്.&lt;br /&gt;&lt;br /&gt;നമ്മൾ വിചാരിക്കും ഇവിടെയാണു അന്ധവിശ്വാസങ്ങൾ അതിന്റെ മൂർദ്ധന്യത്തിലെന്നു. അത് ശരിയല്ല. ഇവിടുത്തേക്കാൾ ബാലിശവും പ്രാകൃതവുമായ അന്ധവിശ്വാസങ്ങൾ അമേരിക്കയിലും യൂറോപ്പിലും ഒരുപാടുണ്ട്. ശാസ്ത്രത്തിന്റെ ഈറ്റില്ലങ്ങളായി നമ്മൾ ആരാധിക്കുന്ന ദേശങ്ങളാണവ. നമ്മളേക്കാൾ മുൻപേ ശാസ്ത്രം പഠിച്ച് മികവുറ്റവരായ അവർ അന്ധവിശ്വാസത്തിനു വശംവദരാണന്നരിയുമ്പോൾ നാം ഈ ശാസ്ത്രത്തെക്കുറിച്ച് എന്ത് വിചാരിക്കുന്നു? നമ്മുടെ പല അന്ധവിശ്വാസങ്ങൾക്കും കൃഷിയും ആരോഗ്യവും നാട്ടുനീതിയുമൊക്കെയായി ബന്ധമുണ്ടെന്ന് പരിഷത്ത് തന്നെ സമ്മതിച്ചിട്ടുള്ളതാണു. അങ്ങനെ ബന്ധമൊന്നുമുള്ളവയല്ല, പാശ്ചാത്യന്റെ അന്ധവിശ്വാസങ്ങൾ. അവിടെ ധ്യാനം കൂടലുകൾ ഇവിടുത്തേക്കാൾ അനവധിയാണു. ഒരു ശാസ്ത്ര ലോകത്ത് അതൊക്കെ എത്രമാത്രം ശാസ്ത്രീയമാണു? നമ്മുടെ കാര്യം വിടാം. നമ്മൾ കാടന്മാരാണല്ലോ. പരിഷത്ത് വന്നതിനു ശേഷം ഒന്നു ബുദ്ധി തെളിഞ്ഞു വന്നതായിരുന്നു. ഇപ്പോൾ അവർ തന്നെ പറയുന്നു, ശാസ്ത്രത്തിന്റെ ഫ്യൂസടിച്ച് പോയിരിക്കുകയാണെന്ന്. എന്താ ഭഗവാനേ കളി.&lt;br /&gt;&lt;br /&gt;മേമ്പൊടിയായി ആ വീഡിയോ ഇരിക്കട്ടെ: &lt;span jsid="text"&gt;"&lt;a href="http://www.youtube.com/v/Jk16rlrfOJE&amp;amp;hl=en_US&amp;amp;feature=player_embedded&amp;amp;version=3" rel="nofollow" target="_blank"&gt;&lt;span&gt;http://www.youtube.com/v/J&lt;/span&gt;&lt;wbr&gt;&lt;span class="word_break"&gt;&lt;/span&gt;&lt;span&gt;k16rlrfOJE&amp;amp;hl=en_US&amp;amp;featur&lt;/span&gt;&lt;wbr&gt;&lt;span class="word_break"&gt;&lt;/span&gt;&lt;span&gt;e=player_embedded&amp;amp;version=&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-1983362361574319170?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://www.youtube.com/watch?v=Jk16rlrfOJE&amp;feature=player_embedded' title='ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്തിന്റെ ജ്യോതിഷവും'/><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/1983362361574319170/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=1983362361574319170' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1983362361574319170'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/1983362361574319170'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/10/blog-post_31.html' title='ഗലീലിയോടെ ടെലസ്കോപ്പും പരിഷത്തിന്റെ വീഡിയോയും ജനത്തിന്റെ ജ്യോതിഷവും'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-2285469965200668240</id><published>2010-10-27T09:23:00.000-07:00</published><updated>2010-10-27T12:08:37.245-07:00</updated><category scheme='http://www.blogger.com/atom/ns#' term='relegion'/><category scheme='http://www.blogger.com/atom/ns#' term='govt of kerala'/><category scheme='http://www.blogger.com/atom/ns#' term='SPIRITUALITY'/><category scheme='http://www.blogger.com/atom/ns#' term='swami saranam'/><category scheme='http://www.blogger.com/atom/ns#' term='sabarimala'/><category scheme='http://www.blogger.com/atom/ns#' term='ksrtc'/><title type='text'>സ്വാമിയേ ശരണമയ്യപ്പാ!</title><content type='html'>&lt;p&gt;തിരഞ്ഞെടുപ്പ്  ബഹളത്തിനിടയിലും കേരളം ശരണം വിളികളാൽ മുഖരിതമാണു. രണ്ടു  മൂന്നു ദിവസമായി മാദ്ധ്യമങ്ങൾ നാനാജാതി മതസ്ഥരേക്കൊണ്ടും ‘അയ്യപ്പശരണ‘വും  ‘അമ്മേ നാരായണ‘യും  ചിന്തിപ്പിക്കുകയും വിളിപ്പിക്കുകയും ചെയ്ത്  കേരളത്തെ  ഭക്തിസാന്ദ്രമാക്കുന്നു. &lt;/p&gt;&lt;p&gt;സർവ്വവും ഈശ്വരനായിരിക്കുമ്പോൾ ഈശ്വരനെ  ഏന്തു പേരിട്ട് വിളിക്കും എന്ന് അന്തിച്ചു നിന്ന ഋഷിമാർ പിറന്ന നാടാണ്  ഭാരതമെന്ന് വിസ്മരിക്കുന്നില്ല. &lt;/p&gt;&lt;p&gt;എങ്കിലും കർമ്മകലാപങ്ങളിൽ പെട്ട് സ്വത്ത്വം  മറക്കുന്ന മനുഷ്യനെ അത് ഓർമ്മപ്പെടുത്താൻ ഭഗവൽ നാമങ്ങൾ പ്രയോജനപ്പെടും.  അത് ഈശ്വരന്റെ ഛിദ്രാവതാരമായി കണക്കാക്കാം. മാദ്ധ്യമ ഇടപെടൽ കൊണ്ട്  അങ്ങനെ  ഒരു അവതാരം സംഭവിച്ചിരിക്കുന്നതിനു അവരോട് നന്ദി പറയുക.&lt;br /&gt;&lt;/p&gt;&lt;p&gt;ഇതൊരു  പൂർണ്ണാവതാരമല്ല, സൂചന മാത്രണു!&lt;/p&gt;&lt;p&gt;സർക്കാർ വക ലൈൻബസ്സിൽ “സ്വാമി  ശരണം“ “അമ്മേ നാരായണ“ എന്നൊക്കെ എഴുതീ വക്കുന്നതും അയ്യപ്പന്റെ ചിത്രം  ആലേഖനം ചെയ്യുന്നതും സംബന്ധിച്ച വിവാദമാണു  ശരണം വിളികൾ  ഉണർത്തിവിട്ടത്.  കേരളത്തിലെ ഭൂരിപക്ഷവും, മതവും ജാതിയും മറന്നു അയ്യപ്പനേ  സ്മരിക്കാൻ അത് ഇടയാക്കി.   ഈശ്വരനാമം അറിയാതെ ഉച്ചരിച്ചാൽ പോലും പുണ്യപ്രദമാണെന്ന് എഴുത്തച്ഛൻ  പറഞ്ഞിട്ടുണ്ട്. ഇതിപ്പോൾ ഹിന്ദുവെന്നോ, മുസ്ലീം എന്നോ, കൃസ്ത്യാനിയെന്നോ  വ്യത്യാസമില്ലാതെ കോടിക്കണക്കിനു മലയാളികൾ പലയാവർത്തി ആ നാമം  കാണുകയും  ഓർക്കുയും, സ്മരിക്കുകയും വികാരത്തോടെ ചിന്തിക്കുകയും ചെയ്ത്  കഴിഞ്ഞിരിക്കുന്നു. അതിനു സഹായിച്ച മാദ്ധ്യമങ്ങളോടുള്ള കടപ്പാട് തീർത്താലും  തീരാത്തതാണു.&lt;br /&gt;&lt;/p&gt;&lt;p&gt;ദൈനംദിന പ്രവർത്തികളുടെ ചാക്രികതയിൽപെട്ട് നട്ടം തിരിയുന്ന  സാധാരണക്കാരുടെ ജീവിതത്തിൽ ഒരു നിമിഷം അടങ്ങിയിരുന്നു ഈശ്വരനെ സ്മരിക്കുക  പ്രയാസമാണു. എന്നാൽ മാദ്ധ്യമങ്ങൾ അത് സാധിച്ചെടുത്തു. ഈശ്വരചിന്തയിലേക്ക് നിർബ്ബന്ധപൂർവ്വം ജനത്തെ ആനയിച്ചു. മാദ്ധ്യമങ്ങൾ കൊണ്ട് അങ്ങനെയും  ചില ഗുണങ്ങൾ ഉണ്ട്.&lt;br /&gt;&lt;/p&gt;&lt;p&gt;അയ്യപ്പശരണത്തിന്റെ വാർത്ത പിന്തുടർന്ന എത്രയേറെ ആളുകളുടെ  പാപമായിരിക്കും കഴുകി മാറ്റപ്പെട്ടത്? അത് പ്രചരിപ്പിക്കുക വഴി മാദ്ധ്യമങ്ങൾക്കും അവരുടെ ദുഷ്ട്   ഒരല്പം കഴുകി കളയാൻ അവസരമുണ്ടായി. സാധാരണ ജനങ്ങളും മാദ്ധ്യമപ്രവർത്തകരും മാത്രമല്ല അയ്യപ്പ സേവാസംഘവും അതുപോലുള്ള എത്രയോ ഹിന്ദു സംഘടനകളും വിമലീകരിക്കപ്പെട്ടിരിക്കുന്നു. ഇത്ര ആവേശത്തോടേയും വികാരത്തോടേയും മുൻപ്  എപ്പോഴെങ്കിലും അവർ ശരണം വിളിച്ചിട്ടുണ്ടാകുമോ?  സംശയമാണു. അതാണു ഈശ്വരമഹിമ.  സംഘാടകരേക്കൊണ്ടും ശരണം വിളിപ്പിച്ച ഹരിഹരപുത്രന്റെ  ഭഗവത് മഹിമ അപാരം തന്നെ.&lt;br /&gt;&lt;/p&gt;&lt;p&gt;സാധാരണഗതിയിൽ ദൈവജ്ഞന്മാർക്കും പൂജാരികൾക്കും  അമ്പല/പള്ളിക്കമ്മറ്റിക്കാർക്കും ദൈവത്തോട് പുച്ഛമാണു. അവർ ചെയ്യുന്ന  കൊള്ളരുതായ്മകൾ കണ്ടിട്ടും മിണ്ടാതിരിക്കുന്ന ദൈവത്തേ അവർ  വിലകൽ‌പ്പിക്കുന്നുമില്ല. ഈശ്വരനെ മറന്ന്  സമ്പത്തിലും അധികാരത്തിലും ആകൃഷ്ടരായി കഴിയുന്നവർ  പുനർജനികളുടെ ആവർത്തിയിൽ നിന്നും രക്ഷപ്പെടില്ല. അതിൽ  നിന്നു മോചനം നേടാനുള്ള ഒരു ദിശാസൂചകമാകണം ഈ വിവാദം. ആളുകൾ  കർമ്മകലാപത്തിൽ പെടുമ്പോൾ  ഈശ്വരൻ ഗൂഢമന്ദസ്മിതനായി ഇരിക്കുന്നത്  സ്വാഭാവികം. പക്ഷെ അവർ അപകടത്തിലാണെന്ന് അറിയുമ്പോൾ ആ കണ്ണ് തുറക്കുക തന്നെ  ചെയ്യും. തന്റെ തന്നെ മോഹിത സൃഷ്ടിയോട് ആർക്കാണു അനുതാപമില്ലാത്തത്?  അങ്ങനെ വരുമ്പോൾ ജാതിയോ മതമോ വർഗ്ഗമോ നോക്കി രക്ഷ ചെയ്യുവാൻ ഈശ്വരൻ  മനുഷ്യനല്ലല്ലോ. അതു കൊണ്ടാവും വിഘടിത വർണ്ണങ്ങളിലൂടെയും വ്യത്യസ്ഥ വിഭാഗങ്ങളിലൂടെയും ആ  ശരണ മന്ത്രം കടന്ന് പോയത്.&lt;/p&gt;&lt;p&gt;ട്രാൻസ്പോർട്ട് വണ്ടിയുടെ ചില്ലിൽ  ശരണമന്ത്രമെഴുതാമെങ്കിൽ ബീമാപള്ളി ഉറൂസും എടത്വാപ്പള്ളി പെരുനാളും എഴുതി  വച്ചാൽ എന്താ എന്ന് ചോദിക്കുന്നവരുണ്ടാകും. ഒരു തെറ്റുമില്ല. പക്ഷെ ഇനി  എന്തെഴുതി വച്ചാലും അത്  അയ്യപ്പമന്ത്രവും അയ്യപ്പരൂപവും ആണെന്ന് തോന്നിപ്പോകും. അതാണു കുഴപ്പം! മാദ്ധ്യമങ്ങൾ അത്രയേറെ പ്രചാരം കൊടുത്തു ആ വാർത്തക്ക്. ഇനി  അതെന്താണെന്ന് വ്യവച്ഛേദിച്ച് മനസിലാക്കിയാലും ഓ ഇതാ ശരണമയ്യപ്പാ പോലൊരു സംഗതിയാണല്ലോ എന്ന് തോന്നുകയും ചെയ്യും. അത് മനുഷ്യമനസിന്റെ ഒരു  വികൃതിയാണു. ഒനിഡാ ടിവി, നിർമ്മ തുടങ്ങിയവയുടെ പുതിയ പരസ്യങ്ങൾ കാണുമ്പോഴും കണ്ണിലും കാതിലും തിരയടിക്കുന്നത് അവയുടെ പൂർവ്വരൂപമാണു. ഒന്ന് ആഴത്തിൽ പതിഞ്ഞ് കഴിഞ്ഞാൽ അതിന്റെ സാമ്യമുള്ളതെല്ലാം ആദ്യത്തേതിനെ ഓർമ്മിപ്പിക്കും. അതു കൊണ്ട് എന്താണിവിടെ കുഴപ്പം? ഒന്നുമില്ല. ആണ്ട് നേർച്ച/പെരുന്നാൾ എന്ന് കണ്ട് ശരണമയ്യപ്പാ എന്ന്  വായിക്കുന്നത് കൊണ്ട് ഒരു കുഴപ്പമൊന്നും വരാനില്ല. ദൈവം ഒന്നല്ലേ ഉള്ളു. എന്തെഴുതി വായിച്ചാലും അത് ആ ഒന്നിനെപ്പറ്റിയാകും.&lt;br /&gt;&lt;/p&gt;&lt;p&gt;അപ്പോൾ ശരണമന്ത്രം നിരോധിക്കണമെന്നു ഉപദേശിച്ചു കൊടുത്തവൻ ആരാ? അല്ല, ആരാ?&lt;br /&gt;&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-2285469965200668240?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/2285469965200668240/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=2285469965200668240' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2285469965200668240'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/2285469965200668240'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/10/blog-post_27.html' title='സ്വാമിയേ ശരണമയ്യപ്പാ!'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-3383049611576159621</id><published>2010-10-22T06:08:00.000-07:00</published><updated>2010-10-22T06:19:30.876-07:00</updated><category scheme='http://www.blogger.com/atom/ns#' term='kids'/><category scheme='http://www.blogger.com/atom/ns#' term='education'/><category scheme='http://www.blogger.com/atom/ns#' term='poetry'/><title type='text'>ആരു പറഞ്ഞൂ നമ്മുടെ കുട്ടികൾ വെറും മിമിക്രിക്കാരാണെന്ന്?</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_xVasIrnYCAQ/TMGO3LyvyjI/AAAAAAAAAPM/F8R5V6rD7zM/s1600/kavi.jpg"&gt;&lt;img style="cursor: pointer; width: 320px; height: 213px;" src="http://3.bp.blogspot.com/_xVasIrnYCAQ/TMGO3LyvyjI/AAAAAAAAAPM/F8R5V6rD7zM/s400/kavi.jpg" alt="" id="BLOGGER_PHOTO_ID_5530858896097266226" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;p&gt;ശനിയാഴ്ച(16-10-10)  ഒരു കുടുംബയോഗത്തിൽ പങ്കെടുത്തപ്പോൾ തോന്നിയതാണു തലക്കെട്ടായി കുറിച്ചത്.  വിഷയം തെരെഞ്ഞെടുപ്പാണെങ്കിലും കുട്ടികളും അതിൽ പങ്കെടുത്തിരുന്നു. പത്ത്  പതിനാല് കുട്ടികൾ കാണും. തെരെഞ്ഞെടുപ്പ് വാക്സിൻ കുത്തിവയ്ക്കുന്ന  ഇടവേളകളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മുതിർന്നവരും  അവതരിപ്പിക്കുന്നുണ്ടായിരുന്നു. ഒക്കെയും ഗൃഹാതുരത്തമെന്ന് പറയുന്ന് പഴയ  പാട്ടുകൾ. വയലാർ, റഫി, സലിൽ ചൌധരി തുടങ്ങിയത്. പത്തിരുപത് കൊല്ലമായി  പരിചയമുള്ള സുഹൃത്ത് സംഘത്തിനു വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കോളേജു ഹോസ്റ്റലുകളിലും ചിലരൊക്കെ കള്ളു ഷാപ്പിലും 20വയസിൽ മേശയിലടിച്ച് പാടിയ പാട്ടുകളുടെ ആവർത്തനം  തുടരുന്നു.&lt;/p&gt;&lt;p&gt; &lt;/p&gt;&lt;p&gt;എന്നാൽ പുതുതലമറ കുട്ടികൾ അത്ഭുതപ്പെടുത്തി.  ആദ്യത്തെ ആൾ രംഗത്ത് വന്നത് ഒരു വള്ളത്തോൾ കവിതയുമായിട്ടാണു. ഞാൻ ആദ്യമായി  കേൾക്കുകയായിരുന്നു ആ കവിത. അവൻ നല്ല ഈണത്തിൽ അത് ചൊല്ലി. അതൊരു വ്യതിയാനം  മാത്രമായിരിക്കുമെന്ന് വിചാരിച്ചിരിക്കുമ്പോൾ അതാ രണ്ടാമത്തെ കുട്ടി, സൈന  (6) ഒരു കുട്ടിക്കവിതയുമായി വരുന്നു. ചിത്രശലഭത്തേക്കുറിച്ചുള്ളത്.&lt;/p&gt;&lt;p&gt;-ആരെഴുതിയതാ മോളേ?&lt;/p&gt;&lt;p&gt;എന്റെ ചോദ്യം കേട്ട് അവൾ പരിഹസിച്ചില്ലെന്നേയുള്ളു.&lt;/p&gt;&lt;p&gt;-മാമനറിയില്ലെ? മാമനൊക്കെ എപ്പോഴും പറയുന്ന ഒരാളാ!&lt;/p&gt;&lt;p&gt;-ആരാദ്?&lt;/p&gt;&lt;p&gt;അവൾ വാ പൊത്തി. (ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെന്ന് അവളുടെ അച്ഛൻ അവളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു)&lt;/p&gt;&lt;p&gt;-നീ, പറ.&lt;/p&gt;&lt;p&gt;-സുഗതകുമാരി.&lt;/p&gt;&lt;p&gt;പെട്ടെന്ന് എനിക്കത് ഓർമ്മ വന്നു.&lt;/p&gt;&lt;p&gt;-ശ്ശോ, ഞാനത് മറന്നു.&lt;/p&gt;&lt;p&gt;ഇതിനിടയിൽ  സംഘാടകൻ ഒരു വെറൈറ്റി ആയിക്കോട്ടെ എന്ന് വിചാരിച്ച് ആരെങ്കിലും മിമിക്രി  അവതരിപ്പിക്കാമോ എന്ന് ചോദിക്കുന്നു. റിട്ടയർ ചെയ്യാറായ ഒരു വിദ്വാൻ  കൈപൊക്കി.&lt;/p&gt;&lt;p&gt;-റഷീദേ, താനവടിരി. കുട്ടികൾ ആരെങ്കിലുമാകട്ടെ.&lt;/p&gt;&lt;p&gt;എന്നാൽ കുട്ടികൾ ആരും അത് കേട്ട ഭാവം കാണിച്ചില്ല. സംഘാടകന്റെ ആവർത്തിച്ചുള്ള ചോദ്യത്തിൽ ഒരല്പം മുതിർന്ന കുട്ടി എഴുന്നേറ്റു.&lt;/p&gt;&lt;p&gt;-ങാ, സതീശ് വാ.&lt;/p&gt;&lt;p&gt;അവൻ ചോദിച്ചു: യേശുദാസിനെ അനുകരിച്ചാൽ മതിയോ?&lt;/p&gt;&lt;p&gt;-പിന്നെന്താ, കലക്കണം കേട്ടോ.&lt;/p&gt;&lt;p&gt;അവൻ  ചെറുപുഞ്ചിരിയോടെ മൈക്ക് വാങ്ങി ‘ചക്രവർത്തിനീ......’ എന്ന പാട്ട് മനോഹരമായി  ആലപിച്ചു. സദസ്സ് അന്തംവിട്ടു. ഇതാണോ മിമിക്രി? സംഘാടകൻ അത് തുറന്ന്  ചോദിക്കുക തന്നെ ചെയ്തു. അവൻ കൂസലില്ലാതെയാണു മറുപടി പറഞ്ഞത്. യേശുദാസ്  പാടുന്ന പാട്ട് അതേപോലെ പാടിയൊപ്പിക്കുന്നതിനു വേറെന്താ പറയുക? സദസിനു  ഉത്തരം മുട്ടി. വാട്ടാനൈഡിയാ സെർജി എന്ന് സതീശന്റെ സ്നേഹിതന്റെ കമന്റ്  തൊട്ട് പുറകേ വന്നു. കുടുംബയോഗത്തിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം.&lt;/p&gt;&lt;p&gt;വളരെ വ്യത്യസ്ഥമായി കുടുംബയോഗം പുരോഗമിക്കുന്നത് ഞങ്ങൾ കണ്ടു.&lt;/p&gt;&lt;p&gt;ചങ്ങമ്പുഴ,ഇടശ്ശേരി  തുടങ്ങിയവരുടെ കവിതകൾ.(പുതുതലമുറ കട്ടികൾക്ക് കവിതക്കമ്പമോ?) സുകുമാർ  അഴീക്കോട് ഗുപ്തൻ നായർ, മുണ്ടശ്ശേരി തുടങ്ങിയവരുടെ   ഉപന്യാസഭാഗങ്ങൾ പ്രസംഗങ്ങളായും അവരിൽ നിന്നു കേട്ടു. എനിക്ക് അത്ഭുതം  അടക്കാനായില്ല. കുട്ടികൾ സിനിമാ താരങ്ങളേയും മിമിക്രിയേയും ഉപേക്ഷിച്ച്  നമ്മുടെ സർഗ്ഗ സാഹിത്യകാരന്മാ‍ാരേ തേടിപ്പോകുന്നതെന്തു കൊണ്ടാണു?&lt;/p&gt;&lt;p&gt;പുതിയ  വിദ്യാഭ്യാസ പദ്ധതിയാണോ അതിനു കാരണം? ഒരു പരിധി വരെ അതാണു കാരണമെന്ന്  തോന്നുന്നു. അദ്ധ്യാപകർക്ക് വളരെയധികം പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും അതു  കുട്ടികൾക്ക് പുതിയ ചക്രവാളങ്ങൾ തുറന്നു കൊടുക്കുന്നുണ്ട്.  വഴികാട്ടിക്കൊടുത്താൽ അവർ തനിച്ച് നീങ്ങുന്നുണ്ട്. മോശമല്ല, നമ്മുടെ  കുട്ടികളുടെ ഭാവി എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.&lt;/p&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-3383049611576159621?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/3383049611576159621/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=3383049611576159621' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/3383049611576159621'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/3383049611576159621'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/10/blog-post_22.html' title='ആരു പറഞ്ഞൂ നമ്മുടെ കുട്ടികൾ വെറും മിമിക്രിക്കാരാണെന്ന്?'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_xVasIrnYCAQ/TMGO3LyvyjI/AAAAAAAAAPM/F8R5V6rD7zM/s72-c/kavi.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-5757166153500023389</id><published>2010-10-20T05:58:00.000-07:00</published><updated>2010-10-20T08:29:57.523-07:00</updated><category scheme='http://www.blogger.com/atom/ns#' term='temples'/><category scheme='http://www.blogger.com/atom/ns#' term='SPIRITUALITY'/><category scheme='http://www.blogger.com/atom/ns#' term='TANTRA'/><category scheme='http://www.blogger.com/atom/ns#' term='VEDA'/><title type='text'>ഒരു ദേശാടനത്തിന്റെ കഥ</title><content type='html'>അഖില കേരള വൈദിക സുരക്ഷാസമിതി. ഇതൊരു സംഘടനയാണെന്ന് മനസിലായി. പക്ഷെ ആ പേരിന്റെ അർത്ഥം ബോധിച്ചില്ല.&lt;br /&gt;&lt;br /&gt;വേദം അനാദിയാണെന്നാണു അറിവുള്ളവർ പറഞ്ഞിട്ടുള്ളത്. അതായത് അത് ആരെങ്കിലും തുടങ്ങിയതല്ല. പ്രപഞ്ചോൽ‌പ്പത്തിക്കൊപ്പം വേദവും ഉണ്ടായി. ബ്രഹ്മൻ സ്മരിച്ചു എന്നാണു പലേടത്തും കാണുന്നത്. അതിനെ പാവം മനുഷ്യൻ എങ്ങനെ സംരക്ഷിക്കും എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.&lt;br /&gt;&lt;br /&gt;ആ സംഘടന ഒരു പ്രസ്താ‍വന ഇറക്കിയത് അതിനേക്കാൾ കേമമായി.&lt;br /&gt;&lt;br /&gt;താന്ത്രിക അധികാരം ബ്രാഹ്മണർക്ക് മാത്രമുള്ളതാണു. ബ്രാഹ്മണന്റെ നിർവ്വചനം പ്രസ്താവനയിൽ നിന്ന് ഊഹിച്ചെടുക്കാം. ക്ഷേത്രങ്ങളിൽ പൂജ നടത്തുവാനുള്ള ജാതിക്കാർ. അവരുടെ സംഖ്യ കുറയുന്നതായി പ്രചരിപ്പിച്ച് മറ്റുള്ള ജാതിക്കാരെ പൂജാകാര്യങ്ങൾ ഏൽ‌പ്പിക്കുന്നതായി കാണുന്നു. അത് പാടില്ല എന്നതാണു സംഘടനയുടെ ആവശ്യം.&lt;br /&gt;&lt;br /&gt;ഇപ്പോൾ സംഗതി ഒന്നു കൂടി ഉഷാറാകുന്നു.&lt;br /&gt;&lt;br /&gt;വേദാധികാരം ബ്രാഹ്മണനാണു. അത് സമ്മതം. പക്ഷെ ബ്രാഹ്മണൻ ഒരു ജാതിയാണോ? ആണെങ്കിൽ തന്നെ ആ ജാതിക്ക് ഇപ്പോൾ അതിനുള്ള അർഹത ഉണ്ടോ? വേദങ്ങളിൽ പറയുന്ന നിബന്ധനകൾ വച്ചു ജീവിക്കുന്നവരാണോ അവർ? സ്വാദ്ധ്യായം തപസ്സ് ഒക്കെ ഇപ്പോഴും ഉണ്ടോ? ഉപജീവനത്തിനാ‍യി പൂജ ചെയ്യുന്നവനെ അധമനായിട്ടാണു ബ്രാഹ്മണ സമൂഹം കണ്ടിരുന്നത്. എപ്പോഴാണത് മാറിയത്? അതൊക്കെ അവർ ആലോചിക്കട്ടെ.&lt;br /&gt;&lt;br /&gt;കേരളത്തിലെ ബ്രാഹ്മണർ ഏത് താന്ത്രിക വിഭാഗത്തിൽ പെടും? ശങ്കരനെ പിൻ പറ്റുന്നവരാണെങ്കിൽ സമയാചാരികൾ ആകണം. അവർക്ക് എന്തു ക്ഷേത്രം. എന്തു കർമ്മങ്ങൾ.&lt;br /&gt;&lt;br /&gt;പ്രപഞ്ചത്തിലെ അനേക കോടി ജീവികൾക്ക് ആഹാരമാകേണ്ട അന്നം അഗ്നിയിൽ  വാരിവിതറുകയും പോഷണം ചെയ്യണ്ട തേൻ ഒഴുക്കിക്കളയുകയും  നെയ്യ് കത്തിച്ചു പുക പറത്തുകയും ചെയ്തതിനെ അപലപിച്ചവരാണവർ. ഇതര സംബ്രദായങ്ങൾ അവർക്ക് പഥ്യമല്ല. അത്തരക്കാർ അസ്പൃശ്യരുമാണു.&lt;br /&gt;കേരളത്തിലെ ബ്രാഹ്മണരുടെ താന്ത്രിക മതം ഇതാണെന്നാണു പൊതുവിൽ കാണുന്നത്. അതിന്റെ സംരക്ഷണമാണോ സംഘടനയുടെ ലക്ഷ്യം? എങ്കിൽ നല്ലത്.&lt;br /&gt;&lt;br /&gt;ബ്രാഹ്മണ്യത്തിന്റെ ആ പാരമ്പര്യത്തിൽ പഠനവും തപസുമായി കഴിഞ്ഞ അനേകം സാധുക്കൾ ഉണ്ടായിരുന്നു. ജനോപകാരപ്രദമായി അവർ ജീവിച്ചു. ആർക്കെങ്കിലും എന്തെങ്കിലും കൊടുത്തതല്ലാതെ ആരിൽ നിന്നും ഒന്നും വാങ്ങിയില്ല. കാലത്തിന്റെ മാറ്റത്തിലും തങ്ങളുടെ പിതൃസമ്പത്ത് കൈവിടാതെ അവർ പിടിച്ചു നിന്നു. വേദനയിലും ദാരിദ്രത്തിലും മുഴുകിയാണെങ്കിലും ദശപാപങ്ങൾ ചെയ്യാതെ അവർ മനമുരുകി കഴിഞ്ഞു. ആക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും മുന്നിൽ അവർ ധ്യാനനിരതരായി മാറി. അവരുടെ ജീവിതം നിശബ്ദമായ ഒരു സഹനമായിരുന്നു. അവരാരെങ്കിലുമാണോ ഈ സംഘടനയുമായി മുന്നോട്ട് പോകുന്നത്. ആവാനിടയില്ല. അവർക്ക് സംഘടിക്കുവാൻ ആകില്ല. ഏകത്വത്തിൽ വിശ്വസിക്കുമ്പോൾ എങ്ങനെ സംഘടനയുണ്ടാക്കാൻ പറ്റും? ആരോട് സമരം ചെയ്യും? തന്റെ ഉള്ളിലെ വാസനകളോടല്ലാതെ. സകലതും ബ്രഹ്മമാകുമ്പോൾ വേറെ ഏത് ജാതി?&lt;br /&gt;&lt;br /&gt; ഈ മനോഭാവം ഇതരരും പിന്തുടണമെന്ന് പ്രചരിപ്പിക്കുകയാണോ സംഘടനയുടെ ഉദ്ദേശം? അല്ലെന്ന് അവരുടെ പ്രഖ്യാപനത്തിൽ തന്നെ കാണാം.&lt;br /&gt;&lt;br /&gt;അപ്പോൾ ഇത് സംഗതി വേറെയാണു.&lt;br /&gt;&lt;br /&gt;ഇവിടെ കുറേക്കാലം മുമ്പെറങ്ങിയ ഒരു സിനിമാക്കഥ അനുബന്ധമായി പറയട്ടെ. കേരളത്തെ ഏങ്ങലടിപ്പിച്ച ഒരു ചിത്രം. ആരുടെ കണ്ണൂം ഈറനണിയിക്കുന്ന ഒരു കുട്ടിയുടെ ജീവിത ചിത്രീകരണം അതിലുണ്ടായീരുന്നു. നിങ്ങൾ ഓർക്കുന്നുണ്ടാകും. ഇന്നും അതിലെ പാട്ടുകൾ കേൾക്കുമ്പോൾ കരളിൽ വേദനയുണ്ടാകും. സന്യാസത്തിലേക്ക് നിർബ്ബന്ധപൂർവ്വം വലിച്ചിഴയ്ക്കപ്പെടുന്ന ഒരു ബ്രാഹ്മണക്കുട്ടി. അമ്മയുടെ സ്നേഹത്തിനു മീതേ ബ്രാഹ്മണ്യത്തിന്റെ കരാളഹസ്തങ്ങൾ കടന്നു വന്നു അവനെ പറിച്ചു കൊണ്ടു പോകുന്നു. അതിന്റെ ഏറ്റവും വലിയ വിശേഷം അതെഴുതിയത് ഒരു ബ്രാഹ്മണനായിരുന്നു എന്നതാണു. അതു കൊണ്ട് ആ കഥക്കുള്ള വിശ്വാസ്യത ഏറി. പക്ഷെ അദ്ദേഹം വലിയൊരു അപരാധം ചെയ്തു. അയഥാർത്ഥമായ കാര്യങ്ങൾ ചിത്രീകരിച്ച് തന്റെ സ്വത്വത്തേയും ഭാരതത്തിന്റെ സന്യാസപാരമ്പര്യത്തേയും അവഹേളിച്ചു. ഇന്ത്യയിൽ നിലനിൽക്കുന്ന സന്യാസി സംബ്രദായത്തിൽ അത്തരം ഒരു പിടിച്ചു പറി ഉണ്ടോ?&lt;br /&gt;&lt;br /&gt;ഒരു കുട്ടിയെ സന്യസിപ്പിക്കണമെങ്കിൽ ആദ്യം വേണ്ടത് അമ്മയുടെ അനുവാദമാണു. തിളങ്ങുന്ന ഉദാഹരണം ശങ്കരാചാര്യർ. മറ്റൊരു വിധിയുള്ളത് ആചാര്യൻ ഒരു കുട്ടിയെ സ്വപ്നത്തിൽ കാണുകയാണു. അങ്ങനെ ഒരു ഗുരു കണ്ടെന്നിരിക്കട്ടെ, അവനെ ചുമ്മാ കൊണ്ടുപോകാനാവില്ല. ആചാര്യനൊപ്പം ആ നിയോഗം അമ്മ കൂടി സ്വപനം കാണണം. കണ്ടു എന്ന് വെറുതെ പറഞ്ഞാൽ പോര. ഭർത്തൃഹരിയുടെ സ്വപ്നസിദ്ധാന്തങ്ങൾ ഉണ്ട് അത് പരീക്ഷിക്കാൻ. പണ്ടുള്ളവർ അങ്ങനെ വെറുതേ ഒന്നും പറയില്ല എന്നത് വേറെ കാര്യം. അത്തരം ഒരു സ്വപ്നം ഏതെങ്കിലും അമ്മ കണ്ടാൽ ആ മകൻ ലോകോപകാരപ്രദമായ കർമ്മത്തിനു ഇറങ്ങിത്തിരിക്കുകയാണെന്നും അതിനു യുക്തനായ ആചാര്യനാണു അവനെ കൊണ്ടുപോകുന്നതെന്നും അറിഞ്ഞു സന്തോഷിക്കുകയും ജീവിത സാഫല്യം നേടിയവളുമായിത്തീരുകയണ് ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;ഒരു ബ്രാഹ്മണനെന്ന നിലയിൽ, ആരറിഞ്ഞില്ലെങ്കിലും അതിന്റെ തിരക്കഥാകൃത്ത് അതറിയണമായിരുന്നു. എന്നാൽ ഒരു ഉളുപ്പുമില്ലാതെ, മദ്ധ്യകേരളത്തിൽ സംഭവിക്കാവുന്ന വെറും ഒരു ‘നേർച്ച‘ക്കഥ സ്വന്തം സമുദായത്തിന്റേയും ഭാരതീയ പാരമ്പര്യത്തിന്റേയും വ്യവസ്ഥകളെ വക്രീകരിച്ച് ചിത്രമാക്കാൻ എഴുതിക്കൊടുത്തു. മദ്ധ്യകേരളത്തിൽ പൌരൊഹിത്യത്തിനു നേർച്ച കൊടുക്കുകയും അത് പിന്നീട് ഗുലുമാലാകുകയും ചെയ്ത അനേകം സംഭവങ്ങൾ ഉണ്ട്. പക്ഷെ അതൊന്നും ബ്രാഹ്മണ സമുദായത്തിലല്ല. ആ കഥ എഴുതിയാൽ പശ്ചാത്തലവും കഥാപാത്രങ്ങളൂം മാറും. പിന്നെ സിനിമ പുറത്തിറങ്ങില്ല. അതിനു സ്വന്തം സമുദായത്തെ തന്നെ വ്യഭിചരിക്കുക. അന്ന് ഈ സംഘടന ഇതിനെതിരേ എന്തെങ്കിലും പറഞ്ഞിരുന്നോ? ഓർക്കുന്നില്ല!&lt;br /&gt;&lt;br /&gt;ഇതിപ്പോൾ, ഒരു കാലത്ത് തപസ്വികളായ ബ്രാഹ്മണർ കൈകാര്യം ചെയ്തിരുന്ന വിഷയം വ്യാപകമായി വിപണനം ചെയ്യപ്പെടുന്നത് കണ്ടിട്ടുള്ള അസൂയയാണു. നവലിബറൽ കോർപ്പറേറ്റ് മനസ്സ് ബ്രാഹ്മണരിലും പ്രവർത്തിച്ചു തുടങ്ങി. പ്രസ്താവനയിൽ പേരെഴുതപ്പെട്ട രണ്ടു പേരെങ്കിലും സ്വന്തം പാരമ്പര്യമുപേക്ഷിച്ച് അന്യവൃത്തികൾ ചെയ്ത് ഉപജീവിച്ചവരാണു. തങ്ങൾ കണ്ടെത്തിയ പ്രവർത്തിയേക്കാൾ ലാഭകരമാണു അച്ഛന്റെയും അപ്പുപ്പന്റെയും കൈകലാശം എന്നു കണ്ട് അത് തിരിച്ചു പിടിക്കാനുള്ള ഒരു നീക്കം മാത്രമാണിതെന്ന് പച്ചയായി പറയാം. അതിൽ കുറേ ശരി കാണാതെ വരുമോ. അവർ മുന്നോട്ട് പോകട്ടെ.&lt;br /&gt;&lt;br /&gt;പക്ഷെ ചില ചോദ്യങ്ങൾ ബ്രഹ്മാസ്ത്രം പോലെ തേടി വരും.&lt;br /&gt;&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;ഈശ്വരസേവയ്ക്ക് ജാതിയുണ്ടെന്ന് സമ്മതിക്കാം. സ്ത്രീസേവയ്ക്ക് എന്താ ആ നിബന്ധനയില്ലാത്തത്? &lt;/span&gt;(അന്യമതസ്ഥയുമായി ഒരു താന്ത്രികൻ പിടികൂടപ്പെട്ടപ്പോൾ ഈ സംഘടന എന്ത് നിലപാടെടുത്തു?)&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;മൂലമന്ത്രം ഏതാണെന്ന് ചോദിച്ചാൽ ആ, ആർക്കറിയാം എന്ന് കൈമലർത്തുന്ന മഹാതാന്ത്രികരില്ലെ? &lt;/span&gt;&lt;br /&gt;(അവർക്ക്  എന്ത് ശിക്ഷയാണു നൽകിയത്?)&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;യഥാർത്ഥ വിഗ്രഹങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടത്താൻ സഹായിക്കുന്ന ‘പുനപ്രതിഷ്ഠ‘ക്ക് അരുനിന്നു കൊടുക്കുന്ന തന്ത്രം ഏതാണു?&lt;/span&gt;&lt;br /&gt;(പഴയ കൂട്ടുകൾ വച്ചുണ്ടാക്കിയ വിഗ്രഹങ്ങൾക്ക് രോഗപ്രതിരോധശക്തിയുണ്ടെന്ന് ഗ്രഹിച്ച് പരീക്ഷണം നടത്താനാണു കടത്തുന്നതെന്ന് കേൾക്കുന്നു)&lt;br /&gt;&lt;span style="color: rgb(255, 0, 0);"&gt;പുണ്യാഹം തളിച്ചാൽ വെള്ളം തെളിയുമോ എന്ന് ആഗതനോട് ചോദിക്കുന്ന പൂജാരികളല്ലേ പലരും? &lt;/span&gt;&lt;br /&gt;(ദൈവത്തെ ഭാവന ചെയ്യാൻ ഇവർക്ക് കഴിയുമോ?)&lt;br /&gt;ശിവ!ശിവ!!&lt;br /&gt;&lt;br /&gt;നമ്മുടെ നാട് ഗോഡ്സ്  ഓൺ കണ്ട്രി. ദൈവം അല്ലാതെ മറ്റാരുമില്ല നമ്മളെ രക്ഷിക്കാൻ. ഇവരുടെ തന്ത്രങ്ങളിൽ നിന്ന് ദൈവം നമ്മെ രക്ഷിക്കട്ടെ!&lt;br /&gt;&lt;br /&gt;&lt;div style="text-align: center;"&gt;&lt;span style="font-weight: bold;"&gt;മേമ്പൊടി:&lt;/span&gt;&lt;br /&gt;&lt;/div&gt;&lt;span style="color: rgb(51, 102, 255);"&gt;ശ്രീനാരായണ ഗുരുദേവൻ ഈ നാട്ടിൽ പലയിടത്തും പ്രതിഷ്ഠകൽ നടത്തി. എന്നിട്ട് ഈശ്വരൻ കോപിച്ചില്ല. അതിലും വലിയ തപസ്വി ആരാ പ്രസ്താവനയിൽ ഒപ്പ് വച്ചത്. ഞാനൊന്ന് നമസ്കരിക്കട്ടെ!&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-5757166153500023389?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/5757166153500023389/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=5757166153500023389' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/5757166153500023389'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/5757166153500023389'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/10/blog-post_20.html' title='ഒരു ദേശാടനത്തിന്റെ കഥ'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-7865980917464766982</id><published>2010-10-19T09:16:00.000-07:00</published><updated>2010-10-19T09:18:50.523-07:00</updated><title type='text'>അഗ്നിച്ചിറകുള്ള മോഹങ്ങൾ</title><content type='html'>എ.പി.ജെ അബ്ദുൾ കലാം സാർ തന്റെ കേരള സന്ദർശനത്തിനിടയിൽ (15 ഒക്ടോബാർ  2010) സൂചിപ്പിച്ച ഒരു കാര്യം: മതങ്ങൾ ശാസ്ത്രവുമായി കൈകോർക്കണം. ഒരു  പള്ളിയങ്കണത്തിൽ നിന്നാണത് അദ്ദേഹം സൂചിപ്പിച്ചത്. ആ നിമിഷം, കലാം സാർ  പ്രപഞ്ചത്തിന്റെ അന്തമില്ലാത്ത വലുപ്പത്തെക്കുറിച്ച് പ്രവചിച്ച ശാസ്ത്രജ്ഞൻ  ബ്രൂണോ(1548 –1600) യെ ഓർത്തിട്ടുണ്ടാകുമോ? കലാം സാർ തന്റെയുള്ളിലെ നന്മ  കൊണ്ടും ലോകത്തോടുള്ള സ്നേഹവാത്സല്യം കൊണ്ടും അതു പറഞ്ഞു എന്നേ കരുതാവു.&lt;p&gt;              ഒന്നാലോചിച്ചാൽ ഇന്നത്തെ മതങ്ങളും ഇന്നത്തെ ശാസ്ത്രവും തമ്മിൽ കൈകോർക്കുന്നത് ആശാസ്യമാണോ?&lt;/p&gt;&lt;p&gt;              ഇന്നത്തെ മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനായാലും യഥാർത്ഥ  മതത്തിനു ഇന്നത്തെ ശാസ്ത്രത്തെ അംഗീകരിക്കാനാവുമോ എന്ന് സംശയമാണ്.  അല്ലെങ്കിൽ പൌരാണിക  ഇന്ത്യ പോലെ ഒരു രാജ്യമായിരിക്കണം.&lt;/p&gt;&lt;p&gt;              പുരാതന ഇന്ത്യയിൽ അനേകം ശാസ്ത്രകാരന്മാർ ഉണ്ടായിട്ടുണ്ട്. ഗണിതത്തിലും  വൈദ്യത്തിലും ജ്യോതിശാസ്ത്രത്തിലുമൊക്കെയായി. ആര്യഭടൻ, കണാദൻ, മാധവാചാര്യർ,  നാഗാർജ്ജുനൻ, ചരകൻ തുടങ്ങിയവർ. അവരേയൊക്കെ പക്ഷെ നാം ഒരു മതത്തിന്റെ  പട്ടികയിൽ പെടുത്തിക്കളഞ്ഞു. ഇവരിൽ ചിലരെങ്കിലും തനി യുക്തിവാദികളും  ഈശ്വരനിഷേധികളുമായിരുന്നു എന്നോർക്കണം. എന്നിട്ടും അവരുടെ ശാസ്ത്രസപര്യക്ക്  ഒരു കുറവും സംഭവിച്ചില്ല. ബ്രൂണോയെപ്പോലെ ജീവിതം കരിച്ചു കളയേണ്ടി  വന്നില്ല. ഒരു പക്ഷെ അതിനു കാരണം അവരുടെ ജനപക്ഷ സമീപനമായിരിക്കണം.  മനുഷ്യർക്ക് നന്മ വരണം. അവർ സുഖമായി ജീവിക്കണം. ശാസ്ത്രത്തിന്റെ പേരിൽ ആരും  ചൂഷണം ചെയ്യപ്പെടരുത്. ശാസ്ത്രം എല്ലാവർക്കും ലഭ്യമായിരിക്കണം  എന്നൊക്കെയുള്ള മാനദണ്ഡങ്ങളിൽ ജീവിച്ചത് കൊണ്ടാവാം അവരെ നാം ഇന്നും  അഭിമാനത്തിന്റെ പുറത്തെങ്കിലും ഓർക്കുന്നത്. അവരുടെ രീതികളല്ല, ഇന്ന്  ശാസ്ത്രകാരന്മാർക്കുള്ളത്.&lt;/p&gt;&lt;p&gt;           ആത്മീയതയേ ആകും കലാം സാർ മതമെന്ന് ഉദ്ദേശിച്ചതെന്ന് തോന്നുന്നു. ഇന്ന്  ആത്മീയതയുമായി മതങ്ങൾക്ക് എന്ത് ബന്ധം?&lt;/p&gt;&lt;p&gt;           കാലമാകെ മാറിയിരിക്കുന്നു. ആധുനിക ശാസ്ത്രവും മതവും തമിൽ വലിയ  വ്യത്യാസമില്ല. ശാസ്ത്രം തന്നെ ഒരു മതമാണിന്ന്. ചൂഷണമാണു ശാസ്ത്രത്തിന്റെ  ലക്ഷ്യം. അറിവ് ജനങ്ങളിൽ നിന്നു പരമാവധി അകറ്റി സ്വകാര്യമായി വക്കാനാണു  ശാസ്ത്രത്തിനു താല്പര്യം. ദൈവത്തിന്റെ സ്വരൂപം മറച്ചു വച്ചു കൊണ്ട്  മതങ്ങളും അത് തന്നെ ചെയ്യുന്നു. ഗവേഷണങ്ങളുടെ നടത്തിപ്പ് വ്യവസായ  സ്ഥാപനങ്ങൾക്കാണു. അതും അവർക്ക് ചൂഷണ സാദ്ധ്യതയുള്ളവയിൽ മാത്രം. ആചാരങ്ങളും  ഉത്സവങ്ങളും ധ്യാനം കൂടലും സപ്താഹങ്ങളുമായി മതവും ആ പാതയിൽ തന്നെ. ഈ  പശ്ചാത്തലത്തിൽ മതങ്ങൾ ശാസ്ത്രവുമായി അംഗീകാരത്തോടെ കൈകോർത്താൽ ലോകം  നശിച്ചു പോകാൻ വേറൊന്നും ചെയ്യണ്ട.&lt;/p&gt;&lt;p&gt;          മതം വൈകാരികമാണു,  പലപ്പോഴും. വൈകാരികതയ്ക്ക് തീപിടിക്കുമ്പോൾ പലതും മറക്കും. ഇന്ത്യക്കും  അങ്ങനെ ഒരു അനുഭവമുണ്ട്. ബുദ്ധന്റെ മരണശേഷമാണത്. ബുദ്ധന്റെ കാലത്ത്  ആയുർവ്വേദം ശസ്ത്രക്രിയകൾ ചെയ്തിരുന്നു. ഞാൻ പറഞ്ഞിട്ട് വിശ്വസിക്കണ്ട.  സായിപ്പ് തന്നെ പറഞ്ഞിട്ടുണ്ട്. ഹീലിങ്ങ്നൈഫിലാണെന്നാണോർമ്മ. ബുദ്ധൻ  മരിക്കാനിടയായത്  ശസ്ത്രക്രിയയേ തുടർന്നായിരുന്നു. ബുദ്ധന്റെ  വിയോഗത്താലുണ്ടായ ദു:ഖം ഉണർത്തിവിട്ട വികാരം ശസ്ത്രക്രിയയ്ക്കെതിരെ  തിരിഞ്ഞു. ശസ്ത്രക്രിയ നിരോധിക്കപ്പെട്ടു. അതിനു അഹിസ നടപ്പാക്കുക എന്ന  ഭാഷ്യമാണു നൽകിയത്. എന്ത് പറ്റി ?. വളരെ മുന്നേറേണ്ടിയിരുന്ന ശസ്ത്രക്രിയാ  ശാഖ കൂമ്പടഞ്ഞു. എന്ന് വച്ച് ശാസ്ത്രകാരന്മാർ വെറുതെ ഇരുന്നില്ല.  ശസ്ത്രക്രിയ കൊണ്ട് സാദ്ധ്യമാകാമായിരുന്ന ഒട്ടനവധി രോഗങ്ങൾക്ക് അവർ വെറും  നിസ്സാരമായ സസ്യൌഷധങ്ങൾ കണ്ടെത്തി. അതിനു മുൻപ് സംഭവിച്ച അപകടം  ഉണ്ടാകരുതെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു. അത് കൊണ്ട് അവർ ആ അറിവ്  കുടുംബങ്ങളിലേക്ക്, കൃത്യമായി പറഞ്ഞാൽ അമ്മമാരിലേക്ക് പകർന്ന്  മാറ്റി.പേറ്റന്റില്ലാത്ത ഒരു വൈദ്യം. ബ്രിട്ടീഷുകാരുടെ വരവിനു മുൻപ് വരെ  അത് സജീവമായി നിലനിന്നു. ആധുനികതയോടുള്ള അഭിനിവേശം അതിനെ മെല്ലെ  വിസ്മൃതിയിലേക്ക് തള്ളി. പകരം വ്യവസാ‍യികളുടെയും നൈതികതയില്ലാത്തവരുടേയും  വൈദ്യം നാം ഏറ്റ് വാങ്ങി. ശാസ്ത്രത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇത്  സംഭവിച്ചു കഴിഞ്ഞു.&lt;/p&gt;&lt;p&gt;              ഇനിയിപ്പോൾ ശാസ്ത്രത്തെ മതത്തോട്  കൂട്ടിക്കെട്ടിയാൽ എന്താവും അനുഭവം? ഇപ്പോൾ തന്നെ ശാസ്ത്രത്തിന്റെ ഫലങ്ങൾ  തെറ്റായി ഉപയോഗിക്കാൻ മതത്തിനു ഒരു വിഷമവുമില്ല. മതം മനുഷ്യൻ എന്ന സംജ്ഞ  മറന്നു, വിഭാഗങ്ങളായി തിരിഞ്ഞാണു നില്പ്. എതിർ വിഭാഗത്തെ ഉന്മൂലനം ചെയ്യാൻ  ആയുധങ്ങൾ സമ്പാദിക്കുന്ന കാര്യത്തിൽ മതങ്ങൾ കാണിക്കുന്ന ഔത്സുക്യം നോക്കുക?  ഏറെ അപകടകർമാണത്.&lt;/p&gt;&lt;p&gt;             ഇന്നത്തെ ശാസ്തത്തിന്റെ പല  കണ്ടെത്തലുകളും മതം നേരത്തെ കണ്ടെത്തിയതാണെന്ന് പൊതു സദസുകളിൽ പ്രസംഗിച്ച്  കയ്യടി വാങ്ങുന്നവർ ഉണ്ട്. മിക്കവരും ആധുനിക ശാസ്ത്രത്തിൽ നിന്ന് വന്നവർ.  സംഘടിത മതത്തിനു പ്രചാരം കൊടുക്കാനുള്ള ഒരു ചിമിട്ട് വിദ്യമാത്രമാണത്.  അവയൊക്കെ നേരത്തെ മതത്തിലുണ്ടായിരുന്നെങ്കിൽ പിന്നെന്തിനു വീണ്ടും  കണ്ടെത്തി? നേരത്തെ മതത്തിലുണ്ടായിരുന്ന ശാസ്ത്രസത്യം പിന്നെങ്ങനെ  നഷ്ടപ്പെട്ടു? മതം ശാസ്തത്തേക്കാൾ മികച്ചതാണെന്ന് കാണുമ്പോൾ അതിനെ  സാധൂകരിക്കാൻ എന്തിനു ശാസ്ത്രത്തെ കൂട്ടുപിടിക്കുന്നു. ചുമ്മാ മതത്തിന്റെ  പാത പിന്തുടർന്നാൽ  പോരെ?  ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ അവർ  ബാദ്ധ്യസ്ഥരാണു. അല്ലാതെ മതത്തെ ശാസ്ത്രവുമായി വൈകാരികമായി  കൂട്ടിച്ചേർത്ത്  കയ്യടി വാങ്ങുന്നവർ ലോകത്തിനാകെ അപകടം വരുത്തി വക്കും.  അവരുടെ വഴി  ഇന്നത്തെ മതവും ഇന്നത്തെ ശാസ്തവും ചേർന്ന് ചൂഷണത്തിനു മൂർച്ഛ  കൂട്ടാനുള്ള ഉപാധികൾ തേടുകയാണോ എന്ന് സംശയിക്കണം.                  വേറൊന്നുള്ളത് ജനം ശാസ്ത്രത്തെ വിട്ട് മറുവഴികൾ തേടിത്തുടങ്ങിയോ  എന്നുള്ളതാണു. അത് ആത്മീയതയാണോ? എങ്കിൽ സംഘടിത മതത്തിനോ ആധുനിക  ശാസ്ത്രത്തിനോ അവിടെ ഒന്നും ചെയ്യാനില്ല. അപ്പോൾ സ്വാഭാവികമായും സംഘടിത  മതവും ആധുനിക ശാസ്ത്രവും കൈകോർക്കും. എനിനെന്നോ, വെറും ചൂഷണത്തിനു.  ഗൈനക്കോളജിസ്റ്റുകൾ ഇപ്പോൾ ഓപ്പറേറ്റ് ചെയ്ത് കുട്ടിയെ പുറത്തെടുക്കുന്നത്  അവരുടെ ശാസ്ത്രം വച്ചല്ല. വെറും ജോത്സ്യന്മാരുടെ നിർദ്ദേശമനുസരിച്ചാണു.  ശസ്സ്ത്രവും മതവും കൈകോർക്കേണ്ടത് ഇങ്ങനെയാണോ?&lt;/p&gt;&lt;p&gt;            വളരെ  തമാശയുള്ള വേറെ ഒരു കാര്യമുണ്ട്. മതം, നിഷേധിക്കുന്ന ശാസ്ത്രത്തിന്റെ എല്ലാ  കാര്യങ്ങളും ധനസമ്പാദനത്തിനു ഉപയോഗിക്കാൻ മതത്തിനു ലജ്ജയില്ല. ഇംഗ്ലീഷ്   മീഡിയം സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ തുടങ്ങി. ഭാരതീയതയെ  പിടിച്ച് ആണയിടുന്ന ആത്മീയാചാര്യന്മാർ തങ്ങളുടെ ആത്മീയ സമ്പത്തികളില്പെട്ട  ആയുർവ്വേദത്തേയോ വേദഗണിതത്തേയോ ഖഗോള ശാസ്ത്രത്തേയോ ഉപജീവിക്കുന്നില്ല. പകരം  അവർ ആധുനികതയുടെ പളപളപ്പിനെ പുൽകുന്നു. ആയുർവ്വേദം ആത്മാവു പോലെ  അനാദിയാണെന്നറിയേണ്ട ആത്മീയർ അതിനു വേണ്ടി ചികിത്സാലയങ്ങൾ തുടങ്ങുകയോ അത്  പ്രോത്സാഹിപ്പിക്കാൻ നടപടികൾ എടുക്കുകയോ ചെയ്യുന്നതായി കണ്ടിട്ടുണ്ടോ?  സത്യത്തിൽ അവർക്ക്  തന്നെ അതിൽ വിശ്വാസമില്ല. പിന്നെ ഇപ്പോൾ അതൊരു  ചൂഷണോപാധിയാക്കാമെന്ന് കണ്ടെത്തുമ്പോൾ ആധുനിക രീതിയിലേക്ക് അതിനെ  പരിഷ്കരിച്ച് ഉപയോഗപ്പെടുത്താൻ നോക്കുന്നുണ്ട്.&lt;/p&gt;&lt;p&gt;           ഇതൊക്കെ  നമ്മുടെ മുന്നിൽ നിൽക്കുമ്പോൾ (ഇന്നത്തെ) ശാസ്ത്രവും മതവുമായി  കൈകോർക്കുന്നത് എന്തിനാവും? അതിന്റെ പരിണിതി എന്തായിരിക്കും? കലാം സാർ  അങ്ങയുടെ അഭിപ്രായം നിർമ്മലമാണു. പക്ഷെ അത് വികൃതികളുടെ കൈയിൽ പെടുമ്പോൾ  അഗ്നിചിറക് വിരിച്ച് പറന്ന് ഈ പ്രപഞ്ചത്തെ നശിപ്പിക്കില്ലെന്നാരു കണ്ടു?&lt;/p&gt;&lt;div class="photo photo_none"&gt;&lt;div class="photo_img"&gt;&lt;a href="http://www.facebook.com/photo.php?fbid=450070434766&amp;amp;set=o.139567312757339"&gt;&lt;img class="img" src="http://sphotos.ak.fbcdn.net/hphotos-ak-snc4/hs773.snc4/67320_450070434766_682649766_5154822_2426708_n.jpg" /&gt;&lt;/a&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-7865980917464766982?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://www.facebook.com/permalink.php?story_fbid=104770889589822&amp;id=100001510999158&amp;il=0&amp;ref=notif&amp;notif_t=share_reply#!/' title='അഗ്നിച്ചിറകുള്ള മോഹങ്ങൾ'/><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/7865980917464766982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=7865980917464766982' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7865980917464766982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/7865980917464766982'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/10/blog-post.html' title='അഗ്നിച്ചിറകുള്ള മോഹങ്ങൾ'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-5966143928513020555</id><published>2010-07-04T20:55:00.000-07:00</published><updated>2010-08-01T00:50:50.353-07:00</updated><category scheme='http://www.blogger.com/atom/ns#' term='Development'/><category scheme='http://www.blogger.com/atom/ns#' term='Social Criticism'/><category scheme='http://www.blogger.com/atom/ns#' term='Finance'/><category scheme='http://www.blogger.com/atom/ns#' term='ധനകാര്യം'/><category scheme='http://www.blogger.com/atom/ns#' term='സാ‍ാമൂഹികവികസനം'/><title type='text'>അപ്പോൾ നമ്മുടെ ധനകാര്യമന്ത്രി ആരാ? അല്ല ആരാ?</title><content type='html'>&lt;span style="font-weight: bold;font-size:130%;" &gt;കേ&lt;/span&gt;രളം കണ്ട മികച്ച ധനകാര്യമന്ത്രിയാരാണെന്ന് ചോദിച്ചാൽ അത് &lt;span style="color: rgb(255, 0, 0);"&gt;തോമസ് ഐസക്ക്&lt;/span&gt; ആണെന്ന് പറയാമെന്ന വിധത്തിൽ കാര്യങ്ങൾ എത്തിയിരിക്കുന്നു. ‘ട്രഷറി ബാൻ’ എന്നൊരു വാക്ക് ഉച്ചരിക്കാതെയാണു നാലുവർഷം കടന്നു പോയത്. നികുതി വരുമാനം കൂടി. അത് പിരിച്ചെടുക്കാൻ ഉത്സാഹവും കാണിച്ചു. വളരെ ആരോപണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ചെക്ക് പോസ്റ്റുകൾ ഇന്ന് ശാന്തമാണു. വില്പന നികുതി വകുപ്പ് ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നു. ധനമന്ത്രിയുടെ ഉപദേഷ്ടാക്കൾ പക്കാ പരിഷത്തുകാരായിട്ടും ഇതൊക്കെ എങ്ങനെ സാധിച്ചു എന്നതാണു അത്ഭുതം. അവിടെയാണു മന്ത്രിയുടെ ധനകാര്യത്തിലുള്ള അറിവും വിവേകവും പ്രായോഗികമതിത്ത്വവും കാര്യങ്ങൾ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും നാം കാണുന്നത്. ഇതിനു മറ്റൊരു തെളിവാണു നിക്ഷേപങ്ങൾ സംഘടിപ്പിക്കുന്നതിനു എം.എൽ.എ മാർക്ക് പ്രഖ്യാപിച്ചിട്ടുള്ള ഇൻസെന്റീവ്.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;അ&lt;/span&gt;ഴകുള്ളവനേക്കാണുമ്പോൾ അപ്പാ എന്ന് വിളിച്ചു ശീലിച്ച മലയാളിക്ക് ട്രഷറികളോട് എന്നും പുച്ഛമായിരുന്നു. തൂങ്ങിച്ചാവേണ്ടി വന്നാലും ആവറേജ് മലയാളി സർക്കാർ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കില്ല. ന്യൂജനറേഷൻ ബാങ്കുകളാണു അവർക്ക് പഥ്യം. സർക്കാർ - പൊതുമേഖലയുടെ  കയ്യിലിരിപ്പും ഒരു പരിധി വരെ ഇതിനു കാരണമായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊക്കെ മാറിത്തുടങ്ങി.  അത് സമ്മതിക്കാൻ പലർക്കും വിഷമമാണെങ്കിലും സത്യമതാണു. അതിനു ഏറ്റവും നല്ല ഒരു ഉദാഹരണമാണു കെ.എസ്.ആർ.ടി.സി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;എം&lt;/span&gt;.എൽ.എ മാർ സർക്കാർ ട്രഷറികളിലേക്ക് ധനസമാഹരണം നടത്തിയാൽ സംഭരിക്കുന്ന തുകയുടെ ഒന്നരയിരട്ടി അവരുടെ മണ്ഡലത്തിലെ വികസനപ്രവർത്തനത്തിനു സർക്കാർ കൊടുക്കും. അതായത് ഒരു കോടി രൂപാ നിക്ഷേപമുണ്ടാക്കിയാൽ ഒന്നരക്കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്താം. മണ്ഡലങ്ങളുടെ വികസനത്തിൽ അതീവ തല്പരരായ നമ്മുടെ എം.എൽ.എ മാർക്ക് ഇതൊരു ലോട്ടറിയായിരിക്കും. നിക്ഷേപങ്ങൾ സംഘടിപ്പിക്കാൻ എം.എൽ.എ മാർക്ക് ഒരു പ്രയാസവും ഇല്ല. ഇരുപത്തെട്ടു കെട്ടിനും കല്യാണത്തിനും പുലകുളിക്കും വരെ പൊതുജനത്തിന്റെ വീട് കയറിയിറങ്ങുന്ന നിയമസഭാംഗത്തിനു നിക്ഷേപകരെ കണ്ടെത്താൻ എന്ത് പ്രയാസം?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;പ&lt;/span&gt;ണം സംഘടിപ്പിച്ച് കൊടുക്കുന്നതിൽ എന്തെങ്കിലും റിസ്കുണ്ടോ? അതുമില്ല. ആയിരമായാലും കോടികളായാലും ഇട്ടപണത്തിനു സർക്കാർ മുദ്ര പതിപ്പിച്ച ഒരു കടലാസ് കിട്ടും. അറുതിയെത്തുമ്പോൾ കാശും കിട്ടും. ഇല്ലെങ്കിൽ ഈ സർക്കാരിനല്ല ഏത് സർക്കരിനായാലും ഇരിക്കപൊറുതിയുണ്ടാവില്ല.  അടുത്ത സർക്കാർ യു.ഡി.എഫിന്റേതാണെന്ന് പാണന്മാർ പാടിനടക്കുന്നുണ്ടല്ലോ. അങ്ങനെ വന്നാലും നിക്ഷേപിച്ച പൈസക്ക് ഒരു കുഴപ്പവും സംഭവിക്കില്ല.  സി.പി.എം പ്രതിപക്ഷത്താണെങ്കിൽ അതാണു ആ തുകയ്ക്കുള്ള ഏറ്റവും വലിയ ഗാരന്റി. കൃത്യമായി പണം തിരിച്ചു കൊടുത്തില്ലെങ്കിൽ സമരം കൊണ്ട് അവർ നാട് അലമ്പാക്കിക്കളയും. അവർക്ക് തിരിച്ച് കയറണ്ടേ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;പ&lt;/span&gt;ക്ഷെ ആടു കോഴി മാഞ്ചിയം വഴി മണിച്ചെയിനിലും ടോട്ടൽ ഫോർ യൂവിലും എത്തി വഞ്ചിതരാകുകയും ഇനിയും വേണ്ടിവന്നാൽ വഞ്ചിക്കപ്പെടാൻ തയ്യാറായും ഇരിക്കുന്ന മലയാളിക്ക് ട്രഷറി നിക്ഷേപം എങ്ങനെ ബോധിക്കും എന്നറിയില്ല. ട്രഷറിയിൽ കാശിട്ട് സുരക്ഷിതരായിരിക്കാൻ അവർ തയ്യാറാകുമോ? അദ്ധ്വാനിച്ച് സമ്പാദിക്കുന്ന കുറേ സാധാരണക്കാർ നിർബ്ബന്ധിക്കാതെ തന്നെ ട്രഷറിയിൽ പണമിട്ടേക്കാം. അതു മാത്രം പോരല്ലോ. പെൻഷൻ പറ്റുന്ന ഉദ്യോഗസ്ഥരും ഇപ്പോൾ ബ്ലേഡിൽ പണമിട്ട് കമ്പനി പൊളിയാൻ കാത്തിരിക്കുന്നവരും കൂടി ഒന്ന് ഉഷാറായാൽ സംഗതി ഗംഭീരമാകും. ഗൾഫ് കാർക്കും മക്കൾ ഉപേക്ഷിച്ച് അഗതികളായിക്കഴിയുന്ന അമേരിക്ക - ജർമ്മനി അച്ഛനമ്മമാർക്കും ട്രഷറി നിക്ഷേപം ഒരു നല്ല പദ്ധതിയാണു.  എം.എൽ.എ മാർ ഇവരെ ഒക്കെ സഹരിപ്പിക്കാൻ തയ്യാറാകണം എന്ന് മാത്രം.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;പ&lt;/span&gt;ക്ഷെ ഇതൊക്കെ നടക്കുമോ? നാട് കേരളമല്ലെ. ഇത്ര സാദ്ധ്യതകൾ ഉണ്ടെങ്കിലും  എം.എൽ.എ മാർ നിക്ഷേപങ്ങൾ സമാഹരിക്കാനിറങ്ങുന്ന കാര്യം കണ്ടറിയണം. നിയമ നിർമ്മാതാക്കളായ തങ്ങളെ പണം പിരിക്കാനുള്ള  ഏജന്റന്മാരാക്കി  എന്ന് ആക്ഷേപം ആയിരിക്കും ആദ്യം ഉയരുക. പ്രതിപക്ഷത്തു നിന്നായിരിക്കും ആ നീക്കം. എന്തിനേയും ഏതിനേയും എതിർക്കുക എന്നതാണല്ലോ പ്രതിപക്ഷ ശൈലി. നിയമസഭയിൽ ഇരുന്നുണ്ടാകുന്ന ഒരു ശീലമാണത്. നിയമസഭാ സാമാജികരുടെ അലവൻസ് കൂട്ടുന്ന കാര്യത്തിലൊഴിച്ച്  ഏത് കാര്യത്തിലും അവരങ്ങനെയാണു. ഇനി ആയിരിക്കുകയും ചെയ്യും. അതിനു കക്ഷി വ്യത്യാസമൊന്നുമില്ല. നിക്ഷേപ സംഭരണത്തെ എതിർക്കാനുള്ള കണ്ടീഷനാലിറ്റികൾക്ക് മുൻ‌ധനകാര്യമന്ത്രിയും നിയുക്ത മുഖ്യമന്ത്രിയുമായ മാണിസാറിനെ സമീപിച്ചാൽ മതി.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;എ&lt;/span&gt;ന്നാൽ, ഈ സർക്കാർ ഉത്തരവിൽ ‘തിരുപ്പതി ബാലാജിയുടെ അത്ഭുതങ്ങൾ’ വിവരിക്കുന്ന അനോണിക്കത്തുകളിൽ ഉള്ളത് പോലെ ചില  കെണികളുണ്ട്. ചിട്ടി വന്നാൽ വിശ്വാസിയായാലും അവിശ്വാസിയായാലും 12 കോപ്പി എടുത്ത് അയച്ചു  പോകും. കാരണം കത്തയച്ചില്ലെങ്കിൽ ബാലാജി കോപിച്ചാലോ? അയച്ചാൽ അനുഗ്രഹിക്കുകയും ചെയ്യും. വിശ്വാസി പ്രതീക്ഷയോടേയും അവിശ്വാസി ഒരു സാദ്ധ്യത കളയണ്ട എന്ന്  വിചാരിച്ചുമാണത് ചെയ്യുന്നത്. നാമൊക്കെ ഒരുപാട് പ്രാരാബ്ധക്കാരണല്ലോ.  നിസ്സാരമായ 12 കോപ്പി കൊണ്ട് എന്ത് വരാൻ. നിഷേധം കാണിച്ച് ജീവിതം കൂടുതൽ ദുഷ്കരമാക്കിയിട്ട് എന്ത്  കാര്യം. അതാണു കോമൺ‌സെൻസ്. എം.എൽ.എ മാർ ആ വിധത്തിൽ ചിന്തിച്ചാൽ നാടും രക്ഷപ്പെടും. അവരും രക്ഷപ്പെടും. അതല്ല എതിർത്തുകളയും എന്നാണെങ്കിൽ അതവരുടെ വിധി!&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;എ&lt;/span&gt;ന്താണു ഈ ഉത്തരവിൽ ഒളിച്ചിരിക്കുന്ന കെണികൾ?&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;എം&lt;/span&gt;.എൽ.എ മാർ വികസന അനുകൂലിയാണോ വികസന വിരുദ്ധനാണോ എന്ന് ജനത്തിനു പെട്ടെന്ന് മനസിലാകാനുള്ള ഒരു ടെസ്റ്റ് ഇതിലുണ്ട്. അതാണു ഒന്നാമത്തെ കെണി. പണം സ്വരൂപിച്ചാൽ ഇരട്ടിയല്ല ഒന്നരയിരട്ടിയാണു വികസന പ്രവർത്തനത്തിനു  തിരിച്ച് കിട്ടുന്നത്. പണം ഇല്ലാത്തത് കൊണ്ട് ഒരുപാട് പദ്ധതികൾ മുടങ്ങിക്കിടക്കുന്നുണ്ട്. മൂത്രപ്പുര മുതൽ വിമാനത്താവളം വരെ. ധന സമാഹരണത്തിനു ഒരു വഴി കാണിച്ചു കൊടുത്തപ്പോൾ   എം.എൽ.എ മാർ അതിനു സഹകരിച്ചില്ല എന്ന് ഭരണപക്ഷത്തിനു പറയാം. കഴിയുമായിരുന്നിട്ടും സ്റ്റേറ്റിന്റെ നന്മയ്ക്കായി ശ്രമിക്കാത്തതിൽ എം.എൽ.എ മാർ ജനങ്ങളാൾ ചോദ്യം ചെയ്യപ്പെടാൻ അത് വഴി വയ്ക്കും.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold;font-size:130%;" &gt;ര&lt;/span&gt;ണ്ടാമത്തെ കെണി കുറേക്കൂടി ഗുരുതരമാണു. തൊഴിൽ രഹിതരായ യുവാക്കൾക്ക് ഇന്ററെസ്റ്റുള്ള ഒരു ഏരിയയിലാണു ധനമന്ത്രി കൈവച്ചിരിക്കുന്നത്.  സ്ഥിരമായി നിൽക്കുന്ന തസ്തികകൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കാണു ധനസഹായം. എം.എൽ.എ വിചാരിച്ചാൽ കുറേപ്പേർക്ക് തൊഴിൽ കിട്ടുമായിരുന്നു. നിക്ഷേപ പദ്ധതിയുമായി സഹകരിച്ചില്ലെങ്കിൽ എം.എൽ.ഏ യുവജനങ്ങളുടെ തൊഴിൽ സാദ്ധ്യത നഷ്ടപ്പെടുത്തി എന്ന് വരും. പിന്നെ സംഭവിക്കാൻ പോകുന്നത്  എന്തായിരിക്കുമെന്ന് പറയേണ്ടല്ലോ. നല്ലൊരു ഇര കിട്ടിയാൽ യൂത്തായാലും ഡിഫിയായാലും വെറുതെ വിടില്ല. അത് കുറേ പുതിയ നേതാക്കന്മാരേയും നിയമസഭാ സാമാജികന്മാരേയും സൃഷ്ടിക്കും. നന്ദാവനം ക്യാമ്പും പ്രീഡിഗ്രി ബോർഡ് സമരവും ഒന്നും മറക്കണ്ട. എം.എൽ.എ മാർ വെറുതേ പോയി പണി മേടിക്കണോ? ഇപ്പോൾ നിയമസഭയ്ക്കകത്തിരിക്കേണ്ടവർ ആലോചിക്കേണ്ട കാര്യമാണു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic; color: rgb(204, 51, 204);font-size:130%;" &gt;ഇ&lt;/span&gt;&lt;span style="font-style: italic; color: rgb(204, 51, 204);"&gt;പ്പോഴെന്ത് തോന്നുന്നു? നമ്മുടെ ധനകാര്യമന്ത്രി ആരാ?&lt;/span&gt;&lt;br /&gt;&lt;br /&gt;അല്ല, ആരാ?&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-5966143928513020555?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='related' href='http://www.facebook.com/ekbalb?v=wall&amp;story_fbid=114340878616417#!/profile.php?id=682649766' title='അപ്പോൾ നമ്മുടെ ധനകാര്യമന്ത്രി ആരാ? അല്ല ആരാ?'/><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/5966143928513020555/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=5966143928513020555' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/5966143928513020555'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/5966143928513020555'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/07/blog-post.html' title='അപ്പോൾ നമ്മുടെ ധനകാര്യമന്ത്രി ആരാ? അല്ല ആരാ?'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-6123565038332900444</id><published>2010-06-07T10:41:00.000-07:00</published><updated>2010-06-08T21:03:48.896-07:00</updated><category scheme='http://www.blogger.com/atom/ns#' term='kick backs'/><category scheme='http://www.blogger.com/atom/ns#' term='swine flue'/><category scheme='http://www.blogger.com/atom/ns#' term='WHO'/><category scheme='http://www.blogger.com/atom/ns#' term='Media'/><category scheme='http://www.blogger.com/atom/ns#' term='H1N1 virus'/><title type='text'>എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?</title><content type='html'>പകർച്ചപ്പനികൾ മാർക്കറ്റു ചെയ്യപ്പെട്ട് തുടങ്ങിയിട്ട് പത്തു കൊല്ലത്തിലധികമായിട്ടില്ല. ലോകം ഒരു കമ്പോളമായപ്പോൾ പനി ചരക്കായി. ഈ ചരക്കിന്റെ പ്രചാരണം ഏറ്റെടുത്തത് മാദ്ധ്യമങ്ങളാണു. എന്നാൽ മാലോകർ മനസിലാക്കാതെ അത് ചെയ്യാൻ ഈ മണ്ടക്കുണാപ്പന്മാർക്ക് പലപ്പോഴും കഴിയാറില്ല. വലിയ മത്സരമുള്ള രംഗമാണ് മാദ്ധ്യമരംഗം. ഓരോ വാർത്തയും വിലയേറിയതാണു. ഒരു വാർത്ത വീണു കിട്ടിയാൽ മറ്റേ കൃമി അറിയാതെ വേണം അത് പൊതുജനങ്ങൾക്കെത്തിക്കേണ്ടത്. എന്നാൽ പനിക്കച്ചവടത്തിൽ അങ്ങനെയല്ല കാണുന്നത്. ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരേ ദിവസം ഒരേ പോലെത്തെ പനിവാർത്തകൾ പുറത്ത് വിടും. ഈ തമാശ അവർ ശ്രദ്ധിക്കുന്നില്ലെങ്കിലും ദിവസം നാലഞ്ച് ചാനലും ഒന്ന് രണ്ട് പത്രങ്ങളും നക്കിത്തോർത്തുന്ന മലയാളി അത് മനസിലാക്കും. ‘ദാ, പനി വരുന്നു, ഇന്നയിന്ന സ്ഥലങ്ങളിൽ അത് ആഞ്ഞടിക്കും, അതിനുള്ള  ചികിത്സകളും ടെസ്റ്റുകളും ഇന്നതാണു‘ എന്നൊക്കെ അറിയിച്ചു കൊണ്ട് ഒരേ ദിവസം പല മാദ്ധ്യമങ്ങളീൽ നിന്ന് വാർത്ത വരുമ്പോൾ ഇവരൊക്കെ പഠിച്ച പള്ളിക്കുടത്തിൽ നിന്നും പഠിച്ചുവന്ന മലയാളി എന്ത് വിചാരിക്കണം? ചുമ്മാതെയാണോ ചിലരൊക്കെ മാദ്ധ്യമക്കാരെ പിതൃശൂന്യർ എന്ന് വിളിച്ച് പോകുന്നത്?&lt;br /&gt;&lt;br /&gt;പനിയുണ്ടാകുന്നതാണോ ഉണ്ടാക്കുന്നതാണോ എന്നതൊക്കെ അവിടെ നിക്കട്ടെ. ഈ പനി അത്ര കാര്യമുള്ളതാണോ? അതോ വെറും ബഡായിയാണോ? അക്കാര്യത്തിലുള്ള ഒരു ടേബിൾ ടെസ്റ്റാണിവിടെ പറയുന്നത്. അവിടെയും പത്രക്കാർ/മാദ്ധ്യമ കുണാപ്പന്മാരെ പന്നിയാക്കാവുന്നതാണു. ഗിനിപ്പന്നി എന്ന് പറഞ്ഞാൽ അവറ്റകൾക്ക് പിടിച്ചില്ലെങ്കിലോ?&lt;br /&gt;&lt;br /&gt;പത്തു വർഷമായല്ലോ പനിയൊരു ചരക്കായിട്ട്. അത് വിറ്റ് കിട്ടുന്നവന്റെ ഏഴു തലമുറയുടെ കാര്യം പോക്കാണു. അത് പോകട്ടെ. ഈ പത്ത് വർഷത്തിനുള്ളിൽ ഏതെങ്കിലും പത്രക്കാരൻ ഈ പനി വന്ന് ചത്തിട്ടുണ്ടോ? (മരിക്കുക, നിര്യാതനാവുക, ചരമഗതി പ്രാപിക്കുക, ഇഹലോകവാസം വെടിയുക തുടങ്ങിയ പ്രയോഗങ്ങൾ മനുഷ്യർക്കുള്ളതാണു). എന്റെ അറിവിൽ അങ്ങനെയാരും ചത്ത് കെട്ട് പോയിട്ടില്ല. (ദൈവം ദുഷ്ടന്മാർക്ക് ആയുസ്സ് കൊടുക്കും).  ജർണലിസ്റ്റ് യൂണിയൻ അനുശോചനം നടത്തുകയോ പ്രസ് ക്ലബ്ബിൽ ഫോട്ടോ വയ്ക്കുകയോ ചെയ്തതായും കേട്ടിട്ടില്ല. ഇതിൽ നിന്നും നാം മനസിലാക്കേണ്ടത് എന്താണു? അതി ഭീകരമെന്നും വന്നാൽ കൊണ്ടേ പോകൂ എന്നും പറയുന്ന പനി അതിന്റെ വാർത്ത നിർമ്മിക്കുന്ന ജന്തുക്കളേ ഒന്നും ഇന്നു വരെ കൊണ്ടുപോയിട്ടില്ല. എന്താണതിന്റെ ഗുട്ടൻസ്?&lt;br /&gt;&lt;br /&gt;നമ്മുടെ തടിയിൽ തട്ടുന്ന ഒരു കാര്യമാണെങ്കിൽ നാമെല്ലാം സൂക്ഷിക്കും. പൊതുവിൽ നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണത്. പത്രക്കാരനാണെങ്കിലും വ്യത്യാസമൊന്നുമില്ല. കാരണം ഈ ശരീരം ചീഞ്ഞു കെട്ടുപോയാൽ വേറൊന്നു ഇതുപോലെ കിട്ടില്ല. പുനർജ്ജന്മത്തിൽ വിശ്വസിച്ചാലും ഈ ശരീരം തന്നെ വീണ്ടും കിട്ടിയെന്ന് വരില്ല. അപ്പോൾ സ്വാഭാവികമായും നാം ചെയ്യുന്നതെന്തായിരിക്കും? ഏതുവിധേനയും ഈ തടി രക്ഷിക്കാൻ നോക്കും. പനിയാണ് ശത്രുവെങ്കിൽ അതിനെ അതിർത്തി കടക്കാതെ ശരീരം കാക്കും. അതിന്റെ ഭാഗമാണു മുൻ‌കരുതലുകൾ!&lt;br /&gt;&lt;br /&gt;മൂന്നാറിൽ പോകുമ്പോൾ നാമൊരു സ്വറ്ററെടുത്ത് വക്കും. എന്തിനാ? ശീതം അധികമുണ്ടെങ്കിൽ ബോഡിയിൽ തട്ടരുത്. ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് വയ്ക്കും. എന്തിനാ? താഴെ വീണാലും തല പൊട്ടാതെ നോക്കണമല്ലോ. മുറിവുണ്ടായാൽ ടി.ടി എടുക്കും. ഓരോരോ മുന്നറിവുകൾ കിട്ടുമ്പോൾ അതിനനുസരിച്ചുള്ള മുൻ‌കരുതലുകൾ നാം എടുക്കാറുണ്ട്. ഇവിടെയാണു ആ ചോദ്യം ഉദിക്കുന്നത്. പകർച്ചപ്പനിയേപ്പറ്റി സംഭ്രമിപ്പിക്കുന്ന വിവരം കിട്ടുന്ന മാദ്ധ്യമക്കാർ അതിന്റെ വാക്സിൻ എടുക്കാറുണ്ടോ? പനി ഗുരുതരമാണെങ്കിൽ അവർ അങ്ങനെ ചെയ്യേണ്ടതല്ലെ? ജോലി സ്ഥലത്തെ സുരക്ഷിതത്ത്വക്കുറിച്ച് വളരെയധികം ഇടപെടലുകൾ ഉള്ള കാലമാണ്. പനിയൊക്കെ റിപ്പോർട്ട് ചെയ്യാൻ പോകുമ്പോൾ അത് പകരാനിടയുണ്ട്. എന്നിട്ടും എത്ര മാദ്ധ്യമമാനേജുമെന്റുകൾ പകർച്ചപ്പനി റിപ്പോർട്ട് ചെയ്യുന്ന റിപ്പോർട്ടറന്മാർക്ക് ഈ കുത്തിവയ്പ് എടുപ്പിച്ചിട്ടുണ്ട്? അങ്ങനെയൊന്നും ചെയ്തതായി നമ്മൾ അറിഞ്ഞിട്ടില്ല. എന്തേ പകർച്ചപ്പനി മാദ്ധ്യമങ്ങൾക്ക് ബാധകമല്ലേ?&lt;br /&gt;&lt;br /&gt;ഇനി നമുക്ക് കാര്യത്തിലേക്ക് പ്രവേശിക്കാം. ഈ തെളിവുകൾ വച്ചു നോക്കുമ്പോൾ പനിവാർത്തകൾ അത്ര കാര്യമുള്ളതാണോ എന്ന് സംശയിക്കനം? സംഗതി ഗൌരവമുള്ളതായിരുന്നെങ്കിൽ മാദ്ധ്യമത്തിലുള്ളവർ തന്നെ ആദ്യം പേടിക്കും. മുൻ‌ കരുതൽ എടുക്കും. കാരണം ഡോക്ടറന്മാരും നഴ്സുമാരും അറിയുന്നതിനു മുൻപ് പനിയേ അറിയുന്നവരാണു പത്രക്കാർ.&lt;br /&gt;&lt;br /&gt;പക്ഷെ ഇവിടെ അതൊന്നും സംഭവിക്കുന്നില്ല. അപ്പോൾ ഈ വാർത്തകളുടെ ഉറവിടം എവിടെയാണു?പത്രത്തിൽ ഫൈനാൻസ് മാനേജർ എന്നൊരുത്തനുണ്ട്. അവന്റെ മേശക്കീഴിൽ നിന്നാണു ഇത്തരം വാർത്തകൾ പൊട്ടിപ്പുറപ്പെടുന്നത്. അവിടെയാണ് ഇതിന്റെ കച്ചവടം നടക്കുന്നത്.&lt;br /&gt;സംഭ്രമജനകമായ പനി വാർത്തകൾ പുറത്ത് വിടുന്നതിനു മരുന്ന് കമ്പനികൾ കാശ് കൊടുക്കും. ബിസിനസ്സ് കൂട്ടാൻ മലബാർ ഗോൾഡും കല്യാൺ സിൽക്ക്സുമൊക്കെ പരസ്യം ചെയ്യുന്ന പോലെ. അവരൊക്കെ നല്ല പക്കാ ബിസിനസ്സുകാർ ആയത് കൊണ്ട് ‘ഇതാണു ചരക്ക്, വരു, വാങ്ങു‘ എന്ന് പറയും. വിജയ് മല്യ ആണെങ്കിലും അതാണു ചെയ്യുന്നത്. സർക്കാർ സമ്മതിക്കാത്തത് കൊണ്ടാണു വൈകിട്ടെന്താ പരിപാടി എന്നും “ദാ ഈ ഷോഡാ” കുടി എന്നൊക്കെ പറയുന്ന ചിറ്റിക്കളി വേണ്ടി വരുന്നത്.&lt;br /&gt;&lt;br /&gt;എന്നാൽ മരുന്ന് കമ്പനിക്കാരും  മാദ്ധ്യമക്കാരും തനി   നെറികേടേ കാണിക്കു. അക്കാര്യത്തിൽ അവർക്ക് നിർബ്ബന്ധമുണ്ട്. പിതൃസംബന്ധമായ കുഴപ്പം കൊണ്ടായിരിക്കാം അവർ അങ്ങനെയൊക്കെ ചെയ്യുന്നത്. കാശുമേടിച്ച് വാർത്തയിടുന്നതിൽ മാദ്ധ്യമങ്ങൾക്ക് ഒരു  ഉളുപ്പുമില്ല. ഒരു ദേശത്തെ ജനങ്ങൾ മുഴുവൻ വാർത്ത കണ്ട് പരിഭ്രമിച്ചാലും പത്രക്കാർക്ക് ഒരു മൈ.... മൈൻ‌ഡുമില്ല. പകർച്ചപ്പനിയുടെ പേരിൽ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വാർത്തയിടുന്നതിനു നിശ്ചയമായും പ്രതിഫലം  ഉണ്ട്. അതിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ പുറത്തായിക്കഴിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;span style="font-weight: bold; font-style: italic; color: rgb(255, 0, 0);"&gt;പകർച്ചപ്പനിയെ ഒരു പേടിപ്പിക്കുന്ന സാംക്രമിക രോഗമായി&lt;/span&gt; ലോകമെമ്പാടും ചിത്രീകരിക്കുന്നതിനു &lt;span style="color: rgb(255, 0, 0);"&gt;WHO യുടെ ഉപദേഷ്ടാക്കൾ മരുന്ന് കമ്പനികളിൽ നിന്ന് കോഴ വാങ്ങി&lt;/span&gt; എന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ റിപ്പോർട്ട് ചെയ്യുന്നു. BMJ അത് പുറത്ത് കൊണ്ടുവന്നപ്പോൾ കോഴയെപ്പറ്റി പരാമർശിക്കതെ പകർച്ചപ്പനി  ഒരു സാംക്രമിക രോഗമാണെന്ന് പറഞ്ഞൊഴിയുക മാത്രമാണു ലോകാരോഗ്യസംഘടന ചെയ്തത്. &lt;span style="font-style: italic;"&gt;ബലേ ഭേഷ്. അവർ പറഞ്ഞത് നമ്മൾ വിശ്വസിച്ചിരിക്കുന്നു. പകർച്ചപ്പനി ഒരു സാംക്രമിക രോഗമാണു&lt;/span&gt;. കോഴ വാങ്ങിയിട്ട് ഉളിപ്പില്ലാതെ നടക്കുന്നവനെ കണ്ട് കിടക്കുന്ന നാടാണ് ഇന്ത്യ. അത്തരം ആയിരക്കണക്കിനു ആളുകളെ നമുക്കറിയാം. ചിലരൊക്കെ ഭരണത്തിന്റെ ഉന്നത ശ്രേണികൾ വരെ എത്തിയവരാണു. അവരേയൊക്കെ കണ്ടിരിക്കുന്ന നമ്മളോടാ ലോകാരോഗ്യ സംഘടനയുടെ കളി.&lt;br /&gt;&lt;br /&gt;ലോകാരോഗ്യ സംഘടന പോലെ ഒരു കടലാസുപുലിക്ക് കാശു കിട്ടുമെങ്കിൽ തനി സിംഗങ്ങളായ മാദ്ധ്യമങ്ങൾക്ക് എന്ത് കിട്ടിക്കാണും? അങ്ങനെ കിട്ടി എന്നതിന്റെ തെളിവല്ലെ WHO കോഴ വാങ്ങിയ വാർത്ത നമ്മുടെ അച്ചടി മാദ്ധ്യമങ്ങൾ ഒരു കോളം അഞ്ചു സെന്റീമീറ്ററായിപ്പോലും അച്ചടിക്കാതെ വിട്ടുകളഞ്ഞത്? ചാനലുകൾ അലക്ഷ്യമായിപ്പോലും പരാമർശിക്കാതെ അവഗണിച്ചത്. കരുണാകരൻ മൂത്രമൊഴിക്കാൻ പോകുന്നത് പോലും വാർത്തയാക്കുന്ന മാദ്ധ്യമങ്ങളാണു  നമ്മുടേതെന്ന് ഓർക്കണം. അപ്പോഴാണു ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വാർത്ത മുക്കിക്കളഞ്ഞത്.&lt;br /&gt;&lt;br /&gt;നമ്മുടെ മാദ്ധ്യമങ്ങളിൽ പരാമർശിക്കപ്പെടാതെ പോയ ആ വാർത്ത യൂറോപ്പിൽ വലിയ ചർച്ചയായി. കോഴ വാങ്ങി എന്നത് മാത്രമല്ല അതിലെ വിഷയം. പകർച്ചപ്പനിയുടെ ഭീദിദമായ ചിത്രീകരണം ജനങ്ങളെ പരിഭ്രാന്തരാക്കുന്നെന്നും അനാവശ്യമായി മരുന്നുകൾ  വാങ്ങിക്കൂട്ടാൻ അത് പ്രേരിപ്പിക്കുന്നു എന്നും അവർ പറഞ്ഞു. അതിനു കാരണക്കാർ WHO ആണെന്ന് അവർ കുറ്റപ്പെടുത്തി. വാഷിങ്ങ്ടൺ പോസ്റ്റ് യാതൊരു പൂഴ്ത്തലുമില്ലാതെ അതെല്ലാം അമേരിക്കയെ അറിയിക്കുകയും ചെയ്തു. ഇങ്ങനെയിരിക്കുമ്പോഴാണു നമ്മുടെ മാദ്ധ്യമങ്ങൾ പകർച്ചപ്പനിയെ ഒരു വലിയ സംഭവമാക്കി അവതരിപ്പിക്കുന്നത്. അതാണു സാക്ഷാൽ ജന്മഗുണം. കാശ് കൊടുത്ത് മാദ്ധ്യമങ്ങൾ സബ്സ്ക്രൈബ് ചെയ്യുന്നവനെക്കൊണ്ട് പിതൃർമഹത്ത്വം പറയിപ്പിക്കാതെ ഇവർ അടങ്ങുമെന്ന് തോന്നുന്നില്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6913987781236611934-6123565038332900444?l=aksharakkashayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://aksharakkashayam.blogspot.com/feeds/6123565038332900444/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=6913987781236611934&amp;postID=6123565038332900444' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6123565038332900444'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6913987781236611934/posts/default/6123565038332900444'/><link rel='alternate' type='text/html' href='http://aksharakkashayam.blogspot.com/2010/06/blog-post_07.html' title='എന്തുകൊണ്ട് പത്രക്കാർ പനി പിടിച്ച് ചാകുന്നില്ല?'/><author><name>അശോക് കർത്താ</name><uri>http://www.blogger.com/profile/06602316832337172122</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='20' src='http://4.bp.blogspot.com/_xVasIrnYCAQ/SoBTKUCIx2I/AAAAAAAAAIo/CEQP07yesso/S220/DSCF9412.JPG'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-6913987781236611934.post-1566494081833135413</id><published>2010-06-04T18:30:00.000-07:00</published><updated>2010-06-06T01:27:31.572-07:00</updated><category scheme='http://www.blogger.com/atom/ns#' term='kalakaumudi'/><category scheme='http://www.blogger.com/atom/ns#' term='Jesmi'/><category scheme='http://www.blogger.com/atom/ns#' term='സ്ത്രീപക്ഷം'/><category scheme='http://www.blogger.com/atom/ns#' term='womens lib'/><title type='text'>കമലയുടെ ഉടയാടയുമായി സിസ്റ്റർ ജസ്മി</title><content type='html'>ജസ്മിയുമായി സീമാ സുരേഷ് നടത്തിയ അഭിമുഖം പുതിയ ലക്കം കലാകൌമുദിയിൽ കാണാം.&lt;br /&gt;&lt;br /&gt;കത്തോലിക്കാ സന്യാസി സംഘം വിട്ട ജസ്മിയെ ഇപ്പോഴും ‘സിസ്റ്റർ ജസ്മി‘ എന്ന് വിളിക്കേണ്ടതുണ്ടോ എന്നാണു എന്റെ സംശയം? അവർ ഏറ്റവും വെറുക്കുകയും മറക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു കാലത്തിന്റെ വിശേഷണമാണു ആ പദം . എന്നിട്ടും അവരോ അവരെ കൊണ്ടു നടക്കുന്നവരോ അത് ഉപേക്ഷിക്കുവാൻ ശ്രമിക്കുന്നില്ല. എന്താണു അവർ അത് ചെയ്യാത്തത്? ആ പദത്തിന്റെ വില്പനമൂല്യം ഉദ്ദേശിച്ചാണോ?. മിക്കവാറും അതായിരിക്കണം കാരണം.&lt;br /&gt;&lt;br /&gt;സഭ വിടുകയും, ‘ആമേൻ‘ എഴുതുകയും, ജർമ്മനിയിൽ പോയി വരികയും ചെയ്ത കാലയളവിനുള്ളിൽ ജസ്മിക്കുണ്ടായ വിചാരങ്ങളാണു അഭിമുഖത്തിന്റെ വിഷയം. വായിച്ചു കഴിഞ്ഞപ്പോൾ അത് വേണ്ടിയിരുന്നില്ലെന്ന് തോന്നി. വാക്കുകളിലും വരികളിലും വിചാരങ്ങളിലുമെല്ലാം കമലാദാസിന്റെ ഒരു ചുവ. കമലയെപ്പോലെ കൊഞ്ചുക, കമലയെപ്പോലെ സെക്സിനേപ്പറ്റി സംസാരിക്കുക, കമലയെപ്പോലെ പ്രകൃതിയെ വർണ്ണിക്കുക, കമലയെപ്പോലെ ലോകത്തെ നിർദ്ധാരണം ചെയ്യുക. ചുരുക്കത്തിൽ അമ്മമാരുടെ വേഷഭൂഷകൾ എടുത്തണിയുന്ന ശിശുവിനെ അനുസ്മരിപ്പിക്കുന്നു ജസ്മി. നിർഭാഗ്യവശാൽ പഞ്ചതന്ത്രത്തിലെ അരയന്നത്തെ അനുകരിച്ച കാക്കയേപ്പോലെ ആയിത്തീർന്നു കാര്യങ്ങൾ.&lt;br /&gt;&lt;br /&gt;എന്റെ കഥയെ അനുകരിച്ച് ആ അഭിമുഖം തയ്യാറാക്കിയതിനു സീമാ സുരേഷിനെ അഭിനന്ദിക്കുക തന്നെ വേണം. ഒരു ഗോസ്റ്റെഴുത്തുകാരി എന്ന നിലയിൽ ടിയാൾക്ക് നല്ല ഭാവിയുണ്ട്.&lt;br /&gt;&lt;br /&gt;ജസ്മിയുടെ ഓരോ വരിയും അതിന്റെ ഘടനയിലും ഭാവത്തിലും സ്വരത്തിലും മാധവിക്കുട്ടിയെ ഓർമ്മിപ്പിക്കുന്നു. എന്റെ കഥയും നീർമാതളം പൂത്തകാലവും ഒക്കെ സ്മരണകളായി മനസിലേക്ക് അത് കൊണ്ടുവന്നു. ആയമ്മയുടെ ‘കൃഷ്ണൻ’ ഈയമ്മയ്ക്ക് ‘ഈശോ’ യാണു. നായന്മാരേപ്പറ്റി മാധവിക്കുട്ടി പറയുമ്പോൾ, ജസ്മി ‘കത്തോലിക്ക’നേക്കുറിച്ചും പറയുന്നു.&lt;br /&gt;&lt;br /&gt;കത്തോലിക്കാ സഭയെ പ്രതിദ്വന്ദിയാക്കിക്കൊണ്ടാണു ജസ്മിയുടെ വാദങ്ങൾ. അത് പുതിയ ഒരു ആശയമൊന്നുമല്ല. യൂറോപ്പിൽ സഭ നിശിതമായി വിമർശിക്കപ്പെട്ടു കഴിഞ്ഞിരിക്കെ അതിനേക്കാൾ വലിയ സഭാവിമർശകനാണു താനെന്ന് സക്കരിയാ ധരിക്കുന്ന പോലെ ബാലിശമായ ഒരു കാര്യമാണ് ജസ്മിയുടെ സഭയെ പ്രതിദ്വന്ദിയാക്കൽ. ഈ അഭിമുഖത്തിൽ നിന്ന് പുതിയി എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷ വേണ്ട. കിട്ടാൻ പാടില്ലാത്ത പലതും കിട്ടുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;പത്ത് മുപ്പതു കൊല്ലം അദ്ധ്യാപികയായി കഴിഞ്ഞിട്ടും കൌമാരത്തിന്റെ മനശാസ്ത്രം ജസ്മിക്ക് തിരിഞ്ഞിട്ടില്ല. കിടക്കപങ്കിടൽ ഒരു ശരിയാണു എന്നാണു ആ മുൻ അദ്ധ്യാപികയും പ്രിൻസിപ്പാളുമായിരുന്ന മാന്യ ദേഹം ഉപദേശിക്കുന്നത്. ഒരു അദ്ധ്യാപികയെ സമൂഹം എങ്ങനെ കാണുന്നു എന്ന് അവർ മനസിലാക്കുന്നില്ല. എത്ര തലമുറകളിലേക്ക് അവരുടെ വാക്കുകൾ കടന്നു ചെല്ലുമെന്നും അവർ ചിന്തിക്കുന്നില്ല. കിടക്ക പങ്കിടൽ വളരെ സൂക്ഷിച്ച് ചെയ്യണമെന്ന് സർക്കാരുകൾ പോലും ഉപദേശിച്ചു നടക്കുന്നതിനിടയിലാണു ജസ്മി ഇങ്ങനെയൊക്കെ പറയുന്നത്. ഒരു നഷ്ട വൈകാരികതയുടെ ഏങ്ങൽ അതിൽ കേൾക്കുന്നുണ്ടോ? മദ്ധ്യപ്രായം കഴിഞ്ഞ സ്ത്രീകൾ തങ്ങൾക്ക് സാധിക്കാതെ പോയതിനേക്കുറിച്ച് ഭാവന ചെയ്തു കൊണ്ടിരിക്കും. അത് ഒരു തരം ഉന്മാദത്തിലാണവസാനിക്കുക. അങ്ങനെയുള്ള ഉന്മാദം വിചിത്രമായ കാഴ്ചകൾ ഉണർത്തിവിടും. അത്തരം ഉന്മാദിനികൾ കാക്കയേയും ആനയേയും ചേർത്ത് വച്ച് പറക്കുന്ന ആനയേയും തുമ്പിക്കൈ ഉള്ള കാക്കയേയും സൃഷ്ടിക്കും. നമുക്ക് വിശ്വാസ്യമാകുന്ന രീതിയിൽ അത് അവതരിപ്പിക്കാൻ അവർക്ക് വിരുതുണ്ടായിരിക്കുകയും ചെയ്യും. അത്തരം ഭാവനകൾ നിർദ്ദോഷമാണെങ്കിൽ കുഴപ്പമില്ല. പക്ഷെ അത് സമൂഹത്തെ സ്വാധീക്കാനുദ്ദേശിച്ചുള്ളതാകുമ്പോഴാണു നാം ഇടപെടേണ്ടി വരിക. ജസ്മി തന്റെ ഭാവനകൾ സീമയോട് പറയുകയും അവർ അത് കേട്ടിട്ട് വീട്ടിൽ പോവുകയും ചെയ്തിരുന്നെങ്കിൽ ആർക്കും ഒന്നും വരാനില്ല. ഇവിടെ അത് അച്ചടിച്ച് പ്രസിദ്ധീഅക്രിച്ചിരിക്കുകയാണു. നാമത് കാശ് കൊടുത്ത് വാങ്ങി വായിക്കേണ്ടി വരുന്നു.&lt;br /&gt;&lt;br /&gt;ഭാവനാത്മകമായ ഇത്തരം മനോസൃഷ്ടികൾ സമൂഹത്തിലേക്ക് കടത്തി വിടുമ്പോൾ അത് രോഗമായി എണ്ണണം. നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണമെന്നായിരുന്നു പണ്ട് പ്രാർത്ഥന. ഇന്നിപ്പോൾ അതൊന്നുമില്ല. സ്ത്രീകളിലെ ഇത്തരം മനോവിഭ്രാന്തികൾ മാറിക്കിട്ടാൻ പഴയകാല വൈദ്യന്മാർ ഭാസ്കരലവണം എന്നൊരു നീറ്റ് പൊടി നിർദ്ദേശിക്കാറുണ്ട്. അത് വാങ്ങി തേനിലോ പാലിലോ കഴിച്ചാൽ ഇത് ശമിക്കും. കുടുംബത്തിലുള്ളവർ പണ്ട് അതൊക്കെ ശ്രദ്ധിക്കുമായിരുന്നു. അത് ചെയ്തില്ലെങ്കിൽ അത്തരക്കാർ കുടുംബത്തും ചുറ്റുവട്ടത്തും താളപ്പിഴകൾ ഉണ്ടാക്കും എന്ന് കാരണവന്മാർക്കറിയാമായിരുന്നു. ഇന്നിപ്പോൾ അതൊക്കെ നോക്കാൻ ആരിരിക്കുന്നു?&lt;br /&gt;&lt;br /&gt;ജസ്മി കത്തോലിക്കാ അച്ചന്മാരിൽ കാണുന്ന രതിവൈകൃതം അസ്വാഭാവികമൊന്നുമല്ല. പക്ഷെ അവർ ഒരു ജസ്മിയെക്കണ്ട് ഹാലിളകിപ്പോയി എന്ന് പറയുന്നത് ഒരു തരം സ്വയം മേനി നടിക്കലാണു. കൌമാരക്കാലത്തെ ആദ്യാനുഭവങ്ങളൂടെ കാലത്ത് ഇത്തരം ചിന്തകൾ ഉണ്ടാകാം.‘അവൻ എന്നെ നോക്കി’ ‘അത് പറഞ്ഞു’ എന്നൊക്കെ. വലുതായിക്കഴിഞ്ഞാൽ അങ്ങനെയൊക്കെ പറഞ്ഞ് നടക്കാനാവുമോ? വിവാഹമൊക്കെ കഴിഞ്ഞ് ഒരു തരം പാകത വരുമ്പോൾ അതൊക്കെ ഒരു ചമ്മലോടെ ഓർക്കാനേ കഴിയു. ജസ്മി അത് അഭിമാനപുരസരം വിളമ്പുന്നത് കണ്ടപ്പോൾ ലജ്ജ തോന്നി. പൌരുഷമില്ലാത്ത പുരുഷന്മാർക്കും സ്ത്രീത്ത്വമില്ലാത്ത സ്ത്രീകൾക്കും (ഇരട്ട ലൈംഗികാവയവമുള്ള കുട്ടികൾ ജനിക്കുന്ന നാടായി കേരളം പരിണമിച്ചു കൊണ്ടിരിക്കുകയാണെന്ന് ചികിത്സകർ പറയുന്നു) ജസ്മി വിവരിക്കുന്ന വൈകൃതങ്ങൾ ഒരു പരിധി വരെ രുചിക്കും. രതിവികൃതികളുടെ ഒരു വലിയ ചന്തയാണല്ലോ ഇന്ന് കേരളം.&lt;br /&gt;&lt;br /&gt;കാര്യമായ ലൈംഗിക ചോദനയുള്ള ഒരാൾക്ക് കരസ്ഥമാക്കാൻ അത്ര പ്രയാസമുള്ള സംഗതിയൊന്നുമല്ല ഒരു സ്ത്രീ ശരീരം. എന്നിട്ടും തന്നെക്കണ്ട് ഹരം കൊണ്ടു എന്ന രീതിയിൽ പറയുമ്പോൾ എനിക്ക് തോന്നുന്നത് ഇതൊരു ‘പറക്കുന്ന ആനയോ‘ ‘തുമ്പിക്കൈ ഉള്ള കാക്ക’യോ ആവണം. വെറും ഭാവന! അതിൽ ക്ഷണം ഒളിച്ചിരിക്കുന്നുണ്ടൊ എന്ന് മനശാസ്ത്ര്ജ്ഞന്മാർ വിശകലനം ചെയ്യട്ടെ.&lt;br /&gt;&lt;br /&gt;വിമോചന സമരം നയിക്കാനും സർക്കാറുകളെ നിശ്ചയിക്കാനും വിശാല കൊച്ചി വികസന അഥോറിട്ടി ഭരിക്കാനും കഴിഞ്ഞിട്ടുള്ള അച്ചന്മാർക്ക് (അമ്മമാർക്കും) ഇങ്ങനെ ഒരു പൂതിയിളക്കം ഉണ്ടായാൽ അത് സാധിക്കാനും കഴിയും. അല്ലെങ്കിൽ അയാൾ ഒരു വെറും ഒരു അയ്യോപാവിയോ കൊജ്ജ്ഞാണനായിരിക്കും. അവരെ സഹതാപ പൂർവ്വം പരിഗണിക്കുകയല്ലെ വേണ്ടത്!&lt;br /&gt;&lt;br /&gt;
